Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഗവര്‍ണര്‍ ‘കേരള’ യില്‍ എത്തി; സെനറ്റ് ഹാള്‍ ഫുള്‍; നാണക്കേട് മറയക്കാന്‍ പുറത്ത് ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 02:52 pm IST
in Education

തിരുവനന്തപുരം: കേരള സര്‍വകലാ ആസ്ഥാനത്ത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ കാലുകുത്തുന്നത് തടയാനുളള ഇടുതു പക്ഷ സംഘടനകളുടെ മോഹം പൊലിഞ്ഞു. സെനറ്റ് ഹാളിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി ഗവര്‍ണര്‍ അന്താരാഷ്ട സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മടങ്ങി.

സംസ്‌കൃത വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ വരുന്നതിന് തുടക്കം മുതല്‍ ഇടതു കക്ഷികള്‍ എതിരായിരുന്നു. ചെറിയ പരിപാടിയാണ്, ഗവര്‍ണര്‍ വരേണ്ടതില്ല, 50 ല്‍ താഴെ പേരെ മാത്രമേ പങ്കെടുപ്പിക്കാനാകൂ എന്നൊക്കെ പറഞ്ഞ് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇടങ്കോലിട്ടു. ഗവര്‍ണറുടെ പ്രിതിനിധികളായി സെനറ്റിലെത്തി സിന്‍ഡിക്കേറ്റ് അംഗങ്ങളായ രണ്ടുപേര്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി നടത്തണമെന്നും ആളുകളെ എത്തിക്കുന്ന ചുമതല ഏറ്റെടുക്കാമെന്നും അറിയിച്ചു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ പരിപാടി നടത്താന്‍ പച്ചക്കൊടി നല്‍കി. ഇതിനായി പ്രത്യേക യോഗം വിളിച്ചപ്പോള്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായി ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസിന്റെ ഏക അംഗം യോഗത്തില്‍ പങ്കെടുത്തെങ്കിലും നിലപാടൊന്നും പറഞ്ഞില്ല.

ഗവര്‍ണര്‍ എത്തുമ്പോള്‍ തടയുമെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. വലിയ പോലീസ് സന്നാഹവും തയ്യാറായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ എത്തി സെനറ്റ് ഹാളില്‍ കയറി പരിപാടി തുടങ്ങിയിട്ടും ഒരു തരത്തിലുമുള്ള പ്രതിഷേധവും ഉണ്ടായില്ല. അതേ സമയം സെനറ്റ് ഹാല്‍ തിങ്ങി നിറഞ്ഞ് ആളുകളും എത്തി.
പരിപാടി ആരംഭിച്ച് കുറച്ചു സമയത്തിനുശേഷം സര്‍വകലാശാലയിലേക്ക് അതിക്രമിച്ച് കടന്ന പ്രതിഷേധക്കാര്‍ സെമിനാര്‍ നടക്കുന്ന ഹാളിന് പുറത്ത് പ്രതിഷേധിച്ചു.സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട പോലീസിന്റെ സഹായത്തോടെയാണ് എസ് എഫ് ഐക്കാര്‍ സര്‍വകലാശാല ആസ്ഥാനത്തെ ഗേറ്റ് ചാടികടന്ന് പരിപാടി നടക്കുന്ന ഹാളിന് സമീപത്തേയ്‌ക്ക് എത്തിയത്. ഈ സമയം സെനറ്റ് ഹാളിന്റെ വാതിലുകളും ജനലുകളും പോലീസ് അടച്ചു. രണ്ട് പ്രാവശ്യം പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാരെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പ്രകടനമായാണ് എസ് എഫ് ഐ പ്രവര്‍ത്തകരെത്തിയത്. ഗവര്‍ണര്‍ അധികാരദുര്‍വിനിയോഗം നടത്തുന്നു, മതിയായ യോഗ്യതയില്ലാത്തയാളെ സ്വന്തം നിലയില്‍ വിസിയായി നിയമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഉയര്‍ത്തുന്നത്. അകത്തും പുറത്തും പ്രതിഷേധം ഉണ്ടാകുമെന്ന് പറയുന്നുണ്ടായിരുന്നെങ്കിലും പുറത്ത് നടക്കുന്ന ബഹളം അകത്ത് അറിഞ്ഞതുമില്ല. അകത്ത് ചെറു പ്രതിഷേധസ്വരം പോലും ഉയര്‍ന്നതുമില്ല

Tags: Arif Muhammed Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ എത്തി ആരീഫ് മുഹമ്മദ് ഖാന്‍; ബിഷപ്പ് ഹൗസില്‍ കുരിശ്ശ് സമ്മാനിച്ച് കര്‍ദ്ദിനാള്‍

Education

കേരളത്തിന് 405 കോടി കേന്ദ്രസഹായം: ഉന്നതവിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ല്

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

പൈതൃകത്തെ ആധുനിക സംരംഭകത്വവുമായി സമന്വയിപ്പിച്ച് കേരളത്തിന് വലിയ നേട്ടമുണ്ടാക്കാം : ഗവര്‍ണര്‍

കേരള സര്‍വ്വകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍(വലത്ത്)
Education

ഡോ: മോഹൻ കുന്നുമ്മേലിന് ആരോഗ്യ സർവകലാശാല വിസി യായി പുനർനിയമനം; ‘കേരള’ വിസി യുടെ ചുമതല തുടരും

പുതിയ വാര്‍ത്തകള്‍

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.