Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തീരദേശത്ത് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Dec 10, 2024, 11:42 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

പൂവാര്‍: കുടിവെള്ളം വേണ്ടത്ര കിട്ടാതെ വര്‍ഷങ്ങളായി തീരദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കരുംകുളം, പൂവാര്‍, കോട്ടുകാല്‍ എന്നീ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലെ ജനങ്ങളാണ് ആവശ്യത്തിന് പോലും കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമാണ് ഇവിടത്തെ പബ്ലിക് ടാപ്പില്‍ പകല്‍ സമയങ്ങളില്‍ വെള്ളമെത്തുന്നത്.

തീരദേശത്ത് ഭൂരിപക്ഷം വരുന്ന ജനവിഭാഗം മത്സ്യത്തൊഴിലാളികളും മത്സ്യവിപണനം നടത്തുന്നവരുമാണ്. ഇവര്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാത്തതിനാല്‍ വെള്ളം ശേഖരിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. കരിച്ചലില്‍ പമ്പ് ഹൗസില്‍ നിന്നാണ് കരുംകുളം പൂവാര്‍ പഞ്ചാത്തുകളിലെ തീരമേഖലയില്‍ കുടിവെള്ളമെത്തുന്നത്. ഇവിടെ നിന്നും സംഭരണിയിലേക്കുള്ള പൈപ്പ് പൊട്ടുന്നത് സ്ഥിരം സംഭവമാണ്. ഇവിടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ലാത്തതിനാല്‍ ശുദ്ധമായ കുടിവെള്ളത്തിന് പകരം പലപ്പോഴും ചെളി കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കരുകുളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ 2000ല്‍ ആരംഭിച്ച കാവുംകുളം കുടിവെള്ള പദ്ധതി തടസപ്പെട്ടത് 2005ല്‍ ജില്ലാ പഞ്ചായത്ത് പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമവും പൈപ്പ് സ്ഥാപിക്കുന്നതില്‍ ഉണ്ടായ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് തടസപ്പെട്ടു. കരുംകുളം പഞ്ചായത്തിന്റെ ആറു വാര്‍ഡുകള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് ലക്ഷങ്ങള്‍ മുടക്കിയിട്ടും ലക്ഷ്യം കാണാതെ പോയത്. കരുംകുളം പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പുകള്‍ മിക്കയിടങ്ങളും പൊട്ടിയൊഴുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ കുടിവെള്ളം പാഴാകുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

കോട്ടുകാല്‍ പഞ്ചായത്തിലെ അമ്പലത്തുമുല, അടിമലത്തുറ, ബീച്ച്‌റോഡ് എന്നിവിടങ്ങളില്‍ ചൊവ്വര, ചപ്പാത്ത്, മൂലക്കര എന്നിവിടങ്ങളില്‍ സ്ഥാപിച്ച പമ്പ് ഹൗസില്‍ നിന്നാണ് വെള്ളമെത്തുന്നത്. ഈ പ്രദേശത്തും കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. ഒരാഴ്ചയായി കുടിവെള്ളമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അമ്പലത്തുമൂല, അടിമലത്തുറ മേഖലകളില്‍ കുടിവെള്ളം ഉറപ്പുവരുത്താന്‍ കരിച്ചല്‍ കായലിന്റെ ജലസമൃദ്ധിയെ ഉപയോഗപ്പെടുത്തി ആധുനിക സജ്ജീകരണങ്ങളോടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചാല്‍ മാത്രമേ തീരദേശമേഖലയുടെ കുടിവെള്ള ക്ഷാമത്തിന് പരിഹരമാകൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags: Drinking WaterThiruvananthapuramJal Jeevan MissionFishermencoastal areasPoovar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ജിഎസ്ടി ദിനാഘോഷം ഇന്ന് തിരുവനന്തപുരത്ത്

Entertainment

കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ആഗസ്റ്റില്‍ തിരുവനന്തപുരത്ത്, കരടുരൂപം ഒരു മാസത്തിനുള്ളില്‍

World

ഇസ്രായേൽ-ഇറാൻ യുദ്ധം : കുടിക്കാൻ വെള്ളം പോലും ഉണ്ടാകില്ല , ആശങ്കയറിയിച്ച് ഗൾഫ് രാജ്യം

Kerala

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies