Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്: ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; നടപടികളുമായി സഹകരിക്കും

Janmabhumi Online by Janmabhumi Online
Dec 8, 2024, 10:13 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ വിശദീകരണവുമായി പ്രതികളായ മലയാളികള്‍. ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നുമാണ് വിശദീകരണം.

കൊവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാന്‍ കാരണം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരില്‍ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലി നഷ്ടപ്പെട്ടത് കൂടാതെ ആരോഗ്യപ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങളും ഉള്ളവരുണ്ട്. നിലവിലെ സാഹചര്യത്തില്‍ പണം തിരിച്ചടയക്കാന്‍ സാധിക്കില്ല. തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെടാനും കൂടുതല്‍ സമയം ചോദിക്കാനുമാണ് പ്രതികള്‍ ശ്രമിക്കുന്നത്. കേസന്വേഷിക്കുന്ന പോലീസിനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. അതേസമയം തങ്ങള്‍ക്കെതിരെ കേസെടുത്ത വിവരം പോലും പലരും അറിഞ്ഞിട്ടില്ല.

1 കോടിയും 1.5 കോടിയും വായ്പ എടുത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. കുവൈറ്റില്‍ 2 മുതല്‍ 3 ലക്ഷം രൂപ വരെ സാലറി ലഭിച്ചിരുന്നവരാണ് ഇവരില്‍ ഏറെയും. ഈ പ്രതീക്ഷയിലാണ് ലോണെടുത്തത്. എന്നാല്‍ പലതരം സാഹചര്യങ്ങളില്‍ ഈ ജോലി നഷ്ടപ്പെടുകയും പണം അടയ്‌ക്കാന്‍ പറ്റാതെ വരികയുമായിരുന്നു. ബാങ്ക് അധികൃതര്‍ നേരത്തെയും ബന്ധപ്പെട്ടിരുന്നതായി ഇവര്‍ സ്ഥിരീകരിക്കുന്നു.

കുവൈറ്റിലെ ബാങ്കില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് കബളിപ്പിച്ച നഴ്‌സുമാരടങ്ങുന്ന 1425 പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ പാതിയോളം പേര്‍ മലയാളികളാണ്. ഗള്‍ഫ് ബാങ്ക് കുവൈറ്റ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കേരളത്തില്‍ മാത്രം 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോടികള്‍ ലോണ്‍ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ കണ്ടെത്തി കേസെടുക്കാനുള്ള ശ്രമവും നടന്നുവരികയാണ്. ആകെ 10 കേസുകളാണ് ഇത് സംബന്ധിച്ച് പോലീസ് എടുത്തിരിക്കുന്നത്. ഇതില്‍ എട്ട് കേസുകള്‍ എറണാകുളം റൂറല്‍ പരിധിയിലും ഒരെണ്ണം കളമശ്ശേരിയിലും മറ്റൊരെണ്ണം കോട്ടയം കുമരകത്തുമാണ്.

അതേസമയം നഴ്‌സുമാരടങ്ങുന്നവരുടെ ഈ നടപടി മലയാളികളുടെ സല്‍പ്പേരിനെ അന്താരാഷ്‌ട്ര തലത്തില്‍ കളങ്കപ്പെടുത്തിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പതിറ്റാണ്ടുകളായി വിദേശികളായി ജോലി ചെയ്ത് മലയാളി സമൂഹമുണ്ടാക്കിയ സല്‍പ്പേര് കളങ്കപ്പെടുത്തിയതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. പോലീസ് നടപടിയില്‍ പ്രതീക്ഷയെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കൂട്ടത്തോടെ ലോണ്‍ എടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് കൂടി പരിശോധിക്കണം. ഇവരെല്ലാം പണം ഉടന്‍ തിരിച്ചടയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍. സുഗമമായി ലോണ്‍ ലഭിക്കുന്നതായിരുന്നു നിലവിലെ സാഹചര്യം, ലോണ്‍ തട്ടിപ്പ് വന്നതോടെ നടപടി ക്രമങ്ങളും ശക്തമാക്കി. ലോണ്‍ തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെയാകുമെന്ന് ബാങ്ക് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Tags: Kerala NewsKuwait Bank Loan Fraud Casecooperate with the proceedings
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് : മലയാളി നഴ്‌സുമാർ അടക്കമുള്ളവരുടെ മുൻകൂർജാമ്യാപേക്ഷ തളളി

റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍, ഒപ്പനവേഷത്തില്‍ ആയിഷ
Kerala

കലോത്സവവേദികളില്‍ ആയിഷ സ്ഥിരം മണവാട്ടി; പഠനത്തിലും മരണത്തിലും ഒരുമിച്ച്…

എസ്‌ഐ ബിന്ദുലാല്‍, സിഐ സുനില്‍ദാസ്‌
Kerala

ക്വാറി ഉടമയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി; എസ്‌ഐ അറസ്റ്റില്‍, സിഐ ഒളിവില്‍

Kerala

വൃക്ക കച്ചവടത്തിനായി ഇറാനിലെത്തിച്ചത് 20 പേരെ; ഒരാള്‍ മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല്‍

Kerala

ലൈഫ് മിഷന്‍ പദ്ധതിയില്‍ അപാകം; ഇന്റേണല്‍ വിജിലന്‍സ് പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

വേദിയിലെ ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് ഇഷ്ടമായില്ല; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി.പ്രസാദ്, നിലപാടിലുറച്ച് ഗവർണർ

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ല : ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന രാഹുലിന്റെ വാദം തള്ളി ശശി തരൂര്‍

ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.

പടക്കളം, ജൂൺ 10 മുതൽ JioHotstar-ൽ

ബംഗളൂരു ദുരന്തം; സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി; ഔദ്യോഗിക പ്രതികരണം അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം

വളര്‍ച്ചയും സുസ്ഥിരതയും കൂടിച്ചേരുന്നിടം

മിസ തടവുകാരെ എബിവിപി ആദരിക്കും

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

ഇന്ന് ലോക പരിസ്ഥിതി ദിനം; എത്രത്തോളം ഉപേക്ഷിക്കാന്‍ തയാറുണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies