Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്: ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; നടപടികളുമായി സഹകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 10:13 am IST
inKerala

കൊച്ചി: കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ വിശദീകരണവുമായി പ്രതികളായ മലയാളികള്‍. ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നുമാണ് വിശദീകരണം.

കൊവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്‌പ മുടങ്ങാന്‍ കാരണം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരില്‍ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലി നഷ്ടപ്പെട്ടത് കൂടാതെ ആരോഗ്യപ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങളും ഉള്ളവരുണ്ട്. നിലവിലെ സാഹചര്യത്തില്‍ പണം തിരിച്ചടയക്കാന്‍ സാധിക്കില്ല. തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെടാനും കൂടുതല്‍ സമയം ചോദിക്കാനുമാണ് പ്രതികള്‍ ശ്രമിക്കുന്നത്. കേസന്വേഷിക്കുന്ന പോലീസിനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. അതേസമയം തങ്ങള്‍ക്കെതിരെ കേസെടുത്ത വിവരം പോലും പലരും അറിഞ്ഞിട്ടില്ല.

1 കോടിയും 1.5 കോടിയും വായ്‌പ എടുത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. കുവൈറ്റില്‍ 2 മുതല്‍ 3 ലക്ഷം രൂപ വരെ സാലറി ലഭിച്ചിരുന്നവരാണ് ഇവരില്‍ ഏറെയും. ഈ പ്രതീക്ഷയിലാണ് ലോണെടുത്തത്. എന്നാല്‍ പലതരം സാഹചര്യങ്ങളില്‍ ഈ ജോലി നഷ്ടപ്പെടുകയും പണം അടയ്‌ക്കാന്‍ പറ്റാതെ വരികയുമായിരുന്നു. ബാങ്ക് അധികൃതര്‍ നേരത്തെയും ബന്ധപ്പെട്ടിരുന്നതായി ഇവര്‍ സ്ഥിരീകരിക്കുന്നു.

കുവൈറ്റിലെ ബാങ്കില്‍ നിന്ന് വന്‍തുക വായ്‌പയെടുത്ത് കബളിപ്പിച്ച നഴ്‌സുമാരടങ്ങുന്ന 1425 പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ പാതിയോളം പേര്‍ മലയാളികളാണ്. ഗള്‍ഫ് ബാങ്ക് കുവൈറ്റ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കേരളത്തില്‍ മാത്രം 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോടികള്‍ ലോണ്‍ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ കണ്ടെത്തി കേസെടുക്കാനുള്ള ശ്രമവും നടന്നുവരികയാണ്. ആകെ 10 കേസുകളാണ് ഇത് സംബന്ധിച്ച് പോലീസ് എടുത്തിരിക്കുന്നത്. ഇതില്‍ എട്ട് കേസുകള്‍ എറണാകുളം റൂറല്‍ പരിധിയിലും ഒരെണ്ണം കളമശ്ശേരിയിലും മറ്റൊരെണ്ണം കോട്ടയം കുമരകത്തുമാണ്.

അതേസമയം നഴ്‌സുമാരടങ്ങുന്നവരുടെ ഈ നടപടി മലയാളികളുടെ സല്‍പ്പേരിനെ അന്താരാഷ്‌ട്ര തലത്തില്‍ കളങ്കപ്പെടുത്തിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പതിറ്റാണ്ടുകളായി വിദേശികളായി ജോലി ചെയ്ത് മലയാളി സമൂഹമുണ്ടാക്കിയ സല്‍പ്പേര് കളങ്കപ്പെടുത്തിയതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. പോലീസ് നടപടിയില്‍ പ്രതീക്ഷയെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കൂട്ടത്തോടെ ലോണ്‍ എടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് കൂടി പരിശോധിക്കണം. ഇവരെല്ലാം പണം ഉടന്‍ തിരിച്ചടയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍. സുഗമമായി ലോണ്‍ ലഭിക്കുന്നതായിരുന്നു നിലവിലെ സാഹചര്യം, ലോണ്‍ തട്ടിപ്പ് വന്നതോടെ നടപടി ക്രമങ്ങളും ശക്തമാക്കി. ലോണ്‍ തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെയാകുമെന്ന് ബാങ്ക് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Tags: cooperate with the proceedingsKerala NewsKuwait Bank Loan Fraud Case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജീവിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നു, പക്ഷേ മനസമാധാനമില്ല’; ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

Kerala

കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് : മലയാളി നഴ്‌സുമാർ അടക്കമുള്ളവരുടെ മുൻകൂർജാമ്യാപേക്ഷ തളളി

റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍, ഒപ്പനവേഷത്തില്‍ ആയിഷ
Kerala

കലോത്സവവേദികളില്‍ ആയിഷ സ്ഥിരം മണവാട്ടി; പഠനത്തിലും മരണത്തിലും ഒരുമിച്ച്…

എസ്‌ഐ ബിന്ദുലാല്‍, സിഐ സുനില്‍ദാസ്‌
Kerala

ക്വാറി ഉടമയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി; എസ്‌ഐ അറസ്റ്റില്‍, സിഐ ഒളിവില്‍

Kerala

വൃക്ക കച്ചവടത്തിനായി ഇറാനിലെത്തിച്ചത് 20 പേരെ; ഒരാള്‍ മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.