Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞം തുറമുഖം കോട്ടപ്പുറത്ത്; തുറമുഖ കവാടമായ മുല്ലൂര്‍ വാര്‍ഡിനെ വെട്ടി

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Dec 6, 2024, 08:53 am IST
in Thiruvananthapuram

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിന്റെ കവാടം സ്ഥിതി ചെയ്യുന്ന മുല്ലൂര്‍ നഗരസഭാ വാര്‍ഡിനെ അധികൃതര്‍ വെട്ടിനിരത്തി. ഇതോടെ തുറമുഖവും മുല്ലൂര്‍ ഉള്‍പ്പെടുന്ന മേഖലയും നിലവിലുള്ള കോട്ടപ്പുറം വാര്‍ഡിന്റെ ഭാഗമായി.

അശാസ്ത്രീയമായി വാര്‍ഡുകളെ വെട്ടിമുറിച്ചിട്ടും വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പേരില്‍ഉള്‍പ്പെടുന്നതു പോലെ വിഴിഞ്ഞം വാര്‍ഡില്‍ ഉള്‍പ്പെടുത്താനും കഴിഞ്ഞില്ല. രാഷ്‌ട്രീയ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി നടത്തിയ വിഭജനത്തില്‍ തുറമുഖ മേഖലയായ മുല്ലൂര്‍ വാര്‍ഡിനെ ഒഴിവാക്കി മറ്റ് വാര്‍ഡുകളില്‍ ചേര്‍ത്തതിലൂടെ നാട്ടുകാര്‍ വഴിയാധാരമായി. ഗൂഢലക്ഷ്യത്തോടെ അധികാര വികേന്ദ്രീകരണത്തിന്റെ മറവില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന വാദഗതി നിരത്തിയാണ് വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ വിഭജനത്തോടെ തീരദേശത്ത് ജനസാന്ദ്രത ഉണ്ടായിരുന്ന വാര്‍ഡിനെ ഇല്ലാതാക്കി. നഗരസഭയുടെ ഈ ലക്ഷ്യം തെറ്റിയുള്ള വാര്‍ഡ് വിഭജനത്തിന്റെ ആപത്ത് അറിയാതെയാണ് നാട്ടുകാരുടെ സമീപനം. വിഭജനം തെരഞ്ഞെടുപ്പിലുണ്ടാക്കുന്ന വിജയത്തെക്കാള്‍ വര്‍ഗീയ ചേരിതിരിവിന് കാരണമാകുമെന്ന ആശങ്കയും നാട്ടുകാര്‍ക്കിടയിലുണ്ട്.

2010 വരെ തീരദേശം വിഴിഞ്ഞം ഗ്രാമപഞ്ചായത്തിന്റെ കീഴിലായിരുന്നു. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ വന്നാല്‍ മേഖലയ്‌ക്ക് വികസനമുണ്ടാകുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ അധികൃതര്‍ പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് വിഴിഞ്ഞം, മുല്ലൂര്‍, കോട്ടപ്പുറം, ഹാര്‍ബര്‍, വെങ്ങാനൂര്‍ എന്നീ അഞ്ച് വാര്‍ഡുകളാക്കി. വിഴിഞ്ഞം പഞ്ചായത്ത് ഓഫീസിനെ നഗരസഭാ സോണല്‍ ഓഫീസാക്കി മാറ്റി. നീണ്ട കാത്തിരിപ്പിന് ശേഷം വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം വന്നെങ്കിലും ജനത്തിന്റെ ജീവിതസാഹചര്യത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല. നഗരസഭാവാസികള്‍ എന്ന പേരില്‍ പഞ്ചായത്ത് നിരക്കിനെക്കാള്‍ തീരദേശവാസികള്‍ക്ക് ഭൂമിക്കും വീടിനും മറ്റും അമിത നികുതിഭാരം അടിച്ചേല്‍പ്പിച്ചു. ഭൂമിയുടെ മതിപ്പ് വിലയിലുണ്ടായ വര്‍ധനയും ജനത്തെ കാര്യമായി ബാധിച്ചു. വിഴിഞ്ഞം തുറമുഖം ഒഴിച്ചാല്‍ ഈ മേഖലയില്‍ നഗരസഭയുടെ കീഴില്‍ കാര്യമായ ഒരു വികസനവുമുണ്ടായില്ല. നാല് മെമ്പര്‍മാര്‍ ഉണ്ടായിരുന്ന വാര്‍ഡുകളെ ഒന്നാക്കി ഒരു ജനപ്രതിനിധിയുടെ കീഴിലാക്കി. തുടര്‍ന്നുണ്ടായ ജനത്തിന്റെ ബുദ്ധിമുട്ടുകള്‍ പോലും പരിഗണിക്കാതെയാണ് നിലവിലെ അഞ്ച് വാര്‍ഡുകളെ നാലാക്കി വിഭജിച്ചത്.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഉള്‍പ്പെട്ടിരുന്നത് മുല്ലൂര്‍, കോട്ടപ്പുറം എന്നീ വാര്‍ഡുകളിലാണ്. പ്രധാന കവാടം മുല്ലൂര്‍ ഡിവിഷനിലെ മുല്ലൂര്‍ എന്ന സ്ഥലത്താണ്. ഈ വാര്‍ഡിനെയാണ് രണ്ടായി പിളര്‍ന്ന് വെങ്ങാനൂര്‍, കോട്ടപ്പുറം വാര്‍ഡുകളിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതിനെതിരെ പരാതികളും നിവേദനങ്ങളും നല്‍കിയ ബിജെപി മൂല്ലൂര്‍ ഏര്യ കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി രംഗത്തുണ്ട്.

Tags: Division of WardsVizhinjam harbor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രാഷ്‌ട്രീയത്തിനപ്പുറം ‘വികസിത കേരളം’; മോദി ഗ്യാരന്റിയും കേരളത്തിന്റെ ഭാവിയും

Kerala

വിഴിഞ്ഞം തുറമുഖം കമ്മിഷനിംഗ് മേയ് രണ്ടിന്, കേരളത്തിന്റെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും

Kerala

വാര്‍ഡുകളുടെ പേരില്‍ ഹൈന്ദവീയത വേണ്ട; ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പേരുകള്‍ മാറ്റുന്നു, മാറാടും ഇല്ലാതാക്കി

Kerala

വിഴിഞ്ഞം തുറമുഖം; വയബിലിറ്റി ഗ്യാപ് ഫണ്ട് നിബന്ധനയില്‍ മാറ്റം വരുത്താനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

Thrissur

വാര്‍ഡ് വിഭജനം; സിപിഎം അധികാര ദുര്‍വിനിയോഗം നടത്തി: അഡ്വ കെ.കെ അനീഷ്‌കുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.