Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രഞ്ജിത് ഡബിൾ വേർഷൻ പീഡകൻ: പല ഞെട്ടിക്കുന്ന സംഭവങ്ങളും പുറത്തു വിടും ആലപ്പി അഷ്‌റഫ്

Janmabhumi Online by Janmabhumi Online
Dec 2, 2024, 09:50 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

സംവിധായകൻ രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണത്തിന് പിന്നാലെ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങളും ആലപ്പി അഷ്‌റഫ് പങ്കുവച്ചു. വൺ 2 ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആരോപണം കൂടുതൽ കടുപ്പിച്ചത്. മറ്റൊരു സംവിധായകനായ എം പത്മകുമാറിനെ ആലപ്പി അഷ്‌റഫ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഒടുവിലിനെ രഞ്ജിത് തല്ലാനുണ്ടായ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

 

ഇതൊക്കെയും നമ്മൾ ജനങ്ങൾ മനസിലാക്കണം. നമ്മൾ എന്തെങ്കിലും ദുഷ് പ്രവർത്തി ചെയ്‌താൽ അത് നമ്മൾ അനുഭവിക്കേണ്ടി വരും. നമ്മൾ സൽ പ്രവർത്തി ചെയ്‌താൽ അതിന്റെ ഫലവും കിട്ടും. രഞ്ജിത് ചെയ്‌തതിന്റെ ഫലമാണ് അദ്ദേഹമിപ്പോൾ അനുഭവിക്കുന്നത്. ആളുകൾ കൂവി വിളിച്ചപ്പോൾ നായയോട് ഉപമിച്ചതോ ബഹളം വച്ചതോ ഒന്നുമല്ല. അതിനേക്കാളും ഒക്കെ ഹൃദയത്തിൽ തുളഞ്ഞു കയറുന്നതാണ് ഈ സംഭവം, അതയാൾ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു’ ആലപ്പി അഷ്‌റഫ് പറഞ്ഞു.

 

ഒടുവിൽ ഉണ്ണികൃഷ്‌ണനെ രഞ്ജിത് തല്ലാനുണ്ടായ കാരണവും ആലപ്പി അഷ്‌റഫ് തുറന്നുപറഞ്ഞു. അവാർഡ് സിനിമകളെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ അടൂർ ഗോപാലകൃഷ്‌ണനെ ന്യായീകരിച്ച് സംസാരിച്ച ഒടുവിലിന്റെ നിലപാടാണ് രഞ്ജിതിനെ പ്രകോപിപ്പിച്ചത് എന്നാണ് ആലപ്പി അഷ്‌റഫ് ആരോപിക്കുന്നത്. ഈ ചർച്ച നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും പിന്നീട് കേട്ടറിഞ്ഞതാണ് ഈ കാര്യങ്ങളെന്നും അദ്ദേഹം പറയുന്നു

 

ഒടുവിൽ ഉണ്ണികൃഷ്‌ണൻ അടൂർ ഗോപാലകൃഷ്‌ണനോട് വളരെയധികം ആരാധനയുള്ള വ്യക്തിയായിരുന്നു. അടൂരിന്റെ സിനിമകളോട് ഒടുവിലിന് വളരെയധികം താൽപര്യമുണ്ട്. രഞ്ജിത് അന്ന് എന്തോ അവാർഡ് പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ആ ചർച്ചക്കിടയിൽ അടൂർ ഗോപാലകൃഷ്‌ണനാണ് അവാർഡ് ലഭിക്കേണ്ടതെന്ന് വാദിച്ചതാണ് ഒടുവിലിനെ രഞ്ജിത് തല്ലാനുള്ള കാരണം. ഒടുവിൽ നിലപാടിൽ ഉറച്ചുനിന്നതോടെ രഞ്ജിത് കൈയാങ്കളിക്ക് മുതിരുകയായിരുന്നു’ ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിക്കുന്നു

 

ആ സംഭവത്തിന് ശേഷം താനിതുവരെ രഞ്ജിത്തുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രഞ്ജിത്തിനെ ന്യായീകരിച്ച സംവിധായകൻ എം പത്മകുമാറിനെ ആലപ്പി അഷ്‌റഫ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ‘പത്മകുമാറിനെ പോലെയൊരാൾക്ക് ഇത് പറയാൻ അർഹതയില്ല. അയാളുടെ പടങ്ങൾ നമ്മൾ കണ്ടതാണ്. രഞ്ജിത്തിനെ പോലെ ഡബിൾ വേർഷൻ പീഡകനായ ഒരാളുടെ പൃഷ്‌ഠം താങ്ങുന്നയാളാണ് പത്മകുമാർ’ ആലപ്പി അഷ്‌റഫ് ആരോപിച്ചു.

 

വേറെ ആരെങ്കിലും സാംസ്‌കാരിക കേരളത്തെ കുറിച്ചൊക്കെ പറഞ്ഞാൽ അംഗീകരിക്കാം. രഞ്ജിത്താണ് പത്മകുമാറിന് ആദ്യത്തെ സിനിമ കൊടുക്കുന്നത്. ഒരിക്കലും അയാളെ പോലെയുള്ളവർ ഇത്തരം പ്രതികരണങ്ങൾ നടത്താൻ പാടില്ല. അല്ലെങ്കിൽ അവർക്ക് പറയാം നിങ്ങൾ ഇപ്പോൾ എന്തിന് ഈ ആരോപണം ഉന്നയിക്കുന്നു എന്ന് ചോദിക്കാം. അല്ലാതെ ഞാൻ തറവേല കാണിച്ചു എന്നല്ല പറയേണ്ടത്. ഇനിയും ധാരാളം ഞെട്ടിക്കുന്ന വമ്പൻമാരുടെ കഥകൾ ഞാൻ പുറത്തുകൊണ്ടു വരും’ ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.

Tags: Latest newsGossipDirector RenjithAlappy ashraf
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബോളിവുഡ് ബാദ്‌ഷായുടെ സ്റ്റൈലിഷ് എൻട്രി, ഒറ്റ സ്റ്റില്ലുകൊണ്ട് സോഷ്യൽ മീഡിയയെ തൂക്കി ഷാരൂഖ്

Entertainment

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ;’ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി

Entertainment

തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

Entertainment

മോഹന്‍ലാല്‍ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക്കുമായി യുവതി മുങ്ങി; സിനിമ പ്രതിസന്ധിയില്‍!

Entertainment

ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ക്ക് ആ നടിയെ കിട്ടുന്നത്’: തരുണ്‍ മൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; റോഡിലെ ചെളിയിൽ വാഹനം തെന്നി നീങ്ങിയത് അപകടത്തിനിടയാക്കി

സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി; വിവാദമായതോടെ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി.ശിവൻകുട്ടി

ഫാംഫെഡ് ഇടപാടില്‍ കേസെടുത്തു; 450 കോടി രൂപയുടെ തട്ടിപ്പെന്ന് സൂചന

ശത്രു ഡ്രോണുകളെ ലേസര്‍ ഉപയോഗിച്ച് വെടിവച്ചിടുന്ന ആദ്യരാജ്യമായി ഇസ്രയേല്‍

കുമ്മനം രാജശേഖരന് മാധവീയം പുരസ്‌കാരം

വര്‍ണശോഭയില്‍ കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍

ഓപറേഷൻ സിന്ദൂർ : 33 രാജ്യങ്ങളിൽ സന്ദർശിച്ച ഇന്ത്യയുടെ പ്രതിനിധി സംഘം അടുത്ത ആഴ്ച പ്രധാനമന്ത്രിയെ കാണും

പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടില്ല, എസ്എസ്‌കെയില്‍ ശമ്പളം മുടങ്ങി; ആറായിരത്തോളം പേര്‍ ദുരിതത്തില്‍

പ്രതീക്ഷയ്‌ക്ക് വകയില്ല, ഒന്ന് കിതച്ച് വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില, ഇന്നത്തെ നിരക്കറിയാം

ജനസുരക്ഷയുടെ ദശകം: ഭാരതത്തിന്റെ സാമൂഹ്യഭാവി സുരക്ഷിതമാക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies