Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും

രമേഷ് ഇളയത് by രമേഷ് ഇളയത്
Nov 30, 2024, 08:05 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മണ്ഡകാലം ആരംഭിച്ചാല്‍ കേരളത്തിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വീടുകളിലും നടത്തുന്ന ചടങ്ങാണ് അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും. അയ്യപ്പന്‍ വിളക്ക് നടത്തുമ്പോള്‍ വാഴപ്പിണ്ടിയും കുരുത്തോലയും ഉപയോഗിച്ച് താത്ക്കാലിക ക്ഷേത്രം ഉണ്ടാക്കും. ചില സ്ഥലങ്ങളില്‍ ഒന്ന്, ചിലയിടത്ത് മൂന്ന് എന്ന തോതില്‍ ആവും താത്ക്കാലിക ക്ഷേത്ര നിര്‍മ്മാണം.

പ്രധാനമായും ഗണപതി, അയ്യപ്പന്‍, ദേവി എന്നിവര്‍ക്കാണ്ഇങ്ങനെ താത്ക്കാലിക ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുക. പിന്നീട് പൂജാരി പൂജ ആരഭിക്കും. സന്ധ്യാ ദീപാരാധനക്കു ശേഷം രാത്രി എട്ട് മണിയോടെ ശാസ്താംപാട്ട് ആരഭിക്കും. ആദ്യം പന്തല്‍ വര്‍ണ്ണനയാണ്. അതിനു ശേഷം ഗണപതി, സരസ്വതി എന്നീ ദേവതകളെ വര്‍ണ്ണിക്കും. തുടര്‍ന്ന് ശൂര്‍പ്പകനെ വര്‍ണ്ണിക്കും. അതിനു ശേഷമാണ് അയ്യപ്പന്റെ ജനനം പാടുന്നത്.

തുടര്‍ന്ന് അയ്യപ്പന്റെ ജാതകം അല്ലെങ്കില്‍ കുറത്തി പാടും. അതിനു ശേഷം ദേവിയെ സ്തുതിച്ചു കൊണ്ട് പാടും. പിന്നീട് ഭദ്രകാളിയെ കുടിയിരുത്തുന്നതിനായി അയ്യപ്പന്‍ വിളക്ക് നടക്കുന്ന സ്ഥലത്തു നിന്നും കുറച്ചകലെയായി ഭദ്രകാളി ദേവിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് കൊണ്ടുവന്ന് ക്ഷേത്രത്തില്‍ കുടിയിരുത്തും. ഈ സമയം ദാരിക വധമാണ് പാടുക .

പിന്നീട് അയ്യപ്പനും ദേവിയും(പ്രതിനിധികള്‍) ഒരുമിച്ച് പാട്ടിന് അനുസരിച്ച് നൃത്തം(തുള്ളല്‍) നടത്തും. പിന്നീട് വാപുരന്റെ ജനനം പാടും. ഈ സമയം വാപുരന്റെ പ്രതിനിധി പ്രത്യക്ഷത്തില്‍ വന്ന് നൃത്തം ചവിട്ടും. അതിനു ശേഷം അയ്യപ്പനും വാപുരനും കൂടി യുദ്ധത്തിന്റെ പ്രതീകമായി വെട്ടും തടയും നടത്തി നൃത്തം ചവിട്ടും. പിന്നീട് വീണ്ടും അയ്യപ്പനും വാപുരനും സൗഹാര്‍ദ്ദത്തിലാകും. ഇതെല്ലാം പാട്ടിലൂടെയാണ് നടത്തുക.

പിന്നീട് മഗളംപാടി പാട്ട് അവസാനിപ്പിക്കും. ശാസ്താംപാട്ടിന് പ്രധാന വാദ്യോപകരണമായി ഉടുക്കാണ് ഉപയോഗിക്കുക. അയ്യപ്പജനനം പാടുമ്പോള്‍ താത്ക്കാലിക ക്ഷേത്രത്തില്‍ ദീപാരാധന ഉണ്ടാകും. മണ്ഡകാലത്ത് മാത്രം നടത്തുന്നതാണ് അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും. ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും ശാസ്താംപാട്ടിനൊപ്പം പ്രാദേശിക സംഘങ്ങളുടെ ഭജനയും ഉണ്ടാകാറുണ്ട്. ആദ്യകാലത്ത് ശാസ്താംപാട്ട് പഠിക്കുവാന്‍ യുവാക്കള്‍ ആവേശത്തോടെ മുന്നോട്ടു വന്നിരുന്നെങ്കിലും പുതിയ തലമുറ ഇതില്‍ അത്ര താല്‍പര്യം കാട്ടുന്നില്ലെന്നത് ദുഃഖകരമാണ്.

Tags: Ayyappan vilakkuAyyappa devoteesSabarimala pilgrimഅയ്യപ്പന്‍വിളക്കും ശാസ്താംപാട്ടുംSasthapattu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ്; ഒരാഴ്ചയ്‌ക്കിടെ വിറ്റത് 56 പവന്റെ ലോക്കറ്റുകള്‍

Kerala

മൂലമറ്റത്ത് ബെംഗളൂരുവില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 17 പേര്‍ക്ക്

Article

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത്: ശബരിമലയ്‌ക്ക് വരണോ ?

Article

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത്; ദേവഹിതം അറിഞ്ഞ് പരിഷ്‌കാരം വേണം

Kerala

ഇതുവരെ ശബരിമല ദര്‍ശനം നടത്തിയത് 40.9 ലക്ഷം അയ്യപ്പഭക്തര്‍, പ്രതിദിനം ഒരു ലക്ഷത്തോളം

പുതിയ വാര്‍ത്തകള്‍

റഷ്യൻ വ്യോമതാവളങ്ങളിൽ ഉക്രെയ്‌നിന്റെ ഡ്രോൺ ആക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തു ; ആണവ തുറമുഖം ആക്രമിച്ചെന്നും റിപ്പോർട്ട്

ഷാരൂഖ് ഖാന്റെ പുതിയ മാസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു , കിംഗ് ഖാന്റെ ഫിറ്റ്നസും ടാറ്റൂകളും മുഖ്യ ആകർഷണം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഹമാസ് നേതാവ് യാഹ്യ സിന്‍വാര്‍ (ഇടത്ത്) കൊല്ലപ്പെട്ട അനുജന്‍ മുഹമ്മദ് സിന്‍വാര്‍ (വലത്ത്)

ഗാസയില്‍ ആശുപത്രിയ്‌ക്ക് താഴെയുള്ള തുരങ്കത്തില്‍ ഹമാസ് നേതാവിന്റെ സുഖവാസം; 30 സെക്കന്‍റില്‍ 50 ബോംബുകള്‍…സിന്‍വാറിനെ ഇസ്രയേല്‍ തീര്‍ത്ത് ഇങ്ങിനെ

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

കൂടുതൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ബജറ്റ് എയർലൈനായ ഇൻഡിഗോ : 30 വൈഡ് ബോഡി എ350 വിമാനങ്ങൾ ഓർഡർ ചെയ്യും

കൗബോയ് വേഷം കെട്ടി ഇന്ത്യന്‍ ചെസ് താരം ഗുകേഷ് (ഇടത്ത്) കൊനേരു ഹംപി (വലത്ത്)

കൗബോയികളായി ഇന്ത്യയുടെ ചെസ് താരങ്ങള്‍; കൗബോയ് തൊപ്പി ധരിച്ച് ഹംപി, കുതിരപ്പുറത്തേറി ഗുകേഷും വൈശാലിയും അര്‍ജുന്‍ എരിഗെയ്സിയും

വി.ഡി സതീശന്‍ പിണറായി വിജയന്റെ കവചം: പി.കെ കൃഷ്ണദാസ്

നികുതി സഹായത്തിനായി 45 ലക്ഷം രൂപ കൈക്കൂലി ; ഐആർഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു

അഡ്വ മോഹന്‍ ജോര്‍ജ്ജ് മലയോര ജനതയുടെ പ്രതിനിധി: എന്‍ഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies