Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യസുരക്ഷയും മതസൗഹാര്‍ദ്ദവം തകര്‍ക്കുന്ന മുസ്ലിം സര്‍വ്വേ കേരളത്തിലും; എതിര്‍ത്ത് കേരള ഹൈക്കോടതി

ഇന്ത്യയില്‍ ഗവേഷണമോ സര്‍വ്വേയോ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നിരിക്കെ അത് വാങ്ങാതെ മുസ്ലിം സര്‍വ്വേ എന്ന പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സര്‍വ്വേ തടഞ്ഞ് കേരള ഹൈക്കോടതി. 

Janmabhumi Online by Janmabhumi Online
Nov 19, 2024, 08:06 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഗവേഷണമോ സര്‍വ്വേയോ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നിരിക്കെ അത് വാങ്ങാതെ മുസ്ലിം സര്‍വ്വേ എന്ന പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സര്‍വ്വേ തടഞ്ഞ് കേരള ഹൈക്കോടതി.

ഇസ്ലാം ലോകത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവന എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്?, ഷിയ ഇസ്ലാമും സുന്നി ഇസ്ലാമും തമ്മിലുള്ള വ്യത്യാസം എന്താണ്?, ഇസ്ലാമിന് എതിരായ ഏറ്റവും വലിയ ഭീഷണി എന്ത്? തുടങ്ങി ഒട്ടേറെ വിവാദ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാസ്തവത്തില്‍ ഏത് സര്‍വ്വേയും ഗവേഷണവും നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നിരിക്കെ അത് ചോദിക്കാതെയാണ് ഈ സര്‍വ്വേ നടന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഈ സര്‍വ്വേയ്‌ക്ക് പിന്നിലെ ലക്ഷ്യം വര്‍ഗ്ഗീയ ധ്രൂവീകരണമാണോ എന്നാണ് ഭയപ്പെടുന്നത്.

യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍എസ് ഗ്ലോബല്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്സിന്റെ ഇന്ത്യന്‍ വിഭാഗമായ ടിഎന്‍എസ് ഇന്ത്യയാണ് ഈ സര്‍വ്വേ നടത്തിയത്. വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വ്വേ റിസര്‍ച്ച് അസോസിയേറ്റ്സിന്റെ പ്രസിഡന്‍റും ടിഎന്‍എസ് ഇന്ത്യയും തമ്മിലാണ് വിവാദ മുസ്ലിം സര്‍വ്വേ്ക്കായുള്ള കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഗ്രീന്‍ വേവ് (പച്ച തരംഗം) 12 എന്ന പേരിലാണ് ഈ സര്‍വ്വേ.

ഇന്ത്യയില്‍ 54 കേന്ദ്രങ്ങളില്‍ ഈ സര്‍വ്വേ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പാരമ്പര്യം, മൂല്യങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ അറിയാനാണ് ഈ സര്‍വ്വേ എന്നാണ് പറയപ്പെട്ടിരുന്നതെങ്കിലും ചോദ്യങ്ങള്‍ എല്ലാം മതവുമായി ബന്ധപ്പെട്ടവയായിരുന്നു. 6000 പേരോട് അഭിമുഖം നടത്താനായി ടിഎന്‍എസ് ചോദ്യാവലി ഉള്‍പ്പെട്ട ഒരു പുസ്തകവും ഇറക്കിയിരുന്നു. ഈ ചോദ്യാവലിയുമായി തിരുവനന്തപുരത്ത് ചെന്ന ടിഎന്‍എസ് ഇന്ത്യയുടെ നാല് ജീവനക്കാര്‍ക്കെതിരെ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെടേണ്ട സാഹചര്യവും ഉണ്ടായി. 153 (ബി)സി1ലെ 34ാം വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലായിരുന്നു കേസെടുത്തത്.

ശരിയ എന്നാല്‍ എന്താണ്?, ഇന്ത്യന്‍ പൗരന്‍ എന്നാണോ മുസ്ലിം പൗരന്‍ എന്നാണോ നിങ്ങള്‍ക്ക് തോന്നുന്നത്?, ഒസാമ ബിന്‍ ലാദനെപ്പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണയ്‌ക്കുന്നതായി ചിലര്‍ കരുതുന്നു, എന്താണ് അങ്ങിനെ തോന്നാന്‍ കാരണം?, ഒസാമ ബിന്‍ ലാദനെ പിന്തുണയ്‌ക്കുന്നത് സ്ത്രീയാണെങ്കില്‍ അവര്‍ ധരിയ്‌ക്കുന്നത് ബുര്‍ഖയാണോ, നിഖാബാണോ?, നിങ്ങള്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖയോ, ഹിജാബോ ധരിക്കാറുണ്ടോ?, ഇന്ത്യ ശരിയായ ദിശയിലാണോ, അതോ തെറ്റായ ദിശയിലൂടെയാണോ പോകുന്നത്? നിങ്ങള്‍ ആരാണ് എന്ന ചോദിച്ചാല്‍ മതം, ജാതി, പ്രദേശം, ദേശീയത തുടങ്ങി ഏത് ഘടകം കണക്കിലെടുത്താണ് ആദ്യം മറുപടി പറയുക? തുടങ്ങി അപകടകരമായ ഒട്ടേറെ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

 

 

Tags: ReligionSurveyBurqah#KeralaHighCourt#Muslimsurvey#TNSglobal#TNSIndia#ReligiousharmonyHijab
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം ചോദിച്ച് കൊല്ലുന്നവരെ അവരുടെ വീട്ടിൽ കയറി കൊല്ലുന്ന പുതിയ ഇന്ത്യയാണിത് ; പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

Kerala

മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ല ; മതം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല ; സാദിഖലി ശിഹാബ് തങ്ങള്‍

India

ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണത്തില്‍ 24 മരണം, വെടിയുതിര്‍ത്തത് മതം ചോദിച്ച ശേഷം, അപലപിച്ച് മോദി, അമിത് ഷാ കാശമീരിലേക്ക്

Kerala

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സിബിഐ അന്വേഷണം, ഉത്തരവിട്ട് ഹൈക്കോടതി

Kerala

കേരളത്തില്‍ കുരിശുകൃഷി വ്യാപകമെന്ന് ഗീവര്‍ഗീസ് കൂറിലോസ്

പുതിയ വാര്‍ത്തകള്‍

യുവാവിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

കാലവര്‍ഷക്കെടുതി രൂക്ഷം, ശനിയാഴ്ച വിവിധ ജില്ലകളിലായി 7 മരണം

താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസ് : പ്രതിക്ക് 105 വര്‍ഷം കഠിന തടവ്

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

പോക്സോ കേസ് : യുവാവ് പിടിയിൽ

മിസ് തായ്‌ലന്‍ഡ് ലോക സുന്ദരി

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies