Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യസുരക്ഷയും മതസൗഹാര്‍ദ്ദവം തകര്‍ക്കുന്ന മുസ്ലിം സര്‍വ്വേ കേരളത്തിലും; എതിര്‍ത്ത് കേരള ഹൈക്കോടതി

ഇന്ത്യയില്‍ ഗവേഷണമോ സര്‍വ്വേയോ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നിരിക്കെ അത് വാങ്ങാതെ മുസ്ലിം സര്‍വ്വേ എന്ന പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സര്‍വ്വേ തടഞ്ഞ് കേരള ഹൈക്കോടതി. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 08:06 pm IST
in Kerala

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഗവേഷണമോ സര്‍വ്വേയോ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നിരിക്കെ അത് വാങ്ങാതെ മുസ്ലിം സര്‍വ്വേ എന്ന പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സര്‍വ്വേ തടഞ്ഞ് കേരള ഹൈക്കോടതി.

ഇസ്ലാം ലോകത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവന എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്?, ഷിയ ഇസ്ലാമും സുന്നി ഇസ്ലാമും തമ്മിലുള്ള വ്യത്യാസം എന്താണ്?, ഇസ്ലാമിന് എതിരായ ഏറ്റവും വലിയ ഭീഷണി എന്ത്? തുടങ്ങി ഒട്ടേറെ വിവാദ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാസ്തവത്തില്‍ ഏത് സര്‍വ്വേയും ഗവേഷണവും നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നിരിക്കെ അത് ചോദിക്കാതെയാണ് ഈ സര്‍വ്വേ നടന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഈ സര്‍വ്വേയ്‌ക്ക് പിന്നിലെ ലക്ഷ്യം വര്‍ഗ്ഗീയ ധ്രൂവീകരണമാണോ എന്നാണ് ഭയപ്പെടുന്നത്.

യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍എസ് ഗ്ലോബല്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്സിന്റെ ഇന്ത്യന്‍ വിഭാഗമായ ടിഎന്‍എസ് ഇന്ത്യയാണ് ഈ സര്‍വ്വേ നടത്തിയത്. വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വ്വേ റിസര്‍ച്ച് അസോസിയേറ്റ്സിന്റെ പ്രസിഡന്‍റും ടിഎന്‍എസ് ഇന്ത്യയും തമ്മിലാണ് വിവാദ മുസ്ലിം സര്‍വ്വേ്ക്കായുള്ള കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഗ്രീന്‍ വേവ് (പച്ച തരംഗം) 12 എന്ന പേരിലാണ് ഈ സര്‍വ്വേ.

ഇന്ത്യയില്‍ 54 കേന്ദ്രങ്ങളില്‍ ഈ സര്‍വ്വേ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പാരമ്പര്യം, മൂല്യങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ അറിയാനാണ് ഈ സര്‍വ്വേ എന്നാണ് പറയപ്പെട്ടിരുന്നതെങ്കിലും ചോദ്യങ്ങള്‍ എല്ലാം മതവുമായി ബന്ധപ്പെട്ടവയായിരുന്നു. 6000 പേരോട് അഭിമുഖം നടത്താനായി ടിഎന്‍എസ് ചോദ്യാവലി ഉള്‍പ്പെട്ട ഒരു പുസ്തകവും ഇറക്കിയിരുന്നു. ഈ ചോദ്യാവലിയുമായി തിരുവനന്തപുരത്ത് ചെന്ന ടിഎന്‍എസ് ഇന്ത്യയുടെ നാല് ജീവനക്കാര്‍ക്കെതിരെ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെടേണ്ട സാഹചര്യവും ഉണ്ടായി. 153 (ബി)സി1ലെ 34ാം വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലായിരുന്നു കേസെടുത്തത്.

ശരിയ എന്നാല്‍ എന്താണ്?, ഇന്ത്യന്‍ പൗരന്‍ എന്നാണോ മുസ്ലിം പൗരന്‍ എന്നാണോ നിങ്ങള്‍ക്ക് തോന്നുന്നത്?, ഒസാമ ബിന്‍ ലാദനെപ്പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണയ്‌ക്കുന്നതായി ചിലര്‍ കരുതുന്നു, എന്താണ് അങ്ങിനെ തോന്നാന്‍ കാരണം?, ഒസാമ ബിന്‍ ലാദനെ പിന്തുണയ്‌ക്കുന്നത് സ്ത്രീയാണെങ്കില്‍ അവര്‍ ധരിയ്‌ക്കുന്നത് ബുര്‍ഖയാണോ, നിഖാബാണോ?, നിങ്ങള്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖയോ, ഹിജാബോ ധരിക്കാറുണ്ടോ?, ഇന്ത്യ ശരിയായ ദിശയിലാണോ, അതോ തെറ്റായ ദിശയിലൂടെയാണോ പോകുന്നത്? നിങ്ങള്‍ ആരാണ് എന്ന ചോദിച്ചാല്‍ മതം, ജാതി, പ്രദേശം, ദേശീയത തുടങ്ങി ഏത് ഘടകം കണക്കിലെടുത്താണ് ആദ്യം മറുപടി പറയുക? തുടങ്ങി അപകടകരമായ ഒട്ടേറെ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

 

 

Tags: TNSIndiaReligiousharmonyHijabReligionSurveyBurqahKeralaHighCourtMuslimsurveyTNSglobal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

അതിവേഗ റെയിൽപ്പാത; ഡിപിആർ തയ്യാറാക്കുക സാങ്കേതിക വിദ്യയുപയോഗിച്ച്: ഇ. ശ്രീധരൻ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

Kerala

തിരുനാവായയില്‍ കുംഭമേള അട്ടിമറിക്കാനുളള സര്‍ക്കാര്‍ നീക്കം തീര്‍ത്ഥാടകരുടെ മനോവീര്യം കെടുത്താന്‍-കുമ്മനം,പിന്നില്‍ ഗൂഡാലോചന

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.