Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയക്ക് പരമ്പര

Janmabhumi Online by Janmabhumi Online
Nov 17, 2024, 05:21 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

സിഡ്‌നി: തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പര ഓസ്‌ട്രേലിയ നേടി. നിര്‍ണായക പോരില്‍ ഓസീസ് ജയം 13 റണ്‍സിന്. പാകിസ്ഥാന്‍ ഏകദിന പരമ്പര നേടിയതിനെതിരെ ആതിഥേയരുടെ തിരിച്ചടിയായി ടി20 നേട്ടം. ഇന്നലെ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 147 റണ്‍സെടുത്തു. ഇതിനെതിരെ ഇറങ്ങിയ പാകിസ്ഥാന്‍ 19.4 ഓവറില്‍ 134 റണ്‍സില്‍ ഓള്‍ഔട്ടായി.

സിഡ്‌നിയില്‍ ഇന്നലെ രാത്രി വൈകിയാണ് മത്സരം നടന്നത്. പേസര്‍മാര്‍ക്ക് ഇരുവശത്തേക്കും കട്ട് ചെയ്യിക്കാന്‍ പാകത്തിലായ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഏറെ ബുദ്ധിമുട്ടി. 148 റണ്‍സ് പിന്തുടര്‍ന്ന അവര്‍ക്ക് ആദ്യ ബൗണ്ടറി കണ്ടെത്താന്‍ പത്താം ഓവര്‍ വരെ കാക്കേണ്ടി വന്നു. പാതി ഓവറുകള്‍ കഴിയുമ്പോഴേക്കും അവരുടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഒരോവറില്‍ പത്ത് റണ്‍സ് വീതം നേടേണ്ട സ്ഥിതിയിലുമായി.

എന്നാല്‍ വിട്ടുകൊടുക്കാന്‍ പാക് പട തയ്യാറായില്ല. അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായി ഉസ്മാന്‍ ഖാനും(52) ഇര്‍ഫാന്‍ ഖാനും(37) ഓസ്‌ട്രേലിയക്ക് വെല്ലുവിളിയുയര്‍ത്തി. രണ്ടാം സ്‌പെല്ലിനെത്തിയ സ്‌പെന്‍സര്‍ ജോണ്‍സന് മുന്നില്‍ ഉസ്മാന്‍ വീണതോടെ ഓസീസ് മത്സരം തിരിച്ചുപിടിച്ചു. തുടക്കത്തിലേ പാക് വിക്കറ്റുകള്‍ വീഴ്‌ത്തി പ്രതിരോധത്തിലാക്കിയത് സ്‌പെന്‍സര്‍ ജോണ്‍സണ്‍ ആയിരുന്നു. താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മികവാണ് ഓസീസിന് പരമ്പര ഉറപ്പിക്കുന്ന ജയം സമ്മാനിച്ചത്. മത്സരശേഷം ജോണ്‍സണ്‍ കളിയിലെ താരവുമായി.

പാകിസ്ഥാന് വേണ്ടി അവസാന അഞ്ച് ഓവറുകളില്‍ ഇര്‍ഫാന്‍ ഖാന്‍(37) പൊരുതി നോക്കിയെങ്കിലും കൂട്ടിന് ആരും ഉണ്ടായില്ല. ഷഹീന്‍ അഫ്രീദി അടക്കം മൂന്ന് പേര്‍ പൂജ്യത്തിന് പുറത്തായതും വിരുന്നുകാര്‍ക്ക് വിനയായി. ഉസ്മാനെയും ഇര്‍ഫാനെയും കൂടാതെ മുഹമ്മദ് റിസ്വാന്‍(16) മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഓസീസിനായി ആദം സാംപ രണ്ടും സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് ഒന്നും വിക്കറ്റെടുത്തു.

ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് പൊരുതാവുന്ന ടോട്ടല്‍ പാടുപെട്ട് കണ്ടെത്തുകയായിരുന്നു. മാത്യൂഷോര്‍ട്ട് നേടിയ 32 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ആരോണ്‍ ഹാര്‍ഡീ(28), ഗ്ലെന്‍ മാക്‌സ്‌വെല്‍(21), ജെയ്ക് ഫ്രെയ്‌സര്‍ മക്ഗുര്‍ക്ക്(20) എന്നിവരും മോശമാക്കിയില്ല. പാക് പേസര്‍ ഹാരിസ് റൗഫ് നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു. അബ്ബാസ് അഫ്രീദി മൂന്നും സുഫിയാന്‍ മുഖീം രണ്ടും വിക്കറ്റ് വീഴ്‌ത്തി.

Tags: pakistanAustraliaTwenty 20 Cricket
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)
India

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

India

മുഹമ്മദ് നബി നബി പാകിസ്ഥാന്റെ മിസൈലുകൾ സംരക്ഷിക്കാൻ കാവൽ നിൽക്കുന്നുണ്ട് ; പാക് യൂട്യൂബർ സയ്യിദ് ഹമീദ്

India

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു; യുവതി പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയില്‍

India

ടർക്കിഷ് ആപ്പിളിന് പകരം ആളുകൾ കശ്മീരി ആപ്പിൾ വാങ്ങുന്നു : വ്യാപാരികൾ തുർക്കിയുമായുള്ള ബിസിനസ്സ് നിർത്തി

Main Article

പാകിസ്ഥാന്‍ വിറച്ചപ്പോള്‍ അനന്തപുരിക്ക് അഭിമാനം

പുതിയ വാര്‍ത്തകള്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വേണു ഗോപാലകൃഷ്ണന് കുന്‍ എക്സ്‌ക്ലൂസീവ് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചേര്‍ന്ന് കൈമാറുന്നു

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

രേഷ്മയുടെ തിരോധാനം: പ്രതി പിടിയിലായത് 15 വര്‍ഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies