Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അര്‍ഷദീപ് തുടങ്ങിവച്ചു: ദക്ഷിണാഫ്രിക്ക തവിടുപൊടിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 05:07 am IST
in News
ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഭാരത താരങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഭാരത താരങ്ങള്‍

ജോഹന്നാസ്ബര്‍ഗ്: നാലാം ട്വന്റി20യിയല്‍ ദക്ഷിണാഫ്രിക്ക ഭാരതത്തിനോട് വഴങ്ങിയത് അവരുടെ ഏറ്റവും വലിയ ട്വന്റി20 തോല്‍വി. മത്സരം 135 റണ്‍സിന് ജയിച്ച ഭാരതം 3-1ന് പരമ്പര സ്വന്തമാക്കി. ബാറ്റിങ്ങില്‍ സഞ്ജു സാംസണും തിലക് വര്‍മയും സെഞ്ച്വറിയുമായി കസറിയപ്പോള്‍ ബൗളിങ്ങില്‍ പന്തെടുത്ത എല്ലാവരും വിക്കറ്റുവീഴ്‌ത്തി വിജയത്തില്‍ പങ്കാളികളായി.

സ്‌കോര്‍: ഭാരതം- 283/1; ദക്ഷിണാഫ്രിക്ക- 148(18.2 ഓവറില്‍ എല്ലാവരും പുറത്ത്)

ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ ഭാരതം വച്ച 284 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ആതിഥേയര്‍ക്ക് ഭാരത പേസര്‍ അര്‍ഷദീപ് സിങ് ആദ്യമേ ആഘാതമേല്‍പ്പിച്ചു. കളി തുടങ്ങി മൂന്നാം പന്തില്‍ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ(പൂജ്യം) ബൗള്‍ഡാക്കി തിരിച്ചയച്ചു. അടുത്ത ഓവറില്‍ മറ്റൊരു ഓപ്പണര്‍ റിക്കെല്‍ട്ടോണിനെ(ഒന്ന്) ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. അര്‍ഷദീപിന്റെ രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദെന്‍ മാര്‍ക്രവും(എട്ട്) പുറത്തായി. തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഹെന്റിച്ച് ക്ലാസ്സന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. റിവ്യൂവിന് അപ്പീല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടക്കത്തിലേ അര്‍ഷദീപ് മൂന്ന് വിക്കറ്റ് പ്രകടനവുമായി മിന്നിയപ്പോള്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സേ എടുത്തിട്ടുണ്ടായിരുന്നുള്ളൂ.

പിന്നീട് ട്രിസ്റ്റാന്‍ സ്റ്റബ്‌സും(43) ഡേവിഡ് മില്ലറും(36) ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് സ്പിന്നര്‍മാര്‍ തടയിട്ടു. 12-ാം ഓവറിന്റെ അവസാന പന്തില്‍ വരുണ്‍ ചക്രവര്‍ത്തി മില്ലറെ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ സ്റ്റബ്‌സിനെ വീഴ്‌ത്തി രവി ബിഷ്‌നോയി ഭാരതത്തിന്റെ പിടി മുറുക്കി. പിന്നീട് മറ്റ് ബാറ്റര്‍മാരെ കൂട്ടുപിടിച്ച് മാര്‍കോ ജാന്‍സെന്‍(പുറത്താകാതെ 29) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ടോട്ടല്‍ സ്‌കോര്‍ 100 പിന്നിട്ട ഉടനെ ആന്‍ഡില്‍ സിമെലെയ്‌നെ(രണ്ട്) പുറത്താക്കി വരുണ്‍ രണ്ടാം വിക്കറ്റ് ആഘോഷിച്ചു. ജെറാള്‍ഡ് കൊയെറ്റ്‌സീ(12)യെയും കേശവ് മഹാരാജിനെ(ആറ്)യും അക്ഷര്‍ പട്ടേല്‍ പുറത്താക്കി. 18.2 ഓവറില്‍ നില്‍ക്കെ ലൂതോ സിപമാലയെ(മൂന്ന്) പുറത്താക്കി രമണ്‍ദീപ് സിങ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി.

ട്വന്റി20യില്‍ ഭാരതം സ്വന്തമാക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിനെതിരെയും(168 റണ്‍സ്) 2018ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരെയും(143) നേടിയതാണ് ഇതിലും വലിയ വിജയങ്ങള്‍. ഭാരതത്തിന് പരമ്പര ഉറപ്പിച്ച മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ തുടരെ സെഞ്ച്വറി നേടിയ തിലക് വര്‍മ കളിയിലെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.

Tags: Indian Cricket TeamTwenty 20 CricketIndia vs South AfricaArshadeep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

Cricket

എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയം

Cricket

ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു… രാജ്യസഭയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ 

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.