Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമന്വയഭവനില്‍ ഗൃഹപ്രവേശം; അനുഗ്രഹമായി കുടുംബസംഗമം

Janmabhumi Online by Janmabhumi Online
Nov 9, 2024, 11:04 am IST
in Thiruvananthapuram
ആര്‍എസ്എസ് ജില്ലാ കാര്യാലയമായ സമന്വയ ഭവന്റെ ഗൃഹപ്രവേശ കര്‍മം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിക്കുന്നു

ആര്‍എസ്എസ് ജില്ലാ കാര്യാലയമായ സമന്വയ ഭവന്റെ ഗൃഹപ്രവേശ കര്‍മം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് പുതുമോടിയും കൂടുതല്‍ സൗകര്യങ്ങളുമുണ്ടായപ്പോള്‍ ജില്ലയിലെ സംഘ കുടുംബങ്ങള്‍ക്കത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായി. പുതിയ കാര്യാലയത്തിന്റെ ഗൃഹപ്രവേശത്തിന് ഒത്തുചേര്‍ന്ന കുടുംബങ്ങള്‍ ജില്ലയിലെ സംഘപ്രവര്‍ത്തനത്തിന് കരുത്തും അനുഗ്രഹവും ചൊരിഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ ഫോര്‍ട്ട് സ്‌കൂളിനു സമീപത്തെ സമന്വയഭവന്റെ ഗൃഹപ്രവേശം ഇന്നലെ രാവിലെ 8.30നും 9നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിലവിളക്ക് കൊളുത്തി ഗൃഹപ്രവേശ കര്‍മ്മം നിര്‍വഹിച്ചു. ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, വിഭാഗ് സംഘചാലക് പി. ഗിരീഷ്, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ദക്ഷിണകേരള സഹപ്രാന്ത പ്രചാരക് കെ. പ്രശാന്ത്, കൗണ്‍സിലര്‍ ആര്‍. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമന്വയ ഭവന്റെ ഗൃഹപ്രവേശചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ സന്ദേശം നല്‍കുന്നു

ഗൃഹപ്രവേശത്തോടനുബന്ധിച്ച് ശ്രീപത്മനാഭ സേവാസമിതിയാണ് വൈകിട്ട് കുടുംബസംഗമം സംഘടിപ്പിച്ചത്. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ കുടുംബാംഗങ്ങള്‍ക്ക് സന്ദേശം നല്‍കി. സംഘശാഖയില്‍ നിന്ന് ഉയര്‍ന്നു വരുന്ന വ്യക്തിത്വങ്ങള്‍ നാളെ ഈ ഭാരതത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നത് കാണാന്‍ കഴിയുമെന്ന് ഡോക്ടര്‍ജി പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. സംഘപ്രവര്‍ത്തനത്തിന് നൂറ് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന വേളയില്‍ സംഘത്തിന്റെ സ്ഥാനം ലോകത്തിലെ ഏറ്റവും ശക്തമായ വലിയ സംഘടന എന്നതാണെന്ന് ബിബിസി നടത്തിയ സര്‍വേയില്‍ തെളിഞ്ഞിരുന്നു. നൂറ് വര്‍ഷം തികയ്‌ക്കാനോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ അല്ല നമ്മള്‍ ശ്രമിക്കേണ്ടത്. പകരം നമ്മുടെ ലക്ഷ്യം എത്രയും വേഗം പൂര്‍ത്തിയാക്കി അതില്‍ നിന്ന് ആഹഌദത്തിന്റെ മിന്നല്‍പ്പിണരുകള്‍ നമുക്ക് അനുഭവിക്കാന്‍ കഴിയണമെന്നാണ് ഡോക്ടര്‍ജി സ്വയംസേവകരോട് പറഞ്ഞിരുന്നത്. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സ്വയംസേവകരില്‍ പഞ്ച പരിവര്‍ത്തനത്തിനാണ് സംഘം ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബ സംഗമത്തില്‍ അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിനുപോര്‍ പഹ്‌കെടുത്തു.

Tags: TrivandrumHouse warmingSamanwaya BhavanRSS Karyalayam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

Thiruvananthapuram

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

Thiruvananthapuram

മേളയിൽ സൗജന്യ ചികിത്സയും രക്തപരിശോധനയും

Editorial

ആ പാപത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്ത്

Kerala

മെഡലുകൾ ആദ്യം നൽകേണ്ടത് വിശപ്പ് അകറ്റുന്ന കർഷകർക്ക് : എം. വിജയകുമാർ ഐഎഎസ്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫോണില്‍ എസ്.എം.എസ്. മുഖേന ലഭിക്കണോ? വഴിയുണ്ട്

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

വൈപ്പിനില്‍ നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ചു; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആര്‍എല്‍

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

അദാനി…എല്‍ഐസിയുടെ വിജയമന്ത്രം ; അദാനി ഓഹരികളില്‍ എല്‍ഐസി നിക്ഷേപിക്കുന്നതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കണ്ടം വഴി ഓടിയിട്ടുണ്ട്

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

മണ്ണാര്‍ക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം : 18 പവനും 10,000 രൂപയും നഷ്ടമായി 

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ;’ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies