Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് നടപടി തടയാനും മുന്നണികള്‍ ഒരുമിക്കുമോ? മാര്‍ ക്ലിമിസ്

Janmabhumi Online by Janmabhumi Online
Nov 7, 2024, 08:55 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മുനമ്പത്തെ വഖഫ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണെന്ന് കെസിബിസി അധ്യക്ഷന്‍ മാര്‍ ക്ലിമിസ്. വഖഫ് നിയമ ഭേദഗതിക്കെതിരെ ഒത്തു ചേര്‍ന്ന് പ്രമേയം പാസാക്കിയ ഇടത്, വലതു മുന്നണികള്‍ മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കല്ലെന്ന് പ്രഖ്യാപിക്കാനും ഒരുമിച്ച് നില്‍ക്കുമോയെന്നും അദ്ദേഹം ആരാഞ്ഞു. മുനമ്പം വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ചോദ്യത്തോട് ഇതിന്റെ വിഷമം ജനങ്ങളുടെ മനസില്‍ ഉണ്ടാവില്ലേ, അത് അവര്‍ കാണിക്കില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

ജനങ്ങളുടെ പ്രശ്‌നത്തില്‍, സ്ഥലക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും പറയാനില്ലേ. അതിനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. 2022 വരെ ജനങ്ങള്‍ കരമടച്ച അവരുടെ വസ്തുവിന് എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പറയണം, അദ്ദേഹം പറഞ്ഞു. മുനമ്പവുമായി ബന്ധപ്പെട്ട ആശങ്ക ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ (സംയുക്ത പാര്‍ലമെന്ററി സമിതിയെ) അറിയിച്ചിരുന്നു. സര്‍ക്കാര്‍ മുനമ്പത്തുകാരുമായി സംസാരിക്കുമെന്നാണ് കരുതുന്നത്. അവിടുത്തെ ജനങ്ങള്‍ ഉള്‍പ്പെട്ട കോട്ടപ്പുറം രൂപതയിലെ അധികൃതരെക്കൂടി അവര്‍ കണക്കിലെടുക്കുമെന്നും ഞാന്‍ കരുതുന്നു. വിഷയത്തില്‍ കെസിബിസി സജീവമായി ഇടപെടും. മുനമ്പത്തെ വസ്തുവിന്റെ കരം സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതിനാല്‍ വസ്തു ആരുടേതാണെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്, അദ്ദേഹം പറഞ്ഞു.

ഭൂമി വിട്ടു കൊടുത്താല്‍ മറ്റൊരു പ്രവണതയ്‌ക്ക് തുടക്കമാകുമല്ലോയെന്നുള്ള ചോദ്യത്തോട് സ്വന്തം ഭൂമി ആര് വിട്ടു കൊടുക്കുന്നു, അത് എന്തിന് വിട്ടുകൊടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. സ്വന്തം ഭൂമി വിട്ടു കൊടുക്കേണ്ട കാര്യമെന്താ? സ്വന്തം ഭൂമി വിട്ടുകൊടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അല്ലല്ലോ നമ്മള്‍ കൂടിയിരിക്കുന്നത്. സ്വന്തം ഭൂമി സംരക്ഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് നമ്മള്‍ കൂടിയത്.

16ന് ചേരുന്ന യോഗത്തില്‍ സര്‍ക്കാര്‍ മുനമ്പത്തുകാര്‍ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അങ്ങനെയല്ലെങ്കില്‍ അടുത്ത ഘട്ടം ഉണ്ടല്ലോ. പ്രശ്‌നം പരിഹരിക്കാമെന്ന് പറയുന്ന പാര്‍ട്ടികളില്ലേ. അവരുടെ അഭിപ്രായം കൂടി അറിയേണ്ടേ. പാര്‍ട്ടി നേതാക്കള്‍ വിഷത്തില്‍ പ്രതികരിച്ചുകേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. തെരഞ്ഞെടുപ്പ് വരെ അവര്‍ ഇക്കാര്യത്തില്‍ സംസാരിക്കില്ല. അത് ഞങ്ങള്‍ക്കും അറിയാം. അതു കഴിഞ്ഞും നിലപാട് വ്യക്തമാക്കാന്‍ അവര്‍ക്ക് സമയമുണ്ടല്ലോ. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അങ്ങ് തീരില്ലല്ലോ. കോണ്‍ഗ്രസും സിപിഎമ്മും ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തുക. ഇവര്‍ മിനിറ്റു വച്ച് ഒരുമിച്ച് പ്രമേയം പാസാക്കിയല്ലോ? അതുപോലെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ല എന്നതും മിനിറ്റു വച്ച് പാസാക്കാമല്ലോ. അദ്ദേഹം പറഞ്ഞു.

Tags: Waqf invasionMunambam eviction threatBASELIOS CARDINAL CLEEMISMajor Archbishop-Catholicos
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കു മുന്‍പില്‍  മുനമ്പം നിവാസികള്‍ വിഷയം അവതരിപ്പിക്കുന്നു
Kerala

വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ ഒരവകാശവും ഇല്ലേ?; ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ മുനമ്പം നിവാസികള്‍

Kerala

മുനമ്പത്ത് വസ്തുക്കള്‍ ഇല്ലെന്ന് വഖഫ് ബോര്‍ഡ്; സിബിഐ അന്വേഷിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍

വഖഫ് ഭീകരതയെ തുറന്നുകാട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോട്ടയത്തു സംഘടിപ്പിച്ച  ജാഗരണ സമ്മേളനം പദ്മശ്രീ ഡോ.സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യുന്നു.
Kerala

വഖഫ് അധിനിവേശത്തിനു കാരണം നെഹ്റുവിന്റെ മുസ്ലിം പ്രീണനം: ഡോ. സി.ഐ. ഐസക്

Kerala

വഖഫ് അധിനിവേശം: ഹിന്ദു ഐക്യവേദി സെമിനാര്‍ നാളെ

Kerala

മുനമ്പം നിവാസികളുടെ ചോദ്യം; വഖഫില്‍ കോണ്‍. നിലപാടും പരിഹാര ഫോര്‍മുലയും എന്ത്?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies