Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ രാഷ്‌ട്രീയ ചിന്താഗതിയിലേയക്ക് നയിച്ചത് ‘കുരുമുളക്’: ജന്മഭൂമിയുടെ കേസ് വാദിച്ചു ജയിച്ചു: ജോര്‍ജ്ജ് കുര്യന്‍

ഓമനക്കുട്ടന്‍ എന്ന സംഘപ്രവര്‍ത്തകനിലൂടെ ഞാന്‍ സംഘ പരിവാറിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 08:44 pm IST
in Kerala, Kozhikode

കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യ അജണ്ട തീരുമാനിക്കുന്ന പത്രമായി ജന്മഭൂമി മാറിയതായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. ജന്മഭൂമിയില്‍ വന്ന വാര്‍ത്തകള്‍ പിന്നീട് രാഷ്‌ട്രീയ അജണ്ടയായി മാറുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്തി. അസ്വാതന്ത്രത്തിന്റെ കാലഘട്ടത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിലും ജന്മഭൂമിയെ മുന്നോട്ടു നയിച്ചത് ആദര്‍ശമായിരുന്നു. സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും ഭരണഘടനയ്‌ക്കും വേണ്ടിയാണ് ജന്മഭൂമി നിലകൊണ്ടത്- ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

പത്രവാര്‍ത്തയാണ് തന്നെ ദേശീയ രാഷ്‌ട്രീയ ചിന്താഗതിയിലേയക്ക് നയിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍ വീട്ടില്‍ വരുത്തുന്ന പത്രം ദീപികയായിരുന്നു. കുട്ടിക്കാലത്തു തന്നെ പത്രത്തിലെ കോമിക്കുകള്‍ വായിച്ചു തുടങ്ങി. മുട്ടത്തു വര്‍ക്കിയുടെ നോവലിലേയക്ക് വായന വളര്‍ന്നു. 9ാം ക്ലാസില്‍പഠിക്കുമ്പോഴാണ് എസ് കെ പൊറ്റക്കാടിന്റെ ‘കുരുമുളക്’ നോവല്‍ പത്രത്തില്‍ പരമ്പരയായി വന്നത്. ഒരു ഞായറാഴ്ച ‘കുരുമുളക്’ വോയിക്കാനായി പത്രം ആവേശത്തോടെ എടുത്തപ്പോള്‍ നോവല്‍ ഇല്ല. ചില കാരണങ്ങളാല്‍ നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ലാത്തതിനാല്‍ ഖേദം പ്രകടിപ്പിച്ചുള്ള പത്രാധിപരുടെ കുറിപ്പാണ് കണ്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാലാണതെന്ന് വീട്ടുകാര്‍ പറഞ്ഞു. കൂട്ടൂകാര്‍ക്കൊപ്പം പുറത്ത് ഒന്നിച്ചിരുന്നാല്‍ പൊലീസ് പിടിച്ചുകൊണ്ടു പോകുമെന്നു പേടിപ്പിച്ചു. എന്റെ രാഷ്‌ട്രീയ ചിന്ത തുടങ്ങുന്നതവിടെയായിരുന്നു. ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടുന്ന ജയപ്രകാശ് നാരായണനെക്കുറിച്ച് കേള്‍ക്കുന്നതും അന്നാണ്. സ്‌കൂളില്‍ വെച്ച് ജയപ്രകാശ് നാരായണന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയെക്കതിരെ ഒളിപ്രവര്‍ത്തനം നടത്തുന്ന ചിലര്‍ വീട്ടില്‍ കാണാന്‍ വന്നു. തുടര്‍ന്ന് ഓമനക്കുട്ടന്‍ എന്ന സംഘപ്രവര്‍ത്തകനിലൂടെ ഞാന്‍ സംഘ പരിവാറിലെത്തി- ജോര്‍ജ്ജു കുര്യന്‍ പറഞ്ഞു.

അഭിഭാഷകന്‍ എന്ന നിലയില്‍ ജന്മഭൂമിയുടെ കേസ് വാദിച്ചു ജയിച്ച കാര്യവും കേന്ദ്രമന്ത്രി അനുസ്മരിച്ചു. ജന്മഭൂമിക്ക് വലിയൊരു തുക പി എഫ് കുടിശിക വന്നു. ഒരു തരത്തിലും ജന്മഭൂമിക്ക് അടച്ചു തീര്‍ക്കാന്‍ പറ്റാത്ത തുകയായിരുന്നു.ജന്മഭൂമിയുടെ ചുമതല വഹിച്ചിരുന്ന കുമ്മനം രാജശേഖരന്‍, ദല്‍ഹിയില്‍ ട്രൈബ്യൂണലില്‍ കേസ് വാദിക്കണമെന്ന് എന്നോടു പറഞ്ഞു. ‘സാമ്പത്തിക നേട്ടത്തിന് ഇറക്കുന്ന പത്രമല്ല, ആശയ പ്രചാരണം മാത്രമാണ് ലക്ഷ്യം. ഇത്രയും വലിയ തുക അടച്ചാല്‍ പത്രം പൂട്ടിപ്പോകും. എന്നു ഞാന്‍ വാദിച്ചു. ഏതായാലും കേസ് ജയിച്ചു. കുമ്മനം വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു’ ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

Tags: ministerPoliticsJanmabhoomiGeorge KurienSangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

പോരാട്ടം കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിനെതിരെ, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം, കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് അനുകൂല സാഹചര്യം

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

Kerala

ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ,സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി: വീണാ ജോര്‍ജ്

Kerala

വീണ ജോര്‍ജിനെ ആയുധമുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്നത് കളള കേസെന്ന് വ്യക്തമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.