Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്‍ഡിഎഫ്, യുഡിഎഫ് ഇരട്ടത്താപ്പ് ജനങ്ങള്‍ കാണുന്നുണ്ട്: ഫാ. ഫിലിപ്പ് കവിയില്‍

Janmabhumi Online by Janmabhumi Online
Nov 1, 2024, 10:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മുനമ്പം: മുനമ്പത്തെ വഖഫ് പ്രശ്‌നത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് ജനങ്ങള്‍ കാണുന്നുണ്ടെന്ന് കത്തോലിക്ക ഫാ. ഫിലിപ്പ് കവിയില്‍. മുനമ്പം സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പത്ത് ഒരു മതത്തിനോ ജാതിക്കോ എതിരെയുള്ള പോരാട്ടമല്ല. 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിക്കെതിരായ വലിയ പോരാട്ടമാണിത്. ക്രിസ്ത്യാനികളും ഹിന്ദുക്കളും അടക്കമുള്ള കുടുംബങ്ങള്‍ ഇതിലുണ്ട്. അവരുടെ സ്വത്തിനും ജീവനും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണ്. വില നല്കി തീറെഴുതി അവര്‍ വാങ്ങിയ ഭൂമിയും വീടും വഖഫിന്റെയാണെന്നാണ് അവകാശ വാദം. ഇത് വലിയ അപകടത്തെയാണ് കാണിക്കുന്നത്. ഇതിന് അവര്‍ക്ക് അവസരമൊരുക്കുന്ന വഖഫ് നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യാന്‍ ഒരുങ്ങുകയാണ്.

കത്തോലിക്കാ സഭയും കത്തോലിക്കാ കോണ്‍ഗ്രസും മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണ്. അവക്കൊപ്പം ആരൊക്കെ ചേര്‍ന്നു നില്‍ക്കുന്നുണ്ട് എന്ന് നാം നോക്കേണ്ടതാണ്. കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും വഖഫ് നിയമ ഭേദഗതിക്കെതിരെ ഒന്നിച്ചു നിന്ന് പ്രമേയം പാസാക്കിയെന്ന് നാം കാണേണ്ടകാര്യമാണ്. മുനമ്പത്തു വന്ന് ജനങ്ങള്‍ക്ക് അനുകൂലമായി സംസാരിച്ചിട്ട് നിയമസഭയില്‍ ചെന്ന് അവര്‍ക്കെതിരെ പ്രമേയം പാസാക്കി. ഇത് ഇരട്ടത്താപ്പാണ്. ഇത് ക്രിസ്ത്യാനികള്‍ തിരിച്ചറിയുകയും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഞങ്ങള്‍ ബിജെപിക്കൊപ്പം എന്നതല്ല പ്രശ്‌നം. മുനമ്പത്തെ സാധാരണക്കാര്‍ക്കൊപ്പമാണ് ഞങ്ങള്‍.

മുനമ്പം പ്രശ്‌നത്തിന് വഖഫുമായി ബന്ധമില്ലെന്നും ആരുടെയും ഭൂമി നഷ്ടപ്പെടില്ലെന്നും ആരെയെങ്കിലും സുഖിപ്പിക്കാനായി പറഞ്ഞതുകൊണ്ട് കാര്യമില്ല എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ പരാമര്‍ശച്ച് ഫാ. കവിയില്‍ പറഞ്ഞു. 2022 മുതല്‍ അവിടുത്തെ സാധാരണക്കാര്‍ക്ക് കരമടയ്‌ക്കാന്‍ സാധിക്കുന്നില്ല. പണം നല്കി വാങ്ങിയ ഭൂമിയാണിത്. പരാതി പറയണമെങ്കില്‍ അത് വഖഫ് ട്രൈബ്യൂണലിനോടാണ്. വാദിയും ജഡ്ജിയും ഒരാള്‍ തന്നെയാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഇത് ഏതു നാട്ടിലാണ് കേട്ടിട്ടുള്ളത്. ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ അത്തരമൊരു സ്ഥിതി ഒരിക്കലും പാടില്ല. മുനമ്പം വിഷയത്തില്‍ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയുമോ? അവര്‍ സമീപിക്കേണ്ടത് വഖഫ് ട്രൈബ്യൂണലിനെയാണ്. അതില്‍ ഇരിക്കുന്നവര്‍ ആരാണ്, ഇവരുടെ ഭൂമി പിടിച്ചെടുത്തവരാണ്. ഇക്കാര്യങ്ങൡ ഞങ്ങള്‍ എല്ലാം കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് യോജിച്ചു നില്‍ക്കുകയാണ്. വഖഫ് നിയമം ഭേദഗതി ചെയ്യണം. ഈ നിയമത്തിലെ അപാകത തിരുത്തണം. അതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം.

Tags: LDF and UDFMunambam residentsMunambam protestersMunambam eviction threatFr.Philip Kaviyil
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മുനമ്പത്തുകാര്‍ക്ക് നീതി ഉറപ്പ്

Kerala

വഖഫ്: മുനമ്പം നിവാസികള്‍ക്ക് കക്ഷിചേരാന്‍ ട്രൈബ്യൂണല്‍ അനുമതി; തുടര്‍വാദം ഇന്ന് ആരംഭിക്കും; വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയെന്ന് മുനമ്പം സമരസമിതി

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കു മുന്‍പില്‍  മുനമ്പം നിവാസികള്‍ വിഷയം അവതരിപ്പിക്കുന്നു
Kerala

വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ ഒരവകാശവും ഇല്ലേ?; ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ മുനമ്പം നിവാസികള്‍

Kerala

മുനമ്പത്ത് വസ്തുക്കള്‍ ഇല്ലെന്ന് വഖഫ് ബോര്‍ഡ്; സിബിഐ അന്വേഷിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍

Kerala

കെ.എം. ഷാജിക്കെതിരെ മുസ്ലിംലീഗ് നടപടിയെടുക്കണം- ക്രൈസ്തവ സഭാ കൂട്ടായ്മ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies