Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുതലപ്പൊഴി ഹാര്‍ബര്‍ നവീകരിക്കുമ്പോള്‍

Janmabhumi Online by Janmabhumi Online
Oct 29, 2024, 08:42 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മുതലപ്പൊഴി ഹാര്‍ബര്‍ നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ തീരദേശത്തെ തീരാദുഃഖത്തിന് ആശ്വാസമാവുകയാണ്. 177 കോടിയുടേതാണ് പദ്ധതി. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ 415 യന്ത്രബോട്ടുകള്‍ക്ക് ദിവസവും തുറമുഖത്തെത്താനാകും. ഇതുവഴി വര്‍ഷം 38142 ടണ്‍ മത്സ്യം ഇറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പുലിമുട്ടിന്റെ നീളം 425 മീറ്ററാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ ഉയരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി മത്സ്യബന്ധനം നടത്തി തീരത്തെത്താനുള്ള ശാസ്ത്രീയ തുറമുഖം.

മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം അനുമതി നല്‍കിയതോടെ മത്സ്യത്തൊഴിലാളികളുടെ നീണ്ട നാളത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. നിലവിലെ ഹാര്‍ബറിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പുലിമുട്ട് സ്ഥാപിച്ചത് മുതല്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്നു. അന്നുമുതല്‍ ശാസ്ത്രീയ രീതിയില്‍ പുലിമുട്ട് ക്രമീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഇപ്പോള്‍ മുതലപ്പൊഴിയില്‍ ആവര്‍ത്തിച്ചുള്ള അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനായി പൂനൈയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ പഠനം നടത്തിയശേഷമാണ് തുറമുഖത്തിന്റെ പദ്ധതി തയ്യാറാക്കിയത്. ശാസ്ത്രീയവും ഗണിതശാസ്ത്ര മാതൃകാ പഠനങ്ങളിലൂടെയും തിരമാല പരിവര്‍ത്തനം, തീരത്തെ മാറ്റങ്ങള്‍, ഹൈഡ്രോഡൈനാമിക്‌സ്, സെഡിമെന്റേഷന്‍ എന്നിവ നിരീക്ഷിച്ചതിനും ശേഷമാണ് സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

പദ്ധതിയില്‍ ജല, കര സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 164 കോടി രൂപ ചെലവഴിച്ച് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികളായ പുലിമുട്ട് വിപുലീകരണം, ഇന്റേണല്‍ റോഡ് നവീകരണം, പാര്‍ക്കിങ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം, വാര്‍ഫ് വിപുലീകരണം, ലേല ഹാള്‍, ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് നിര്‍മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകള്‍, ഡോര്‍മിറ്ററി, ഗേറ്റ്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാര്‍ഡ്‌ലൈറ്റിംഗ്, പ്രഷര്‍ വാഷറുകള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, നിരീക്ഷണ സംവിധാനം സ്ഥാപിക്കല്‍, നാവിഗേഷന്‍ ലൈറ്റ്, മെക്കാനിക്കല്‍ കണ്‍വെയര്‍ സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍ മുതലായവ നടത്തും. ബാക്കി 13 കോടി സ്മാര്‍ട്ട് ഗ്രീന്‍ തുറമുഖം, തീരദേശ സംരക്ഷണം എന്നിവയ്‌ക്കായി ഉപയോഗിക്കും. ഇതോടെ തുറമുഖത്തിന്റെ മാത്രമല്ല അഞ്ചുതെങ്ങ്, വര്‍ക്കല, പൂന്തുറ തീരദേശ മേഖലകളുടെ മുഖച്ഛായ തന്നെ മാറും. വാമനപുരം നദി കടലിലേക്ക് ചേരുന്ന പൊഴിമുഖത്ത് 2014 മുതലാണ് അപകടം തുടര്‍ക്കഥയായത്. എന്നാല്‍ സര്‍ക്കാര്‍ കണക്കിലിത് മുപ്പത്തിമൂന്നോളം എന്ന് മാത്രമാണ്. 600ല്‍ അധികം അപകടങ്ങളുണ്ടായി. പരിക്കേറ്റവര്‍ക്ക് കണക്കില്ല. നഷ്ടമായ വള്ളവും വലയും കണക്കാക്കിയാല്‍ കോടികള്‍ കടലില്‍ മുങ്ങിയിട്ടുണ്ട്.

ഓരോ അപകടം നടക്കുമ്പോഴും പ്രദേശത്ത് അതിശക്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അശാസ്ത്രീയമായ പുലിമുട്ടുകള്‍ നീക്കം ചെയ്യണമെന്നത് അന്നുമുതലുള്ള ആവശ്യമാണ്. സംസ്ഥാന മന്ത്രിമാര്‍ സ്ഥലത്തെത്തി ദുരന്തത്തില്‍പ്പെട്ടവരോട് തട്ടിക്കയറുന്നതും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിശ്രമഫലമായി 2023 ആഗസ്തില്‍ അന്നത്തെ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയും കേന്ദ്രമന്ത്രിമാരായ എല്‍. മുരുഗനും ഉദ്യോഗസ്ഥ സംഘവും മുതലപ്പൊഴിയിലെത്തി. സിഡബ്ലിയുആര്‍സിഎസ് റിപ്പോര്‍ട്ട് വന്നാലുടന്‍ മത്സ്യത്തൊഴിലാളികളുമായും ജനപ്രതിനിധികളുമായും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പര്‍ഷോത്തം രൂപാല അന്ന് ഉറപ്പും നല്‍കി. 2024 ജൂലൈയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ജൂണില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായമാരാഞ്ഞു. തുടര്‍ന്നാണ് ശാസ്ത്രീയ പഠനം നടക്കുന്നതും തുറമുഖ വികസന പദ്ധതിക്ക് ജീവന്‍വച്ചതും മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് അഞ്ചുതെങ്ങിലെ തുറമുഖം. പദ്ധതി സാധ്യമാക്കാന്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ നിരന്തര ശ്രമമുണ്ടായി. ഫെഡറല്‍ സഹകരണം നടത്താല്‍ സംസ്ഥാനം തയാറാകുകയാണ് ഇനി വേണ്ടത്. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണം. പദ്ധതി അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നടപടി സ്വീകരിച്ച കേന്ദ്രമന്ത്രിമാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് മുന്‍മന്ത്രി വി. മുരളീധരന്‍ പറഞ്ഞതും ശ്രദ്ധേയമാണ്.

Tags: Muthalapozhi Harbourമുതലപ്പൊഴി ഹാര്‍ബര്‍RenovationUnion Minister George Kurien
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുഃഖവെള്ളി/ ഈസ്റ്റർ പ്രമാണിച്ച് സ്പഷ്യൽ ട്രെയിൻ സർവീസ്: റെയിൽവേ മന്ത്രിക്ക്‌ നന്ദി അറിയിച്ച് ജോർജ് കുര്യൻ

ന്യൂദല്‍ഹി ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിച്ച സംസ്ഥാന 
ന്യൂനപക്ഷ കമ്മിഷനുകളുടെ സമ്മേളനം കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. 
ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിങ് ലാല്‍പുര സമീപം
Kerala

ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതര്‍ ഭാരതത്തില്‍: ജോര്‍ജ് കുര്യന്‍

കൊച്ചിയില്‍ അഖില കേരള ധീവര സഭ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 വയസ് പിന്നിട്ട മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ആദരിക്കുന്നു
Kerala

മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കും: ജോര്‍ജ്ജ് കുര്യന്‍

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ്പി. പീതാംബരന്‍ നിവേദനം സമര്‍പ്പിക്കുന്നു. ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ്അഡ്വ. കെ. എസ്. ഷൈജു സമീപം
Kerala

ആഴക്കടല്‍ ഖനനം; ആശങ്ക പരിഹരിക്കണം: മത്സ്യപ്രവര്‍ത്തക സംഘം

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ സമാപന സമ്മേളന യോഗത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നു
main

കേരളത്തിന് വികസന കുതിപ്പേകിയത് പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണം: ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

സനാതനത്വത്തെ ആദരിച്ച ആധുനിക നിരൂപകന്‍

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഐഎസ്‌ഐയുടെ ‘മാഡം എൻ’ ആരാണ് ? ചാരവൃത്തി കേസിൽ അറസ്റ്റിലായവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നത് ഈ ചാരസുന്ദരി

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള പാലേമാട് സെ.  തോമസ് ചര്‍ച്ച് സന്ദര്‍ശിച്ച് ഫാ. തോമസ് പരിന്തനോലിലുമായി കൂടിക്കാഴ്ച നടത്തുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി  
അഡ്വ. മോഹന്‍ ജോര്‍ജ്

വികസിത നിലമ്പൂരിനായി എന്‍ഡിഎ, വര്‍ഗീയ കാര്‍ഡിറക്കി ഇരുമുന്നണികള്‍; വികസനം ചര്‍ച്ച ചെയ്താൽ ഇരുമുന്നണികള്‍ക്കും തിരിച്ചടി നേരിടുമെന്ന് ഭയം

ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കെന്ന ഗുരുതര ആരോപണവുമായി ഇലോൺ മസ്‌ക്

മസ്ക് വിമർശനമുന്നയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ട്രംപ്

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓർമ്മയായത് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ സൗമ്യമുഖം

പാകിസ്ഥാൻ പിന്നോട്ട് ! ഷിംല കരാറിനെക്കുറിച്ച് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വലിയ പ്രസ്താവന : ഖ്വാജ ആസിഫിന് വീണ്ടു വിചാരമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies