Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം: സമാധാനത്തിനായി എന്തു ദൗത്യവും നിര്‍വഹിക്കാം; പുടിനോട് മോദി

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Oct 23, 2024, 06:50 am IST
in News

ന്യൂദല്‍ഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യ-ഉക്രൈന്‍ സംഘര്‍ഷ പരിഹാരത്തിന് എന്തു ദൗത്യവും വഹിക്കാമെന്ന് പ്രധാനമന്ത്രി മോദി പുടിനോടു പറഞ്ഞു. പ്രശ്ന പരിഹാരത്തിന് പുടിനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് അടക്കമുള്ള നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.

മൂന്നു മാസത്തിനിടെ രണ്ടുതവണ കൂടിക്കാഴ്ച നടത്താനായത് നമ്മുടെ സൗഹൃദത്തിന്റെ ആഴം കാണിക്കുന്നു, മോദി പുടിനോടു സൂചിപ്പിച്ചു. ഉക്രൈനും റഷ്യയും തമ്മിലെ സംഘര്‍ഷത്തിന് പരിഹാരം സമാധാനപരമായ മാര്‍ഗത്തിലൂടെയേ കാണാനാവൂ എന്നതാണ് ഭാരത നിലപാട്. ശാന്തിയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് എല്ലാ ശ്രമവും നടത്തും. മാനവരാശിക്കു മുന്‍ഗണന നല്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. സമാധാനത്തിനായി എന്തു ദൗത്യം വഹിക്കാനും ഭാരതം തയാറാണ്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി കസാനിലെത്താനായത് ഏറെ സന്തോഷമുള്ള കാര്യമാണ്. കസാനില്‍ ഭാരതത്തിന് പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാനായത് സന്തോഷം വര്‍ധിപ്പിക്കുന്നു,

മോദി തുടര്‍ന്നു. ഡിസം. 12ന് ദല്‍ഹിയില്‍ നിശ്ചയിച്ചിരിക്കുന്ന ഭാരത-റഷ്യ ഉദ്യോഗസ്ഥതല ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളുണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് മറുപടി പറഞ്ഞു. കസാനിലെ ഭാരത വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാന്‍ തീരുമാനിച്ച ഭാരത നടപടി സ്വാഗതം ചെയ്യുന്നു. കസാനില്‍ കോണ്‍സുലേറ്റ് ആരംഭിക്കുന്നതും സന്തോഷകരമാണ്. റഷ്യയിലെത്തിയതില്‍ സന്തോഷമെന്നും പുടിന്‍ മോദിയോടു പറഞ്ഞു.

ആഗോള വികസന പദ്ധതികള്‍, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, പുനരുജ്ജീവന ശേഷിയുള്ള വിതരണ ശൃംഖലയുടെ കെട്ടിപ്പടുക്കല്‍, രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ബ്രിക്സ് ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് റഷ്യയിലേക്കു പുറപ്പെടും മുമ്പ് ദല്‍ഹിയില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മോദി വ്യക്തമാക്കിയിരുന്നു. കസാന്‍ സന്ദര്‍ശനം ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും മോദി പ്രത്യാശിച്ചു. കസാനിലെത്തിയ മോദിക്ക് വലിയ സ്വീകരണമാണ് റഷ്യ നല്കിയത്. കസാനിലെ ഭാരത സമൂഹവും ഇസ്‌കോണ്‍ ഭക്തരും ആചാരപരമായ വരവേല്‍പും പ്രധാനമന്ത്രിക്കു നല്കി.

ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അംഗ രാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ എന്നിവയ്‌ക്കും ബ്രിക്സിലേക്ക് അംഗത്വം നല്കിയതോടെ പാശ്ചാത്യ താത്പര്യങ്ങള്‍ക്കു ബദലായ ആഗോള ശക്തിയായി ബ്രിക്സ് കൂട്ടായ്‌മ മാറിയിട്ടുണ്ട്.

Tags: Narendra ModiVladmir putin16th BRICS SummitModi to PutinMission for Peace
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Article

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

Main Article

പരിവര്‍ത്തനാത്മകമായ നേതൃത്വം

Kerala

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

India

വികസിത് ഭാരത് ഗ്രാം-ജി’ പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കം; 1.25 ലക്ഷം കോടിയുടെ ഗ്രാമ വികസന പദ്ധതി

പുതിയ വാര്‍ത്തകള്‍

400 കോടി ആഗോള ഗ്രോസ്സുമായി കുതിപ്പ് തുടർന്ന് ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

‘ജവാൻ’ ഉദ്പാദനം മുടങ്ങിയതിൽ അന്വേഷണം; ഉദ്പാദനം മുടങ്ങിയ കാര്യം വകുപ്പ് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ അനധികൃത ഇടപാടുകള്‍ പിടികൂടി

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളം ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് തമിഴ്നാട്ടിലെ വിജയ് സർക്കാർ

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

35കാരിയെ പീഡിപ്പിച്ച 68 കാരന് 18 വർഷം കഠിന തടവ്; സി.കാസിമിനെ ശിക്ഷിച്ചത് മഞ്ചേരി അതിവേഗ കോടതി

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.