Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം: സമാധാനത്തിനായി എന്തു ദൗത്യവും നിര്‍വഹിക്കാം; പുടിനോട് മോദി

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Oct 23, 2024, 06:50 am IST
in News

ന്യൂദല്‍ഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യ-ഉക്രൈന്‍ സംഘര്‍ഷ പരിഹാരത്തിന് എന്തു ദൗത്യവും വഹിക്കാമെന്ന് പ്രധാനമന്ത്രി മോദി പുടിനോടു പറഞ്ഞു. പ്രശ്ന പരിഹാരത്തിന് പുടിനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് അടക്കമുള്ള നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.

മൂന്നു മാസത്തിനിടെ രണ്ടുതവണ കൂടിക്കാഴ്ച നടത്താനായത് നമ്മുടെ സൗഹൃദത്തിന്റെ ആഴം കാണിക്കുന്നു, മോദി പുടിനോടു സൂചിപ്പിച്ചു. ഉക്രൈനും റഷ്യയും തമ്മിലെ സംഘര്‍ഷത്തിന് പരിഹാരം സമാധാനപരമായ മാര്‍ഗത്തിലൂടെയേ കാണാനാവൂ എന്നതാണ് ഭാരത നിലപാട്. ശാന്തിയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് എല്ലാ ശ്രമവും നടത്തും. മാനവരാശിക്കു മുന്‍ഗണന നല്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. സമാധാനത്തിനായി എന്തു ദൗത്യം വഹിക്കാനും ഭാരതം തയാറാണ്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി കസാനിലെത്താനായത് ഏറെ സന്തോഷമുള്ള കാര്യമാണ്. കസാനില്‍ ഭാരതത്തിന് പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാനായത് സന്തോഷം വര്‍ധിപ്പിക്കുന്നു,

മോദി തുടര്‍ന്നു. ഡിസം. 12ന് ദല്‍ഹിയില്‍ നിശ്ചയിച്ചിരിക്കുന്ന ഭാരത-റഷ്യ ഉദ്യോഗസ്ഥതല ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളുണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് മറുപടി പറഞ്ഞു. കസാനിലെ ഭാരത വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാന്‍ തീരുമാനിച്ച ഭാരത നടപടി സ്വാഗതം ചെയ്യുന്നു. കസാനില്‍ കോണ്‍സുലേറ്റ് ആരംഭിക്കുന്നതും സന്തോഷകരമാണ്. റഷ്യയിലെത്തിയതില്‍ സന്തോഷമെന്നും പുടിന്‍ മോദിയോടു പറഞ്ഞു.

ആഗോള വികസന പദ്ധതികള്‍, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, പുനരുജ്ജീവന ശേഷിയുള്ള വിതരണ ശൃംഖലയുടെ കെട്ടിപ്പടുക്കല്‍, രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ബ്രിക്സ് ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് റഷ്യയിലേക്കു പുറപ്പെടും മുമ്പ് ദല്‍ഹിയില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മോദി വ്യക്തമാക്കിയിരുന്നു. കസാന്‍ സന്ദര്‍ശനം ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും മോദി പ്രത്യാശിച്ചു. കസാനിലെത്തിയ മോദിക്ക് വലിയ സ്വീകരണമാണ് റഷ്യ നല്കിയത്. കസാനിലെ ഭാരത സമൂഹവും ഇസ്‌കോണ്‍ ഭക്തരും ആചാരപരമായ വരവേല്‍പും പ്രധാനമന്ത്രിക്കു നല്കി.

ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അംഗ രാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ എന്നിവയ്‌ക്കും ബ്രിക്സിലേക്ക് അംഗത്വം നല്കിയതോടെ പാശ്ചാത്യ താത്പര്യങ്ങള്‍ക്കു ബദലായ ആഗോള ശക്തിയായി ബ്രിക്സ് കൂട്ടായ്‌മ മാറിയിട്ടുണ്ട്.

Tags: Vladmir putin16th BRICS SummitModi to PutinMission for PeaceNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സുരക്ഷിത മാതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.