Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതീയ ന്യായസംഹിതയുള്ള രാജ്യത്ത് ഇനി ഭാരതീയ നീതി ദേവത; കറുത്ത തുണികൊണ്ട് കണ്ണ് കെട്ടിയ കൊളോണിയല്‍ നീതി ദേവത ഇനിയില്ല

തനി ഭാരീതയ ദേവിയുടെ രൂപത്തിലുള്ള കണ്ണ് കെട്ടാത്ത, ഭരണഘടനാപുസ്തകം കയ്യിലേന്തിയ പ്രതിമയാണ് ഇനി ഭാരതത്തിലെ നീതി ദേവതയാവുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 10:17 am IST
in India

ന്യൂദല്‍ഹി: ഭാരതത്തിന് ഇനി ഭാരതത്തിന്‍റേതായ പുതിയ നീതിദേവത. ഈ നീതിദേവത കൊളോണിയല്‍ കാലത്തെ ബ്രിട്ടീഷ് നീതി ദേവതയുടേത് പോലെ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടില്ല. അതുപോലെ ബ്രിട്ടീഷ് നീതി ദേവതയുടെ കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ട്. പുതിയ ഭാരതത്തിലെ നീതിദേവതയ്‌ക്ക് വാളിന് പകരം ഭരണഘടനാപുസ്തകമാണ് കയ്യിലേന്തുക. അതായത് തനി ഭാരീതയ ദേവിയുടെ രൂപത്തിലുള്ള കണ്ണ് കെട്ടാത്ത, ഭരണഘടനാപുസ്തകം കയ്യിലേന്തിയ പ്രതിമയാണ് ഇനി ഭാരതത്തിലെ നീതി ദേവതയാവുക. നേരത്തെ ബ്രിട്ടീഷുകാര്‍ എഴുതിയ നിയമപുസ്തകത്തില്‍ സമഗ്രമാറ്റം വരുത്തി ഇന്ത്യന്‍ ശിക്ഷാനിയമം പോലുള്ള ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളെ ഭാരതീയ ന്യായസംഹിത എന്ന പേരില്‍ മോദി സര്‍ക്കാര്‍ മാറ്റിയെഴുതിയിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഭാരതീയ ന്യായസംഹിത പ്രകാരമാണ് ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ നല്‍കുന്നത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യയ്‌ക്ക് നല്‍കിയ പഴയ നീതി ദേവത-കറുത്ത തുണികൊണ്ട് കണ്ണുമൂടിക്കെട്ടിയ, കയ്യില്‍ വാളേന്തിയ ദേവത

ബ്രിട്ടീഷുകാര്‍ സങ്കല്‍പിച്ചുണ്ടാക്കിയ നീതി ദേവതയുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയത് നീതി ദേവത ഒരു ബാഹ്യസ്വാധീനങ്ങളും കണക്കിലെടുക്കാതെ എല്ലാവര്‍ക്കും ഒരുപോലെ സ്വതന്ത്രമായി നീതി നല്‍കും എന്ന സങ്കല്‍പത്തിലാണ്. അതായത് കുറ്റം ചെയ്തവരുടെ സമ്പത്തോ, അധികാരപദവികളോ കണക്കിലെടുക്കാതെ നീതിയുടെ ദേവത നീതി നല്‍കും എന്നതാണ് സങ്കല്‍പം. അനീതിയെ വെട്ടിവീഴ്‌ത്താനാണ് നീതി ദേവതയുടെ കൈകകളില്‍ ബ്രിട്ടീഷുകാര്‍ വാള്‍ നല്‍കിയത്.

നീതി ദേവത മാറണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. നീതി നല്‍കാന്‍ ഇനി കണ്ണുമൂടിക്കെട്ടേണ്ടെന്ന് ചന്ദ്രചൂഡ് പറഞ്ഞതായി റിപ്പോര്‍ട്ടു ചെയ്യുന്നു. “നീതി ദേവതയുടെ കൈകകളില്‍ വാളിന് പകരം ഭരണഘടനാപുസ്തകം മതി. കാരണം വാള്‍ അക്രമത്തിന്റെ പ്രതീകമാണ്. കോടതി ഭരണഘടനയനുസരിച്ചാണ് നീതി നല്‍കേണ്ടത്.”- ചന്ദ്രചൂഡ് പറഞ്ഞതായി പറയുന്നു. പുതിയ ഭാരതീയ നീതി ദേവത കണ്ണു കെട്ടാതെ തന്നെ നീതി കാണുന്നവള്‍ ആണ്.

സുപ്രീംകോടതിയുടെ ലൈബ്രറിയില്‍ പുതിയ നീതി ദേവതയെ സ്ഥാപിച്ചത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ്. ബ്രിട്ടീഷ് കാലത്തെ പാരമ്പര്യത്തില്‍ നിന്നും ഭാരതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

 

 

 

Tags: LadyjusticeBharatiyaNyaySamhitasupremecourtDYChandrachud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

News

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

Kerala

ശബരിമല ആചാര അനുഷ്ടാനത്തിന് അനുകൂല നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കും വരെ പ്രക്ഷോഭം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.