Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡെന്മാർക്കിൽ വൈക്കിംഗ് യുഗത്തിലേതെന്ന് കരുതുന്ന ശ്മശാനം കണ്ടെത്തി ; സംരക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്നത് അൻപതോളം അസ്ഥികൂടങ്ങൾ 

ആറ് മാസത്തെ പ്രവർത്തനത്തിന് ശേഷമാണ് ഇവ കണ്ടെത്തിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകൻ മൈക്കൽ ബോറെ ലുണ്ടോ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 01:44 pm IST
in World

ആസും : ഡെൻമാർക്കിലെ ഒരു ഗ്രാമത്തിൽ നിന്നും പുരാവസ്തു ഗവേഷകർ വൈക്കിംഗ് കാലഘട്ടത്തേക്ക് വെളിച്ചം വീശുന്ന ചില സുപ്രധാന തെളിവുകൾ കണ്ടെത്തി. ഡെൻമാർക്കിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡെൻസിന് വടക്കുകിഴക്കായി 5 കിലോമീറ്റർ അകലെ ആസും ഗ്രാമത്തിൽ നിന്നുമാണ് നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ട തരത്തിലുള്ള അൻപതോളം അസ്ഥികൂടങ്ങൾ അടങ്ങുന്ന ഒരു ശ്മശാനം കണ്ടെത്തിയത്.

ആറ് മാസത്തെ പ്രവർത്തനത്തിന് ശേഷമാണ് ഇവ കണ്ടെത്തിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകൻ മൈക്കൽ ബോറെ ലുണ്ടോ പറഞ്ഞു. സാധാരണയായി ശവക്കുഴികളിൽ കുറച്ച് പല്ലുകൾ കണ്ടെത്താൻ മാത്രമാണ് തങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നത്. പക്ഷേ ഇവിടെ മുഴുവൻ അസ്ഥികൂടങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ മണ്ണിന്റെ അനുകൂലമായ രസതന്ത്രം, പ്രത്യേകിച്ച് ചോക്ക്, ഉയർന്ന ജലനിരപ്പ് എന്നിവ മൂലമാണ് അസ്ഥികൂടങ്ങൾ സംരക്ഷിക്കപ്പെട്ടതെന്ന് മ്യൂസിയം ഒഡെൻസിലെ വിദഗ്ധർ പറഞ്ഞു. ആസും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള പവർ ലൈൻ നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ഒരു പതിവ് സർവേയ്‌ക്കിടെയാണ് കഴിഞ്ഞ വർഷം സൈറ്റ് കണ്ടെത്തിയത്.

ഡിഎൻഎ വിശകലനങ്ങൾ നടത്തുകയും വിശദമായ ജീവിത ചരിത്രങ്ങൾ പരിശോധിക്കയും ചെയ്തപ്പോളാണ് ഇവയ്‌ക്ക് വൈക്കിംഗ് യുഗവുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. കൂടുതൽ വ്യക്തത വരുത്താൻ എല്ലാ അസ്ഥികൂടങ്ങളിലും ഒരു ഡിഎൻഎ വിശകലനം വീണ്ടും നടത്താനും അവ പരസ്പരം ബന്ധപ്പെട്ടതാണോയെന്നും അവ എവിടെ നിന്നാണ് വരുന്നതെന്നും പരിശോധിക്കാനുമുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഗവേഷകർ വ്യക്തമാക്കി.

എ.ഡി 793 മുതൽ 1066 വരെയുള്ള  യുഗത്തിൽ വൈക്കിംഗ്സ് എന്നറിയപ്പെടുന്ന നോർസ്മാൻമാർ വലിയ തോതിലുള്ള സഞ്ചാരങ്ങളാണ് ഈ പ്രദേശങ്ങളിലുടെ നടത്തിയത്. യൂറോപ്പിലുടനീളം കോളനിവൽക്കരിക്കുകയും പ്രദേശങ്ങൾ കീഴടക്കുകയും അവർ വ്യാപാരം ചെയ്യുകയും ചെയ്തു. ഇവർ വടക്കേ അമേരിക്കയിൽ പോലും എത്തിയെന്നാണ് ചരിത്രകാരൻമാർ പറയുന്നത്.

അതേ സമയം ഇവിടെ നിന്ന് കണ്ടെത്തിയ വൈക്കിംഗുകൾ ഒരുപക്ഷേ യോദ്ധാക്കൾ ആയിരുന്നില്ലെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഈ സൈറ്റ് ഒരുപക്ഷേ ഒരു താത്കാലിക ഇടത്താവളമായിരിക്കാമെന്നാണ് ഗവേഷകൻ വിശ്വസിക്കുന്നത്. 2,000 ചതുരശ്ര മീറ്റർ ശ്മശാനഭൂമിയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരു ശവക്കുഴിയിൽ ഒരു സ്ത്രീയെ ഒരു വണ്ടിയിൽ അടക്കം ചെയ്ത നിലയിലാണ്. കൂടാതെ ഇവിടെ നിന്നും ഇവർ ഉപയോഗിച്ച് വന്നിരുന്ന നെക്‌ലേസുകൾ, കത്തികൾ, ഗ്ലാസുകൾ എന്നിവയെല്ലാം ഗവേഷകർ ഖനനം ചെയ്തെടുത്തിട്ടുണ്ട്.

Tags: DenmarkantiqueCemeteryarcheologyVikingsSites
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ ! 3000 വർഷമായി മണലിൽ മറഞ്ഞിരുന്ന ഒരു ‘സ്വർണ്ണ നഗരം’ ഈജിപ്ഷ്യൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തി

Career

നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡെന്മാര്‍ക്കില്‍ അവസരം, നോര്‍ക്കയുമായുള്ള കരാര്‍ കൈമാറി

World

ബുർഖയ്‌ക്കും നിഖാബിനും ക്ലാസ് മുറികളിൽ സ്ഥാനമില്ല; ഈ യൂറോപ്യൻ രാജ്യം ഇനി സ്കൂളുകളിലും സർവകലാശാലകളിലും മുഖം മൂടുന്ന വസ്ത്രങ്ങൾ അനുവദിക്കില്ല

World

മുസ്ലിങ്ങള്‍ക്ക് ജപ്പാനില്‍ ഖബറുകള്‍ അനുവദിക്കില്ല: മൃതദേഹം ദഹിപ്പിക്കണം

World

കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണവുമായി ഡെന്‍മാര്‍ക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.