Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാവങ്ങളുടെ ചോര ഊറ്റി കുടിച്ചവരെ ചോദ്യം ചെയ്തതിനാണ് ഈ ക്രൂശിക്കൽ;അന്ന് തോളിൽ കൈ വച്ചപ്പോൾ സംഭവിച്ചത് അറിയാമല്ലോ? സുരേഷ് ഗോപി.

Janmabhumi Online by Janmabhumi Online
Oct 10, 2024, 06:51 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ഈ സമൂഹം എനിക്കുണ്ടാക്കിയ മുറിവിൽ ഞാൻ വേദനിച്ചിരുന്നുവെന്നും അവർ എന്നെ വേദനിപ്പിച്ചതാണെന്നും തുറന്നടിച്ച് സുരേഷ് ​ഗോപി. സ്നേഹത്തോടെ ഒന്ന് തോളിൽ കൈ വച്ചതിന് ഇന്നും കോടതിയുടെ വിളിയും കാത്തിരിക്കുന്നയാളാണ് താനെന്നും തന്നെ ഇന്നും എല്ലാരും വേട്ടയാടുന്നത് തുടരുകയാണെന്നും, എല്ലാകാലത്തും ഇതുണ്ടെന്നും ഇത് വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. പഠിച്ച വിദ്യാലയത്തിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത്. രാഷ്‌ട്രീയ ജീവിതത്തിലേക്ക് ഇറങ്ങിയതിന് ശേഷം സുരേഷ്‌ഗോപി എന്ന വ്യക്തി ഒരു നടനായതിന്റെ പേരിൽ അദ്ദേഹത്തെ പിച്ചിചീന്താൻ പല കോണിൽനിന്നും ശ്രമം നടന്നിരുന്നു… ഇപ്പോഴും അത് തുടരുന്നു. . . അതിന്റെ ഫലമായിരുന്നു പിന്നീട് നമ്മൾ ചാനലുകളായ ചാനലുകൾ വഴി കണ്ടതും. പൊതുജനങ്ങളെ തെറ്റുധരിപ്പിക്കുന്ന തരത്തിലായിരുന്നു പിന്നീട് നടന്ന സംഭവങ്ങളും…

അതേസമയം തങ്ങളുടെ അധ്വാനത്തിൽ നിന്ന് സ്വരുക്കൂട്ടി മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിനായി കേരളത്തിലെ കോ-ഓപ്പറേറ്റീവ് സെക്ടറിലെ ബാങ്കുകളിൽ നിക്ഷേപിച്ച പാവങ്ങൾ നിരവധിയാണ്. അവരുടെ ആ പണം എല്ലാവരും ചേർന്ന് അടിച്ചുമാറ്റുകയും പാവങ്ങളുടെ ചോര ഊറ്റി കുടിച്ചവരെ ചോദ്യം ചെയ്തതിനാണ് തന്നെ ക്രൂശിക്കുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ് എല്ലാവരും ചേർന്ന് പിച്ചിച്ചീന്തിയത്. എന്റെ വിയർപ്പിന്റെ ​ഗന്ധം അറിയിച്ചുകൊണ്ട്, സ്നേഹത്തോടെയാണ് ഭാര്യയെയും രണ്ട് പെൺമക്കളെയും ആൺമക്കളെയും ഞാൻ വാരിപ്പുണരുന്നത്. അതേ മനോഭാവത്തോടെയാണ് ഞാൻ സമൂഹത്തിലും നിൽക്കുന്നത്. സ്നേഹത്തോടെ തോളിൽ കൈ വച്ചതിന് ഇന്നും കോടതിയുടെ വിളിയും കാത്തിരിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

അതിൽ കുത്സിതമോ അല്ലെങ്കിൽ മറ്റ് ചില വിചാരങ്ങളോ‌ ഉള്ളവരുണ്ടെങ്കിൽ‌ അവർ ഈ മണ്ണിൽ തൊട്ട് ജീവിക്കാൻ യോ​ഗ്യരല്ല എന്ന് മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. അദ്ദേഹം പഠിച്ച വിദ്യാലയത്തിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൊല്ലം തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആം​ഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സുരേഷ് ഗോപി എത്തിയത്. സ്കൂളും പൂർവവിദ്യാർഥി സംഘടനയും ചേർന്ന് ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങാനായിരുന്നു മന്ത്രി എത്തിയത്. പഠനകാലത്തെ ഓർമകൾ അദ്ദേഹം കുട്ടികളുമായി പങ്കിട്ടു. തന്നെ പഠിപ്പിച്ച അദ്ധ്യാപകരുടെ പേരുൾപ്പടെ അദ്ദേഹം ഓർത്തു പറഞ്ഞത് കുട്ടികളിൽ കൗതുകമുണർത്തി.

കുട്ടിക്കാലത്ത് കിട്ടിയ അടികളെ കുറിച്ചും അദ്ദേഹം വാചാലനായി. അടിക്കുമ്പോഴല്ല വേദന, അടിച്ച് കഴിയുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. തലയിൽ എണ്ണ തേച്ച് വരുന്നവർക്കാണ് അടിയുടെ വേദന അൽപമെങ്കിലും കുറഞ്ഞിരിക്കുക. തുണ്ടിൽ അച്ഛൻ അപ്പുറത്തെ ക്ലാസിൽ ചൂരൽ പ്രയോഗം നടത്തുന്നതിന്റെ ശബ്ദം കേള‍ക്കുമ്പോൾ തന്നെ ഇവിടെ തലയിൽ കൈ തടവി എണ്ണമയം കയ്യിലാക്കുന്നവർ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ കുട്ടികൾക്കിടയിൽ നിന്ന് കൂട്ടച്ചിരി ഉയർന്നു. അച്ഛൻ അന്ന് ഇല്ലായിരുന്നുവെങ്കിൽ ജീവിതത്തിലെ ആ രസം എന്താണെന്ന് അറിയാൻ സാധിക്കാതെ പോയേനെ.

ജിവിതത്തിൽ ബുദ്ധിമുട്ടുകളും വേദനകളും ഇല്ലെങ്കിൽ ജീവിതത്തിൽ‌ സന്തോഷ മുഹൂർത്തങ്ങൾക്ക് മൂല്യമില്ലാതെയാകുമെന്നും സുരേഷ് ​ഗോപി ഓർമ്മിപ്പിച്ചു. താനല്ല തന്റെ അനുഭവങ്ങളാണ് തുറന്ന പുസ്തകമെന്നും അദ്ദേഹം പറ‍ഞ്ഞു. സമൂഹം എനിക്ക് നൽകിയ നല്ലതും ചീത്തയുമായ അനുഭവങ്ങളാണ് തുറന്ന പുസ്തകം. ആ തുറന്ന പുസ്തകം തീർച്ചായും അറിഞ്ഞോളൂ, വായിച്ചോളൂവെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു . . വിജയം കൈവരിക്കും വരെ പരിശ്രമിക്കണമെന്ന സന്ദേശവും അദ്ദേഹം പങ്കിട്ടു. പാഠങ്ങൾ പഠിക്കാനാണ് നിങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ നിന്ന് എന്തൊക്കെ സദ്​ പാഠങ്ങൾ പഠിപ്പിച്ച് വിട്ടുവോ, ആ സദ് വഴികളിലൂടെ തന്നെ നടക്കാൻ സാധിക്കണമെന്നും സുരേഷ് ​ഗോപി കുട്ടികളോട് പറഞ്ഞു.

Tags: Malayalam Moviesuresh gopicentral ministerLatest news
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

Entertainment

മോഹന്‍ലാല്‍ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക്കുമായി യുവതി മുങ്ങി; സിനിമ പ്രതിസന്ധിയില്‍!

Entertainment

ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ക്ക് ആ നടിയെ കിട്ടുന്നത്’: തരുണ്‍ മൂര്‍ത്തി

Entertainment

‘നടിയോട് എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

Entertainment

നിങ്ങൾക്കും നാളത്തെ താരമാകാൻ അവസരം ഒപ്പം സമ്മാനങ്ങളും : ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് വേവ് കോണ്ടസ്റ്റ്

പുതിയ വാര്‍ത്തകള്‍

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

മാനേജരെ മര്‍ദിച്ചെന്ന കേസ്: ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

ആപ്പിള്‍ സിഇഒ ടിം കുക്ക് (ഇടത്ത്) ട്രംപ് (വലത്ത്)

ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം നിര്‍ത്തണമെന്ന ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ആപ്പിള്‍ സിഇഒ ടിം കുക്ക്; ‘ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തില്ല’

ശക്തികുളങ്ങരയില്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം ആശങ്കപ്പെടേണ്ടതില്ലെന്ന്

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies