Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭയില്‍ നിറഞ്ഞ് ആര്‍എസ്എസും ജന്മഭൂമിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 06:50 am IST
in Kerala

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിറഞ്ഞത് ആര്‍എസ്എസും ജന്മഭൂമിയും. വിഷയം എഡിജിപി അജിത്കുമാറായിരുന്നെങ്കിലും ആര്‍ക്കാണ് ആര്‍എസ്എസുമായി കൂടുതല്‍ ബന്ധം എന്ന ചര്‍ച്ചയാണ് സഭയില്‍ നിറഞ്ഞത്. ആര്‍എസ്എസ് പരിപാടികളില്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തതിന് തെളിവായി ഇരുപക്ഷത്തുനിന്നും സംസാരിച്ചവര്‍ ഉയര്‍ത്തിക്കാട്ടിയത് ജന്മഭൂമി വാര്‍ത്തകളും.

2013 മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ‘വിവേകാനന്ദനും പ്രബുദ്ധകേരളവും’ പുസ്തകത്തിന്റെ തൃശ്ശൂരിലെ പ്രകാശനങ്ങില്‍ പങ്കെടുത്തെന്ന് തെളിയിക്കാനാണ് മന്ത്രി എം.ബി.രാജേഷ് ജന്മഭൂമി ഉയര്‍ത്തിക്കാട്ടിയത്. ‘നാട് കപട മതേതരത്വത്തിന്റെ പിടിയില്‍ : വി.ഡി.സതീശന്‍’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത മുഴുവന്‍ മന്ത്രി രാജേഷ് വായിച്ചു. ഇത് താന്‍ പറഞ്ഞതല്ലെന്ന് വി.ഡി. സതീശന്‍ വാദിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തത് എന്തെന്ന് മന്ത്രി ചോദിച്ചു. ഇതിന് മറുപടിയായി വി.ഡി. സതീശന്‍ തിരുവനന്തപുരത്ത് വി.എസ്.അച്യുതാന്ദനാണ് പുസ്തകം പ്രകാശനം ചെയ്തതെന്നും അതിന്റെ വാര്‍ത്ത ജന്മഭൂമിയില്‍ വന്നത് കൂടി വായിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രമേയ അവതാരകന്‍ എന്‍. ഷംസുദീന് പിന്നാലെ ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎമ്മിന്റെ പി.നന്ദകുമാര്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെതിരെ കോണ്‍ഗ്രസുകാര്‍ ജനസംഘംകാരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് ചൂണ്ടിക്കാട്ടി. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും ചേര്‍ന്ന് സിപിഎമ്മിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും നന്ദകുമാര്‍ പറഞ്ഞു.

2006ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്റെ ചിത്രവും സിപിഎം സഭയില്‍ എത്തിച്ചു. കൂടാതെ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ ആര്‍എസ്എസിന് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതും മന്ത്രി എം.ബി. രാജേഷ് എടുത്തുപറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സിപിഎം നേതാക്കള്‍ ആര്‍എസ്എസുമായി സഹകരിച്ചതിന്റെ വിവരങ്ങളാണ് നിരത്തിയത്. 1977ല്‍ ആര്‍എസ്എസ് പിന്തുണയോടെ എംഎല്‍എ ആയ ആളാണ് പിണറായി വിജയനെന്നും അന്ന് ഇഎംഎസ് നമ്പൂതിരിപ്പാടുള്‍പ്പെടെ സംഘപരിവാറിന്റെ പിന്തുണയോടെയാണ് മത്സരിച്ചതെന്നും സതീശന്‍ പറഞ്ഞു. ഇഎംഎസ്, കെ.ജി. മാരാര്‍ക്ക് ബാഡ്ജ് കുത്തിക്കൊടുക്കുന്നതിന്റെയും ശിവദാസ മേനോന്റെ പ്രചരണത്തില്‍ എല്‍.കെ. അദ്വാനി പ്രസംഗിക്കുന്നതിന്റെയും പടമുണ്ടെന്ന് സതീശന്‍ പറഞ്ഞു.

ശ്രീഎമ്മിന്റെ മധ്യസ്ഥതയില്‍ പിണറായിവിജയന്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തി, നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയെന്ന് ബാലശങ്കര്‍ പറഞ്ഞു തുടങ്ങിയവയും പ്രതിപക്ഷം ഉന്നയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ സവര്‍ക്കര്‍, ഗോള്‍വല്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതും അവര്‍ ചൂണ്ടിക്കാട്ടി.

Tags: RSSKerala NiyamasabhaassemblyJanmabhoomi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.