Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയുടെ മരണം നരകതുല്യം; ഭൂഗര്‍ഭ അറ തുളയ്‌ക്കാന്‍ ഇസ്രയേല്‍ ഏകദേശം 8000 കിലോ ബങ്കര്‍ ബോംബ് വര്‍ഷിച്ചു

ഏകദേശം ഭൂമിക്കടിയിലേക്ക് ആറ് അടിയോളം അതല്ലെങ്കില്‍ 1.8 മീറ്ററോളം ബങ്കര്‍ ബോംബുകള്‍ക്ക് തുളച്ചുകയറാനുള്ള ശേഷിയുണ്ട്. ഇതിനുള്ളില്‍ ഒരു ഫ്യൂസ് ഉപയോഗിക്കുന്നതിനാല്‍ ബാങ്കര്‍ ബോംബ് രഹസ്യ ഭൂഗര്‍ഭ അറയുടെ ചുമര്‍ തുളച്ച് ഉള്ളില്‍ കടന്ന ശേഷമേ പൊട്ടിത്തെറിക്കുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 12:21 am IST
in World
നസ്റുള്ളയെ വധിക്കാന്‍ ഇസ്രയേല്‍ ഉപയോഗിച്ച ബങ്കര്‍ ബസ്റ്റര്‍ ബോംബായ ബിഎല്‍യു 109 ന്‍റെ രേഖാചിത്രം(വലത്ത്)

നസ്റുള്ളയെ വധിക്കാന്‍ ഇസ്രയേല്‍ ഉപയോഗിച്ച ബങ്കര്‍ ബസ്റ്റര്‍ ബോംബായ ബിഎല്‍യു 109 ന്‍റെ രേഖാചിത്രം(വലത്ത്)

ജെറുസലെം: ഹെസ്ബുള്ള തീവ്രവാദ നേതാവ് ഹസ്സന്‍ നസ്റുള്ള ഒളിച്ചിരുന്ന ഭൂമിക്കടയിലുള്ള രഹസ്യ സിമന്‍റ് അറ തുളച്ച് തകര്‍ത്ത് ഹസ്സന്‍ നസ്റുള്ളയെ വധിക്കാന്‍ 80ടണ്ണോളം(8000 കിലോഗ്രാം( വരുന്ന ബങ്കര്‍ ബോംബ് ഇസ്രയേല്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. കൃത്യമായി ഭൂമിക്കടിയിലെ അറയുടെ സ്ഥലം തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ അവിടെ ബങ്കര്‍ ബോംബിടുകയേ വേണ്ടൂ. ബങ്കര്‍ ബസ്റ്റര്‍ ബോംബ് എത്ര കനമുള്ള ഭൂഗര്‍ഭ സിമന്‍റ് അറയും തുളച്ചുകയറിപ്പോയി ഉള്ളിലെത്തിക്കഴിഞ്ഞാല്‍ പൊട്ടിത്തെറിക്കും. ഏകദേശം ആറടി കനത്തിലുള്ള സിമന്‍റ് പാളി (അത് ബലപ്പെടുത്തിയ സിമന്‍റ് പാളിയായാല്‍ പോലും) വരെ തുളച്ചുകയറാന്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഉപോഗിച്ച ബിഎല്‍യു-109 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിന് സാധിക്കും.

നസ്റുള്ള ഒളിച്ചിരുന്ന സ്ഥലം ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദ് അതിവിദഗ്ധമായി മനസ്സിലാക്കിയിരുന്നു. ഇതിനായി ഹെസ്ബുള്ളയ്‌ക്കകത്തുതന്നെയുള്ള ഉന്നതരെയാണ് മൊസ്സാദ് ഉപയോഗിച്ചതെന്നറിയുന്നു.

ഏകദേശം ഭൂമിക്കടിയിലേക്ക് ആറ് അടിയോളം അതല്ലെങ്കില്‍ 1.8 മീറ്ററോളം ബങ്കര്‍ ബോംബുകള്‍ക്ക് തുളച്ചുകയറാനുള്ള ശേഷിയുണ്ട്. ഇതിനുള്ളില്‍ ഒരു ഫ്യൂസ് ഉപയോഗിക്കുന്നതിനാല്‍ ബങ്കര്‍ ബോംബ് രഹസ്യ ഭൂഗര്‍ഭ അറയുടെ ചുമര്‍ തുളച്ച് ഉള്ളില്‍ കടന്ന ശേഷമേ പൊട്ടിത്തെറിക്കുകയുള്ളൂ.

ബോംബ് ഇസ്രയേലിന് നല്‍കിയത് അമേരിക്ക; ആറടി കനമുള്ള ഭൂഗര്‍ഭ അറ വരെ തുളച്ചുപോകും

അമേരിക്കയാണ് ഭൂഗര്‍ഭ ഒളി സങ്കേതങ്ങള്‍ തുളച്ചുകയറാന്‍ ശേഷിയുള്ള ബിഎല്‍യു-109 എന്ന ബങ്കര്‍ ബോംബ് നല്‍കിയത്. ഇതാണ് ലെബനനിലെ ബെയ്റൂട്ടില്‍ നസ്റുള്ള ഒളിച്ചിരുന്ന ബങ്കര്‍ തകര്‍ത്തത്. ആറടി വരെ കനമുള്ള ബലപ്പെടുത്തിയ സിമന്‍റ് പാളി വരെ തുളച്ച് കടക്കാന്‍ ബങ്കര്‍ ബോംബുകളുടെ ഹെഡിന് സാധിക്കും. അതിന് ശേഷമാണ് സ്ഫോടനം നടക്കുക.

ഹെസ്ബുള്ള തീവ്രവാദ നേതാവ് നസ്റുള്ളയുടെ മൃതദേഹം ഭൂഗര്‍ഭ രഹസ്യ അറയില്‍ നിന്നും കയറില്‍ വലിച്ച് കയറ്റുന്നു

Body being recovered from Dahiya where Nasrallah was killed.🇮🇱👍 pic.twitter.com/yOapHfhNpQ

— Billy Fitzgerald 🏴󠁧󠁢󠁥󠁮󠁧󠁿 (@Fitzroy1066) October 1, 2024

നസ്റുള്ളയുടെ മരണം നരകതുല്ല്യം

നസ്റുള്ളയുടെ മൃതദേഹത്തില്‍ മുറിവിന്റെ പാടുകള്‍ ഉണ്ടായിരുന്നില്ല. ബങ്കര്‍ ബോംബ് തുളച്ചുകയറിയത് മൂലം ഭൂഗര്‍ഭ സിമന്‍റ് അറയ്‌ക്കുള്ളില്‍ ഒരു വലിയ ദ്വാരം രൂപപ്പെട്ടിരുന്നു. പിന്നീട് കയറിട്ടാണ് അറയ്‌ക്കുള്ളില്‍ നിന്നും നസ്റള്ളയുടെ ശരീരം പുറത്തെുടത്തത്. ഒരു പക്ഷെ ബങ്കറില്‍ സ്ഫോടനം ഉണ്ടായപ്പോള്‍ ചിതറി വീണ കല്‍ക്കഷണക്കൂമ്പാരത്തിനടയില്‍ നസ്റുള്ളയുടെ ശരീരം അകപ്പെട്ടുപോയിരുന്നിരിക്കണം. എന്തായാലും ശ്വാസം മുട്ടിയുള്ള മരണമായിരുന്നു സംഭവിച്ചത്. ഒരു പക്ഷെ സ്ഫോടനമുണ്ടായതിന് ശേഷമുണ്ടായ വാതകം ഈ ബങ്കറില്‍ നിറഞ്ഞിരിക്കാം. ഇത് വിഷവാതകമായിരിക്കാമെന്നും കരുതുന്നു. ഇത് ശ്വസിച്ച് ശ്വാസം മുട്ടിയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. എന്തായാലും തുടക്കത്തില്‍ ഉണ്ടായ സ്ഫോടനം മൂലമല്ല നസ്റുള്ള കൊല്ലപ്പെട്ടത്. അത്യധികം ശ്വാസംമുട്ടി നരകിച്ചായിരിക്കണം നസ്റുള്ള കൊല്ലപ്പെട്ടതെന്നാണ് വിലയിരുത്തല്‍.

മെഡിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ നസ്റള്ളയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. ഹെസ്ബുള്ളയുടെ മറ്റ് നേതാക്കളുമായി നസ്റുള്ള ഒരു കൂടിക്കാഴ്ചയ്‌ക്കായി ഒരുങ്ങുന്നതിനിടയിലാണ് ബങ്കറിന് മേല്‍ ബോംബ് പതിച്ചത്.

ലെബനനിലെ ബെയ്റൂട്ടിലെ ഹെസ്ബുള്ള കമാന്‍റ് സെന്‍ററിലെ ബങ്കറിലാണ് സ്ഫോടനം നടത്തിയത്.

Tags: HezbollahIranattackBunkerbombbunkerbusterbombBLU108iranIsrael
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.