Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണമെന്ന് ട്രംപ് ; ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ചേക്കുമെന്ന് ബൈഡന്‍; ഭീതിയില്‍ ഇറാന്‍; വിമാനങ്ങള്‍ റദ്ദാക്കി

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഉടനടി ആക്രമിക്കണമെന്നും ബാക്കിയെല്ലാം പിന്നെ ആകാമെന്നും മുന്‍ യുഎസ് പ്രസി‍ഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം. ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സൂചന നല്‍കി. ഇതോടെ ഇറാന്‍ യാത്രാ വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 11:05 pm IST
in World
ഇസ്രയേല്‍ ബെയ്റൂട്ടില്‍ നടത്തിയ ബോംബാക്രമണം

ഇസ്രയേല്‍ ബെയ്റൂട്ടില്‍ നടത്തിയ ബോംബാക്രമണം

വാഷിംഗ് ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഉടനടി ആക്രമിക്കണമെന്നും ബാക്കിയെല്ലാം പിന്നെ ആകാമെന്നും മുന്‍ യുഎസ് പ്രസി‍ഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം. ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സൂചന നല്‍കി. ഇതോടെ ഇറാന്‍ യാത്രാ വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് ബൈഡന്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് വരികയാണെന്ന് സൂചന നല്‍കിയത്. ഇതോടെ അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില അഞ്ച് ശതമാനം കൂടി. ഇറാന്‍ കടുത്ത ഭീതിയിലാണ്. ഇസ്രയേലിലേക്ക് 180 മിസൈലുകള്‍ അയച്ച് ആക്രമണം നടത്തിയ ഇറാന് ഇസ്രയേല്‍ ഉചിതമായ മറുപടി നല്‍കുമെന്ന് തന്നെയാണ് ഇസ്രയേല്‍-ഇറാന്‍ പ്രശ്നം വിശകലനം ചെയ്യുന്ന വിദഗ്ധര്‍ പറയുന്നത്. ഒക്ടോബര്‍ 7 തിങ്കളാഴ്ചയായിരിക്കുമോ ആ ദിവസം എന്നാണ് സംശയിക്കപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പ് ഒരു ഒക്ടോബര്‍ 7നാണ് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

ഒക്ടോബര്‍ ആറിന് ഇസ്രയേല്‍ ലെബനനിലെ തെക്കന്‍ ബെയ്റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 90 ഓളം പേര്‍ക്ക് പരിക്കേറ്റു. ലെബനനില്‍ ഉള്ള ഒരു പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പും ആക്രമിച്ചു. ഇതോടെ ഹെസ്ബുള്ളയ്‌ക്കും ഹമാസിനും എതിരായ ബോംബാക്രമണമാണ് ലക്ഷ്യമിട്ടത്. ഉഗ്രബോംബ് സ്ഫോടനങ്ങള്‍ നിലയ്‌ക്കാതെ ആവര്‍ത്തിച്ചതോടെ ആയിരങ്ങള്‍ നഗരം വിട്ടോടിപ്പോവുകയാണ്. ഒക്ടോബര്‍ അഞ്ച് അര്‍ധരാത്രി തുടങ്ങിയ ബോംബാക്രമണം ഒക്ടോബര്‍ ആറ് ഞായറാഴ്ചയിലേക്കും നീണ്ടു. ബെയ്റൂട്ടില്‍ മാത്രമല്ല, കിഴക്കന്‍ മേഖലയായ ബാല്‍ബെകിലും ബോംബാക്രമണം നടത്തി. പലസ്തീനിലെ ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ക്കെതിരെയും ആക്രമണം നടത്തി. വീണ്ടും ഹമാസ് തീവ്രവാദികള്‍ സംഘം ചേരുന്നതായി സംശയിക്കപ്പെടുന്ന ഇടങ്ങളിലായിരുന്നു ആക്രമണം.

ഒക്ടോബര്‍ 7 തിങ്കളാഴ്ച ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ഒരു വര്‍ഷം തികയുന്നതോടെ ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയക്കുമെന്ന ഭയമുള്ളതിനാല്‍ ഇറാന്‍ യാത്രാ വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

Tags: HezbollahIranattackDonaldtrumpLebanonattackBeirutattackOctober7iranIsraelHamas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ്

India

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍

News

ഇറാൻ കുവൈറ്റിലും ബഹ്‌റിനിലും ആക്രമണം നടത്തി; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

World

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.