Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈന ചതിച്ചു; മോദിയില്‍ അഭയം തേടി മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സു എത്തി

എല്ലാ രാജ്യങ്ങളേയും കടക്കെണിയില്‍ കുടുക്കുന്നതുപോലെ സഹായിച്ച് സഹായിച്ച് മാലിദ്വീപിനേയും ചൈന കടക്കെണിയില്‍ കുടുക്കിയതായി റിപ്പോര്‍ട്ട്. ഐഎംഎഫ് തന്നെ ഇക്കാര്യത്തില്‍ മാലിദ്വീപിനെ താക്കീത് ചെയ്തതോടെ വീണ്ടും മോദിയുടെ അരികില്‍ ഓടിയെത്തിരിയിരിക്കുകയാണ് മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സു.

Janmabhumi Online by Janmabhumi Online
Oct 6, 2024, 10:02 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: എല്ലാ രാജ്യങ്ങളേയും കടക്കെണിയില്‍ കുടുക്കുന്നതുപോലെ സഹായിച്ച് സഹായിച്ച് മാലിദ്വീപിനേയും ചൈന കടക്കെണിയില്‍ കുടുക്കിയതായി റിപ്പോര്‍ട്ട്. ഐഎംഎഫ് തന്നെ ഇക്കാര്യത്തില്‍ മാലിദ്വീപിനെ താക്കീത് ചെയ്തതോടെ വീണ്ടും മോദിയുടെ അരികില്‍ ഓടിയെത്തിരിയിരിക്കുകയാണ് മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സു. ഭാര്യാസമേതനായാണ് ദല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ഭാര്യ സാജിത മൊഹമ്മദ് ഇതാദ്യമായാണ് ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നത്.

#WATCH | Maldives President Mohamed Muizzu and First Lady of Maldives, Sajidha Mohamed arrive at Delhi airport.

During this visit, President Muizzu will hold meetings with President Murmu, Prime Minister Narendra Modi and other senior officials. pic.twitter.com/ei5CtjrD5s

— ANI (@ANI) October 6, 2024

ഒക്ടോബര്‍ 6 മുതല്‍ 10 വരെ അദ്ദേഹം ഇന്ത്യയില്‍ ചെലവഴിക്കും. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് മുതിര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി  ചര്‍ച്ചകള്‍ നടത്തും. ഇതാദ്യമായാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി മൊഹമ്മദ് മൊയ്സു എത്തുന്നത്. നേരത്തെ നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലും മൊഹമ്മദ് മൊയ്സു എത്തിയിരുന്നു

മൊഹമ്മദ് മൊയ്സുവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. “അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യമേ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇന്ത്യ-മാലിദ്വീപ് ബന്ധം വിപുലീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു.” – എസ് ജയശങ്കര്‍ സമൂഹമാധ്യമപേജില്‍ കുറിച്ചു.

ഇന്ത്യയോട് മൊഹമ്മദ് മൊയ്സുവിന്റെ പ്രായശ്ചിത്തം

മാലിദ്വീപില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ പട്ടാളക്കാരെ പിന്‍വലിപ്പിക്കുകയായിരുന്നു പ്രസിഡന്‍റായി അധികാരമേറ്റയുടന്‍ മൊഹമ്മദ് മൊയ്സു ആദ്യം ചെയ്തത് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ ഇന്ത്യയെയും മോദിയെയും വിമര്‍ശിച്ചിരുന്നു. മാല്‍ഷ ഷെരീഫ്, മരിയം ഷിയുന എന്നീ രണ്ട് വനിതാ മന്ത്രിമാരാണ്  വിമര്‍ശിച്ചത്. ഇസ്രയേലിന്റെ പാവ എന്നാണ്  മോദിയെ വിളിച്ചത്.

മോദിയെക്കുറിച്ചുള്ള വിമര്‍ശനം കേട്ടതോടെ ഇന്ത്യയിലെ ട്രാവല്‍ കമ്പനികളും പ്രമുഖവ്യക്തികളും മാലിദ്വീപിനെതിരെ കാമ്പയിന്‍ ആരംഭിച്ചു. ഇന്ത്യക്കാര്‍ മാലിദ്വീപിലേക്ക് യാത്ര ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു. ഇതോടെ മാലിദ്വീപിലേക്ക് യാത്ര പോകാനിരുന്നവര്‍ കൂടി അവരുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു.

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ലക്ഷദ്വീപിലേക്ക് പോകാന്‍ തുടങ്ങിയതോടെ മാലിദ്വീപ് സാമ്പത്തികമായി തകര്‍ന്നു. മാലിദ്വീപ് സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്ന പ്രധാനഘടകമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാനം. ഇപ്പോള്‍ ഈ ഉലഞ്ഞ ബന്ധം നേരെയാക്കുന്നതിനുള്ള ശ്രമത്തിലാണ് മൊഹമ്മദ് മൊയ്സു. തിരുത്തല്‍ നടപടികളുടെ ഭാഗമായി മോദിയെയും ഇന്ത്യയെയും വിമര്‍ശിച്ച മന്ത്രിമാരായ മാല്‍ഷ ഷെരീഫയെയും മരിയം ഷിയുനയെയും  രാജിവെപ്പിക്കുകയും ചെയ്തു. മാലിദ്വീപുമായി സഹകരിക്കാനുള്ള പ്രധാനഉപാധികളില്‍ ഒന്നായിരുന്നു ഇത്.

ചൈനയുടെ കടക്കെണിയിലേക്ക് മാലിദ്വീപ്

കടത്തിന്റെ ഭാരത്താല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന രാജ്യമാണ് മാലിദ്വീപ് എന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നത്. ചൈനയില്‍ നിന്നും വന്‍തോതില്‍ മാലിദ്വീപ് കടമെടുത്തതായും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയുടേത് പോലെ മാലിദ്വീപും ചൈനയുടെ കടക്കെണിയില്‍ പെട്ടിരിക്കുന്നതായും ആശങ്കകളുണ്ട്. ഇതോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ഊഷ്ടമള ബന്ധം നിലനിര്‍ത്തി സാമ്പത്തികവരുമാനം കൂട്ടാനുള്ള വഴികള്‍ മൊഹമ്മദ് മൊയ്സു തേടുന്നത്. ചൈന പിന്നിലുണ്ടെന്ന അഹന്ത മാറ്റിവെച്ച ഒരു മൊയ്സുവിനെയാണ് ദല്‍ഹിയില്‍ കണ്ടത്. 300 കോടി ഡോളര്‍ ആണ് മാലിദ്വീപിന്റെ ഇപ്പോഴത്തെ വിദേശക്കടം. ഇതില്‍ 42 ശതമാനവും ചൈനയില്‍ നിന്നും വാങ്ങിയ കടമാണ്. സാമ്പത്തികനയമാറ്റത്തിലൂടെ മാത്രമേ മാലിദ്വീപിന് തിരിച്ചുവരാന്‍ കഴിയൂ എന്ന് ഐഎംഎഫ് താക്കീത് ചെയ്ത് കഴിഞ്ഞു.

 

 

Tags: #PMModi#MohamedMoizzu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡെക്സ് എന്ന 1500 കോടി പദ്ധതിയിലൂടെ മോദി തീര്‍ത്തത് നിശ്ശബ്ദ വിപ്ലവം…പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും കണ്ട് ലോകം ഞെട്ടി

India

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

India

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദ്വാന്‍ ബംഗ്ലാദേശിന്‍റെ മുഹമ്മദ് യൂനസിനൊപ്പവും മാലിദ്വീപിന്‍റെ മുഹമ്മദ് മൊയ്സുവുമൊപ്പവും
India

തുര്‍ക്കിയുടെ എര്‍ദ്വാന്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന ഒരു ആയുധവ്യാപാരി മാത്രം

India

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകളില്‍ ഇന്ത്യയ്‌ക്ക് വിശ്വാസമുണ്ട്; 1971ല്‍ ഇന്ത്യ-പാക് യുദ്ധം തൊട്ട് ഇന്ത്യയോട് ചേര്‍ന്ന് നിന്ന ഇസ്രയേല്‍….

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies