Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അമീബിക് മസ്തിഷ്‌കജ്വരം പടരുന്നു; ആരോഗ്യവകുപ്പ് അങ്കലാപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 09:53 am IST
in Thiruvananthapuram

തിരുവനന്തപുരം (മെഡിക്കല്‍ കോളജ്): ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോള്‍ ആരോഗ്യവകുപ്പിന് അങ്കലാപ്പ്. എസ്എറ്റിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി അഞ്ച് പേരാണ് ചികിത്സയിലുള്ളത്. രോഗം വ്യാപകമായി പടരുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പഠനം നടത്തുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞെങ്കിലും ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യ വകുപ്പ്

എസ് എ റ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് പുലമ്പാറ സ്വദേശിയായ ഒന്‍പത് വയസുകാരിക്ക് പുറമെ നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാരത്ഥി, തിരുമല സ്വദേശിയായ 31 കാരി അതിയന്നൂര്‍ മുള്ളുവിള സ്വദേശിയായ 27 കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല.

രോഗ പകര്‍ച്ചയെ ജില്ലയിലെ വിവിധ ജലാശയങ്ങളില്‍ നിന്ന് ജലം വിശദ പരിശോധനയ്‌ക്കായി ആരോഗ്യ വകുപ്പ് ശേഖരിച്ചുവെങ്കിലും പരിശോധന ഫലം പോലും പുറത്ത് വന്നിട്ടില്ല. രോഗബാധിതരായവര്‍ കുളിച്ച ജലാശങ്ങളില്‍ നിന്ന് ആരൊക്കെ കുളിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും രോഗബാധിതരായവരുടെ കുടുംബാംഗങ്ങള്‍ ഈ വെള്ളം ഉപയോഗിച്ചിട്ടുണ്ടോയെന്നും ഇവര്‍ക്ക് രോഗബാധയുണ്ടോയെന്നും പരിശോധ നടത്തുന്നുല്ലെന്നും ആരോപണമുണ്ട്. പകരം രോഗികളെ സംബന്ധിച്ച വിവരം മറച്ചു പിടിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ജില്ലയില്‍ രോഗം ബാധിച്ചവര്‍ വെള്ളത്തില്‍ ലഹരികലര്‍ത്തി മൂക്കിലൂടെ വലിച്ചുകയറ്റിയിരുന്നുവെന്ന ആരോഗ്യമന്ത്രിയുടെ വിവാദം മുമ്പ് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 14 പേരാണ് രോഗബാധിതയായത്. ഇതില്‍ ഒരാള്‍ മരിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇടയ്‌ക്കിടെ ബോധരഹിതയാകുന്ന അവസ്ഥയിലെത്തിയാല്‍ 97 ശതമാനം മരണം ഉറപ്പാണ്. രോഗത്തിന്റെ തുടക്കില്‍ത്തന്നെ ചികിത്സ തേടിയാലേ ഭേദമാക്കാനാകൂ എന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കെട്ടികിടക്കുന്ന ജലാശയങ്ങളിലും നദികളിലും കളിക്കുന്നവര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാഹചര്യമാണുള്ളത്. എന്നാല്‍ അടുത്തിടെ ആരോഗ്യ വകുപ്പ് നടത്തിയ ശില്പശാലയില്‍ പൈപ്പ് വെള്ളത്തില്‍ കൂടിയും രോഗബാധയുണ്ടാകാമെന്ന കണ്ടെത്തെലാണുള്ളത്.

രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മുള്ളുവിള സ്വദേശി കിണര്‍ വെള്ളത്തിലോ നദിയിലോ കുളിച്ചിട്ടില്ല. പൈപ്പ് വെള്ളത്തില്‍ മാത്രം കളിക്കുന്ന ഇവര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നത് ശില്പശാലയിലെ കണ്ടെത്തലുകളെ ബലപ്പെടുത്തുകയാണ്. മണ്ണിലുണ്ടാകുന്ന അമീബയെക്കാള്‍ ജലത്തിലുള്ള അമീബ തലച്ചോറിനുള്ളില്‍ പ്രവേശിക്കുന്നത് അതീവ ഗുരുതരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ വ്യാപകമായ ബോധവത്കരണത്തിനോ ജലാശയങ്ങളിലെ അമീബയുടെ വളര്‍ച്ച ഇല്ലാതാക്കാനോ ആരോഗ്യ വകുപ്പും സര്‍ക്കാരും അലംഭാവം കാണിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്.

 

Tags: SAT HospitalKerala Health DepartmentAmoebic encephalitisഅമീബിക് മസ്തിഷ്‌ക ജ്വരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി
Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Kerala

കഠിനമായ ചൂട്,  ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കണം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

Kerala

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ വാശിയില്‍; ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയില്‍

Article

ആരോഗ്യമേഖല വെന്റിലേറ്ററില്‍

Kerala

ആലപ്പുഴയിലും കണ്ണൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.