Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അര്‍ജുനെ വച്ച് മുതലെടുത്തിട്ടില്ല, വൈകാരിക പ്രകടനത്തില്‍ മാപ്പ് ചോദിക്കുന്നു, ലോറിക്ക് അര്‍ജുന്റെ പേരിടില്ല, അധിക്ഷേപം ഒഴിവാക്കണം- മനാഫ്

അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ വലിയ അധിക്ഷേപം നേരിടുന്നു

Janmabhumi Online by Janmabhumi Online
Oct 3, 2024, 07:19 pm IST
in Kerala, Kozhikode
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: അര്‍ജുനെ കാണാതായ സംഭവത്തിലോ തെരച്ചില്‍ നടത്തിയതിലോ മുതലെടുപ്പ് ഉണ്ടായിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. താനും കുടുംബവും അര്‍ജ്ജുന്റെ കുടുംബത്തിനൊപ്പമാണ് . അവരോട് മാപ്പ് പറയുന്നു.

അര്‍ജുനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും അത് സാധിച്ചുവെന്നും ചിതയടങ്ങും മുമ്പേ വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല.ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ പെരുമാറ്റം വൈകാരികമായാണ്. അത് അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഈ വിവാദം ഇന്നത്തോടെ തീരണമെന്നും മനാഫ് പറഞ്ഞു. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. ഇത് കുടുംബ ബിസിനസാണ്. ഉപ്പ മരിച്ചതോടെ ഗൃഹനാഥനാണ് താന്‍. തന്റെ കുടുംബം ഒറ്റക്കെട്ടാണ്. എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയാണ്.

മുക്കത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ചിലര്‍ പണം തരാന്‍ സമീപിച്ചു. അത് അര്‍ജുന്റെ മകന് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അര്‍ജുന്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ കുടുംബത്തോട് ചോദിച്ചിരുന്നു. അതൊരിക്കലും ദുരുദ്ദേശ്യത്തോടെ അല്ല. അര്‍ജുന്റെ കുടുംബത്തിന് പ്രയാസം ഉണ്ടാകുന്ന ഒന്നും താന്‍ ചെയ്യില്ല-മനാഫ് പറഞ്ഞു.

താന്‍ തുടങ്ങിയ യൂട്യൂബ് ചാനലില്‍ അര്‍ജുന്റെ ഫോട്ടോ വച്ചിരുന്നു. കുടുംബം അതില്‍ പരിഭവം പറഞ്ഞതിനെ തുടര്‍ന്ന് മാറ്റി. എന്തെങ്കിലും ഉണ്ടായാല്‍, പെട്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നത് ആയിരുന്നു തന്റെ മേല്‍വിലാസം. യൂട്യൂബ് ചാനലിനും അതേ പേരിട്ടു. അര്‍ജുന്റെ മൃതദേഹം കിട്ടിയ ശേഷം യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ല. ആദ്യം അതില്‍ 10000 സബ്‌സ്‌െ്രെകബര്‍മാരാണ് ഉണ്ടായിരുന്നത്. ദൗത്യം പൂര്‍ത്തിയായല്‍ ചാനല്‍ ഉപയോഗിക്കില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അര്‍ജ്ജുന്റെ കുടുംബം വാര്‍ത്താസമേമേളനം നടത്തിയതിന് പിന്നാലെ അതില്‍ രണ്ടര ലക്ഷം സബ്‌സ്‌െ്രെകബര്‍മാരായി. ആളുകളെല്ലാം വളരെ നിസാരമായ കാര്യത്തെ മറ്റേതോ തലത്തിലേക്ക് കൊണ്ടുപോവുകയാണ്. ആ ചാനല്‍ നടത്താന്‍ മറ്റാരെങ്കിലും വരുകയാണെങ്കില്‍ കൊടുക്കും. ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ ചാനല്‍ മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിച്ചത്.

അര്‍ജുന്റെ ബൈക്ക് തങ്ങള്‍ നന്നാക്കിയതല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മുബീന്‍ പറഞ്ഞു. ഓഫീസില്‍ ബൈക്ക് വച്ചത് അര്‍ജുനായിരുന്നു. അര്‍ജുന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ബൈക്ക് പണിക്ക് കൊണ്ടുപോയത്. അതിനുള്ള പണം നല്‍കിയതും അര്‍ജുനാണ്. അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റിയിലെ അംഗങ്ങള്‍ 250 രൂപ വിഹിതം ഇട്ട് തിരുവനന്തപുരത്ത് പോയിരുന്നു. അതിനെ ആരും പണപ്പിരിവ് ആയി കാണരുത്.

അര്‍ജുന് 75000 മാസം ശമ്പളം കിട്ടുന്നു എന്ന് പറഞ്ഞത് സത്യമാണ്. ചിലമാസം അതിലും കൂടുതല്‍ ഉണ്ടാകാറുണ്ട്. ചില മാസം കുറവായിരിക്കും. ബത്ത ഉള്‍പ്പെടെ ഉള്ള തുക ആണത്. അതിന് അര്‍ജുന്‍ ഒപ്പിട്ട ലെഡ്ജര്‍ അടക്കം കണക്കുണ്ട്. കോടതിയില്‍ വരുമ്പോള്‍ നഷ്ടപരിഹാരം ഇതനുസരിച്ച് തുക കിട്ടുമെന്നതിനാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ വലിയ അധിക്ഷേപം നേരിടുന്നു. അതൊഴിവാക്കണം. ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും എന്നൊക്കെ പറഞ്ഞത് കുടുംബത്തിന് വിഷമം ഉണ്ടാക്കിയെങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു.ഇനി ആ പേരിടില്ലെന്നും മനാഫ് പറഞ്ഞു.

Tags: ManafEmotionMubeenyoutubeFamilyApologizeLorryArjunShirur
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

India

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് , ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു

Kerala

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

Kerala

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

India

വിവാഹം വേണമെന്നില്ല, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

തുർക്കിയെ പിന്തുണയ്‌ക്കരുത് : ബഹിഷ്ക്കരിക്കുക തന്നെ വേണം ; ആമിർ ഖാൻ

എസ്ഐയെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

‘ഇറാനും ഇസ്രായേലും തമ്മിൽ ഉടൻ സമാധാനമുണ്ടാകും, ഇരു രാജ്യങ്ങളും ഒരു കരാറിൽ ഏർപ്പെടണം’ ; നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങള്‍ പിന്‍വാങ്ങാമെന്ന് ഇറാന്‍, ആക്രമണം തുടരുന്നു

നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണം, 100 പേരെ കിടപ്പുമുറിയിൽ പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു ; നിരവധി പേരെ കാണാതായി

കൊല്ലത്തിനും ഇരവിപുരത്തിനുമിടയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണു, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

‘അമേരിക്കയെ ആക്രമിച്ചാൽ, ചിന്തിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകും’ ; ഇറാനെ പൂട്ടാനൊരുങ്ങി ട്രംപ് 

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies