Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടാങ്കുകള്‍ അതിര്‍ത്തിയില്‍, കരയുദ്ധം ആസന്നം; പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരത തകര്‍ത്തെറിഞ്ഞ് ഇസ്രയേല്‍

Janmabhumi Online by Janmabhumi Online
Oct 1, 2024, 06:16 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ ഇസ്ലാമിക ഭീകരരുടെ നട്ടെല്ല് തകര്‍ത്ത് ഇസ്രയേല്‍ മുന്നേറുന്നു. ഒരേ സമയം പാലസ്തീനിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി ഭീകരരെയാണ് ഇസ്രയേല്‍ നേരിടുന്നത്. ഇറാന്‍ പിന്തുണയുള്ള ഭീകരരുടെ ശക്തിദുര്‍ഗങ്ങള്‍ ഇസ്രയേല്‍ തകര്‍ക്കുകയാണ്. ഇറാന്റെ പരമോന്നത മത നേതാവ് ആയത്തുള്ള അലി ഖൊമേനി പോലും രഹസ്യ കേന്ദ്രത്തിലാണ്.

ഇസ്രയേലിന്റെ വ്യോമാക്രമണങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ തകര്‍ന്നടിഞ്ഞു. തലവന്‍ ഹസന്‍ നസ്‌റുള്ളയെ വധിച്ചെങ്കിലും യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. നസ്‌റുള്ളയുടെ വധം പ്രധാന നാഴികക്കല്ലായിരുന്നു. എന്നാല്‍ അവസാന നടപടിയല്ല, ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

ഇസ്രയേല്‍ കരയുദ്ധം ഏതു നിമിഷവും ആരംഭിക്കുമെന്നാണ് ഗാലന്റ് നല്കുന്ന സൂചന. ആക്രമണത്തിനൊരുങ്ങി ഇസ്രയേല്‍ കവചിത വാഹനങ്ങള്‍ ലെബനന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ഓഫീസിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നു. കോലയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍ (പിഎഫ്എല്‍പി) പറഞ്ഞു. തെക്കന്‍ ലെബനനിലെ വ്യോമാക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വവും വ്യക്തമാക്കി. ഫത്ത ഷെരിഫ് അല്‍ അമിന്‍ ആണ് കൊല്ലപ്പെട്ടത്. പാലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു ഇയാള്‍.

ഇതിനിടെ യെമനിലെ ഹൂതി ഭീകരരുടെ ആക്രമണത്തിന് ഞായറാഴ്ച വൈകിട്ട് ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചു. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ള കൊല്ലപ്പെട്ട ശേഷം രണ്ട് ദിവസമായി ഇസ്രയേലിന് നേരേ ഹൂതി ഭീകരര്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഹമാസുമായി ഇസ്രയേല്‍ പോരാട്ടം ആരംഭിച്ച ശേഷം ചെങ്കടലില്‍ ഇസ്രയേല്‍ കപ്പലുകള്‍ക്കെതിരേ കനത്ത ആക്രമണമാണ് ഹൂതികള്‍ നടത്തിയത്. ഇതിനുള്ള തിരിച്ചടിയാണ് ഇസ്രയേല്‍ നടത്തുന്നത്. പവര്‍ പ്ലാന്റുകള്‍, യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവയുള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ ഡസന്‍ കണക്കിന് ആക്രമണങ്ങളാണ് നടത്തിയത്. അതിശക്തമായ വ്യോമാക്രമണത്തില്‍ യെമനില്‍ വന്‍ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

യെമനിലെ വ്യോമാക്രമണത്തിന് ശേഷം ഇസ്രയേലിന് എത്താന്‍ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കള്‍ മനസിലാക്കണമെന്നാണ് യോവ് ഗാലന്റ് പറഞ്ഞത്. ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇന്നലെ ലെബനനില്‍ 24 പേര്‍ കൂടി കൊല്ലപ്പെട്ടു.

Tags: #IranIsraelwarLebanon Hezbollahland war imminentdestroyed Islamic terrorism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേൽ ലോകത്തിലെ ചെകുത്താൻമാർ , മൂന്നാമത്തെ യുദ്ധ കാഹളവും മുഴക്കി ഇറാന്റെ അലി ഫദാവി : മുച്ചൂടുമുടിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹുവും

World

യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയെ ഇസ്രയേല്‍ നിരോധിച്ചത് ഭീകരബന്ധം മൂലം

World

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്

World

ഹിസ്ബുള്ള തലവന്‍ ഹാഷിം സഫീദിന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

World

20 ഇസ്രയേല്‍ ബന്ദികള്‍, നിരന്തരം ഒളികേന്ദ്രം മാറ്റല്‍, ദേഹത്ത് പൊതിഞ്ഞ 20 കിലോഗ്രാം ഡൈനാമൈറ്റ് എന്നിട്ടും യാഹ്യസിന്‍വറിനെ വധിച്ച് ഇസ്രയേല്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies