Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

11 മാസത്തെ രഹസ്യ ഓപ്പറേഷൻ, 9 വ്യോമാക്രമണങ്ങൾ, 9 ലക്ഷ്യങ്ങൾ ; ഇസ്രായേൽ തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ ഇല്ലാതാക്കിയത് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 10:14 pm IST
in World

ബെയ്റൂട്ട് : ഹിസ്ബുള്ളയുടെ ഉന്നത നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ 11 മാസം മുമ്പേ ഇസ്രായേൽ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട് . കഴിഞ്ഞ വർഷം ഒക്‌ടോബർ എട്ടിന് ഓപ്പറേഷൻ അൽ അഖ്‌സയ്‌ക്ക് ശേഷം ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി. എന്നാൽ ഹമാസിനൊപ്പം ഹിസ്ബുള്ളയുടെ ഭീഷണിയും എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ .

ഒക്ടോബർ 8 മുതൽ തന്നെ ഹിസ്ബുള്ളയുടെ ഉന്നത നേതാക്കൾ മൊസാദിന്റെ റഡാറിൽ ഉണ്ടായിരുന്നു . ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾ നസ്റല്ലയുടെയും മറ്റ് നേതാക്കളുടെയും സ്ഥാനം കണ്ടെത്തുകയായിരുന്നു. ഹമാസ് ദുർബലമായ ശേഷം ഹിസ്ബുള്ളയെ മാത്രമാണ് നിരീക്ഷിച്ചത്. എല്ലാ മുൻനിര കമാൻഡർമാരെയും ഒന്നൊന്നായി ഇല്ലാതാക്കാനായിരുന്നു ഇസ്രായേലിന്റെ ശ്രമം.

ഒക്ടോബർ 8-ലെ സംഭവത്തിന് ശേഷം ഏകദേശം 6 മാസത്തോളം എടുത്താണ് ഇസ്രായേൽ ഹമാസിനെ തകർത്തത് . ശേഷം, 2024 ജൂണിൽ ഇസ്രായേൽ സൈന്യം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ജൂൺ 12 ന് നാസർ യൂണിറ്റ് ചീഫ് തലേബ് സമി അബ്ദുള്ള വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂലൈയിൽ അസീസ് യൂണിറ്റ് ചീഫ് മുഹമ്മദ് നസീറിനെയും സീനിയർ കമാൻഡർ ഫവാദ് ഷുക്കറിനെയും ഇസ്രായേൽ വധിച്ചിരുന്നു.

സെപ്തംബർ 17, 18 തീയതികളിൽ ലെബനനിൽ പെട്ടെന്ന് പേജറുകളും വാക്കി-ടോക്കികളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊട്ടിത്തെറിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ പുതിയ റൗണ്ട് സംഘർഷം ആരംഭിച്ചു. നിരവധി ഹിസ്ബുള്ള ഭീകരർ ഉൾപ്പെടെ 39 ഓളം പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന് പിന്നിൽ ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദാണെന്നും പറയപ്പെടുന്നു.

സെപ്റ്റംബറിൽ, ഓപ്പറേഷൻസ് മേധാവി ഇബ്രാഹിം അകിൽ, റദ്‌വാന്റെ ട്രെയിനിംഗ് ചീഫ് അഹമ്മദ് വഹാബി, സതേൺ ഫ്രണ്ട് കമാൻഡർ അലി കറാക്കി, ഒടുവിൽ ഹിസ്ബുള്ള തലവൻ നസ്‌റല്ല എന്നിവരെ വ്യോമാക്രമണം വഴി ഇല്ലാതാക്കി.

. ആയിരക്കണക്കിന് ഇസ്രായേലി പൗരന്മാരുടെയും വിദേശ പൗരന്മാരുടെയും കൊലപാതകത്തിന് ഉത്തരവാദി നസ്രല്ലയായായിരുന്നുവെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞത് . ‘ ആയിരക്കണക്കിന് ഇസ്രായേലികളുടെയും മറ്റ് ജനങ്ങളുടെയും ജീവന് നസ്രല്ല ഭീഷണിയായിരുന്നു. ഞാൻ നമ്മുടെ ശത്രുക്കളോട് പറയുന്നു – ഞങ്ങൾ ശക്തരും ദൃഢനിശ്ചയമുള്ളവരുമാണ്. . ഇത് മാറ്റത്തിന്റെ കാലമാണ്.‘ അദ്ദേഹം പറഞ്ഞു.

അതേസമയം നസ്രല്ലയ്‌ക്ക് പിൻ ഗാമിയായി ഹാഷിം സഫീദ്ദീൻ ഹിസ്ബുള്ളയുടെ തലപ്പത്ത് വന്നേക്കും .. 2017ൽ തന്നെ സഫിദ്ദീനെ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

 

Tags: deathisrayelHizbullanasrallamozad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ശിക്ഷിക്കണം ; ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്താംബുൾ മസ്ജിദിൽ ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്‌സ പള്ളി സംരക്ഷിക്കണമെന്നും ആവശ്യം

India

35,000 അടി ഉയരത്തില്‍ പറന്നെത്തും ; പുൽവാമയ്‌ക്ക് പക വീട്ടാൻ ഇന്ത്യയ്‌ക്ക് ഹെറോൺ ഡ്രോൺ നൽകാമെന്ന് പറഞ്ഞ ഇസ്രായേൽ : ഇന്ന് ഇറാനെ ആക്രമിക്കാനും ഹെറോൺ

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

World

ജിഹാദിസ്റ്റ് ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രായേൽ സൈന്യം ; ലെബനനിലെ ഒളിത്താവളങ്ങൾ ഗാസ പോലെയാക്കുമെന്ന് ഇസ്രായേൽ

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.