Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നതിന് ആയിരം രൂപ ലഭിച്ചിരുന്നെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; ‘ദിവസം രണ്ട് മൂന്ന് മണിക്കൂര്‍ കല്ലെറിയും’

കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നതിന് മണിക്കൂറിന് ആയിരം രൂപ ലഭിച്ചിരുന്നുവെന്ന് കശ്മീരിലെ യുവാവിന്റെ വെളിപ്പെടുത്തല്‍. അന്ന് ദിവസേന രണ്ടോ മൂന്നോ മണിക്കൂര്‍ കല്ലെറിയുമായിരുന്നുവെന്നും യുവാവ്. മാധ്യമപ്രവര്‍ത്തക അദിതി ത്യാഗിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 11:00 pm IST
in India
കശ്മീരില്‍ യുവാക്കള്‍ കല്ലെറിയുന്നു (ഇടത്ത്) കശ്മീരില്‍ കല്ലെറിയുന്നതിന് യുവാക്കള്‍ക്ക് ആയിരം രൂപ വീതം ലഭിക്കുമായിരുന്നെന്ന് വെളിപ്പെടുത്തുന്ന യുവാവ് (വലത്ത്)

കശ്മീരില്‍ യുവാക്കള്‍ കല്ലെറിയുന്നു (ഇടത്ത്) കശ്മീരില്‍ കല്ലെറിയുന്നതിന് യുവാക്കള്‍ക്ക് ആയിരം രൂപ വീതം ലഭിക്കുമായിരുന്നെന്ന് വെളിപ്പെടുത്തുന്ന യുവാവ് (വലത്ത്)

ശ്രീനഗര്‍:: കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നതിന് ആയിരം രൂപ ലഭിച്ചിരുന്നുവെന്ന് കശ്മീരിലെ യുവാവിന്റെ വെളിപ്പെടുത്തല്‍. അന്ന് ദിവസേന രണ്ടോ മൂന്നോ മണിക്കൂര്‍ കല്ലെറിയുമായിരുന്നുവെന്നും യുവാവ്. മാധ്യമപ്രവര്‍ത്തക അദിതി ത്യാഗിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.

മാധ്യമപ്രവര്‍ത്തക അദിതി ത്യാഗി കശ്മീരിലെ യുവാവുമായി നടത്തിയ അഭിമുഖം:

"कहीं 500, कहीं 300 कहीं 1000, सब लड़कों को मिलता था कि पत्थर फेंको"
ये आमिर बट्ट है पत्थरबाज़ी करते थे, अब 'पत्थरनॉमिक्स' के राज़ खोलते हुए और नेता प्रोपेगैंडा चलाते रहे कि कश्मीरी पर बड़ा जुल्म हो रहा है pic.twitter.com/sdovb7F23O

— aditi tyagi (@aditi_tyagi) September 29, 2024

“അന്ന് കശ്മീരിലെ ഏതാണ്ട് എല്ലാ യുവാക്കളും തീവ്രവാദികളെ തെരഞ്ഞെത്തുന്ന സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു ഇതിന് പണവും യുവാക്കള്‍ക്ക് കിട്ടിയിരുന്നു.”- യുവാവ് പറഞ്ഞു.

“പക്ഷെ 2019ന് ശേഷം കല്ലേറ് അവസാനിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുമാറ്റിയ ശേഷം കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. അതോടെയാണ് കല്ലേറ് അവസാനിപ്പിച്ചത്.”- യുവാവ് പറയുന്നു.

2019 ആഗസ്ത് അഞ്ചിനാണ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയത്. 370ാം വകുപ്പ് എടുത്തുമാറ്റിയതോടെ സൈന്യത്തിന്റെ വിന്യാസം ശക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ സൂരക്ഷ വര്‍ധിപ്പിച്ചു. “പണ്ട് സുരക്ഷ സംബന്ധിച്ച് റിസ്ക് അധികമായിരുന്നു. എന്നാല്‍ 2019ന് ശേഷം സുരക്ഷയെ സംബന്ധിച്ചുള്ള റിസ്ക് ജനങ്ങള്‍ക്കിടയില്‍ ഇല്ലാതായി”.-യുവാവ് പറയുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം കശ്മീരില്‍ സുരക്ഷ ശക്തമായെന്നും കല്ലേറ് ഇല്ലാതായെന്നും വെളിപ്പെടുത്തുന്നതായിരുന്നു ഈ വീഡിയോ.

Tags: KashmirStonepeltingKashmiriyouthArticle370
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ബിസിനസ് മെച്ചപ്പെടും , അവധിക്കാലത്ത് വീടുകളിൽ എത്താനാകും ‘ : മോദി സർക്കാർ കശ്മീരിനെ എത്തിക്കുന്നത് സുവർണ്ണ കാലത്തിലേയ്‌ക്ക് ; നന്ദി പറഞ്ഞ് കശ്മീരികൾ

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)
India

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

Kerala

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

News

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

News

മഹാ റാണാ പ്രതാപിന്റെ ജയന്തി ആഘോഷത്തിൽ കല്ലേറ്; യുപിയിലെ ഹാപൂരിൽ സംഘർഷം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.