Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി ആദിത്യനാഥിനെ കുടുക്കാ‍ന്‍ കള്ളക്കഥ മെനഞ്ഞ ക്രിക്കറ്റ് ഭ്രാന്തനായ റാബി ഉള്‍ ഇസ്ലാം എന്ന ബംഗ്ലാദേശി യുവാവ്; ബംഗ്ലാദേശിലേക്ക് തിരിച്ചയച്ച് യുപി

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിനിടയില്‍ ബംഗ്ലാദേശ് മുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രദേശിലുള്ളവര്‍ തന്നെ തല്ലിച്ചതച്ചെന്ന കള്ളക്കഥ മെനഞ്ഞ ബംഗ്ലാദേശ് യുവാവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തിരിച്ചയച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ബംഗ്ലാദേശിയായ ക്രിക്കറ്റ് ഭ്രാന്തനായ ടൈഗര്‍ റോബി എന്ന് വിളിക്കപ്പെടുന്ന റാബി ഉള്‍ ഇസ്ലാമിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 08:00 pm IST
in India
ബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം വിളിച്ചതിന് യുപിയിലെ കാണ്‍പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യോഗിയുടെ ഹിന്ദുഭ്രാന്തന്‍മാര്‍ തല്ലിച്ചതച്ചെന്ന കള്ളക്കഥ ചമച്ച റാബി ഉള്‍ ഇസ്ലാം എന്ന ബംഗ്ലാദേശ് യുവാവ് അവശത അഭിനയിക്കുന്നു (ഇടത്ത്)

ബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം വിളിച്ചതിന് യുപിയിലെ കാണ്‍പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യോഗിയുടെ ഹിന്ദുഭ്രാന്തന്‍മാര്‍ തല്ലിച്ചതച്ചെന്ന കള്ളക്കഥ ചമച്ച റാബി ഉള്‍ ഇസ്ലാം എന്ന ബംഗ്ലാദേശ് യുവാവ് അവശത അഭിനയിക്കുന്നു (ഇടത്ത്)

ലഖ്നൗ: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിനിടയില്‍ ബംഗ്ലാദേശ് മുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രദേശിലുള്ളവര്‍ തന്നെ തല്ലിച്ചതച്ചെന്ന കള്ളക്കഥ മെനഞ്ഞ ബംഗ്ലാദേശ് യുവാവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തിരിച്ചയച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ബംഗ്ലാദേശിയായ ക്രിക്കറ്റ് ഭ്രാന്തനായ ടൈഗര്‍ റോബി എന്ന് വിളിക്കപ്പെടുന്ന റാബി ഉള്‍ ഇസ്ലാമിന്റെ ലക്ഷ്യം. യോഗി ആദിത്യനാഥും ഉത്തര്‍പ്രദേശുകാരും ഹിന്ദു ഭ്രാന്തരാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ടൈഗര്‍ റോബിയുടെ ലക്ഷ്യമെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

റാബി ഉള്‍ ഇസ്ലാം എന്ന ചെറുപ്പക്കാരന്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ എത്തിയത് മെഡിക്കല്‍ വിസയിലാണ്. ബംഗാളിലെ ഹൗറയില്‍ ചികിത്സിക്കാന്‍ എന്ന കാരണം പറഞ്ഞാണ് റാബി ഉള്‍ ഇസ്ലാം ഇന്ത്യയില്‍ എത്തിയത്. പക്ഷെ അദ്ദേഹം ചെന്നൈയിലും കാണ്‍പൂരിലും ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം കാണാന്‍ പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കളികാണുന്നതിനിടയില്‍ ബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രേദശിലെ യുവാക്കള്‍ തന്നെ മര്‍ദ്ദിച്ചവശനാക്കി എന്നാണ് ടൈഗര്‍ റോബി എന്ന റാബി ഉള്‍ ഇസ്ലാം കള്ളക്കഥ പറഞ്ഞത്.

യഥാര്‍ത്ഥ കഥ എന്ത്?
കാണ്‍പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അടച്ചുപൂട്ടിയ സി-ക്ലാസ് ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന ടൈഗര്‍ റോബിയുടെ വീഡിയോ കാണാമായിരുന്നു. എന്നാല്‍ വേണ്ടത്ര ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ടൈഗര്‍ റോബി ക്ഷീണം കൊണ്ട് തലചുറ്റിവീഴുകയായിരുന്നു. അഡീഷണല്‍ പൊലീസ് കമ്മീഷണറായ ഹരീഷ് ചാന്ദര്‍ പറഞ്ഞത് പൊലീസ് ചോദ്യം ചെയ്യുന്നതിന് മുന്‍പ് തന്നെ ടൈഗര്‍ റോബി അബോധാവസ്ഥയിലായെന്നാണ്. ഉടനെ അയാളെ റീജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഡിയത്തില്‍ വെച്ച് ബംഗ്ലാദേശ് അനകൂലമുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രദേശിലെ യുവാക്കള്‍ തന്നെ മര്‍ദ്ദിച്ചതിനാലാണ് ബോധം കെട്ടതെന്നായിരുന്നു ടൈഗര്‍ റോബി പ്രചരിപ്പിച്ച കള്ളക്കഥ. എന്നാല്‍ പിന്നീട് ആശുപത്രിക്കിടക്കയില്‍ ബോധം വന്നതിനെ തുടര്‍ന്ന് താന്‍ നേരത്തെ നുണ പറഞ്ഞതാണെന്ന് ടൈഗര്‍ റോബി സമ്മതിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ടൈഗര്‍ റോബിയെ തിരിച്ചയച്ചു; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദി പറഞ്ഞ് ടൈഗര്‍ റോബി
ബോധം തിരിച്ചുകിട്ടുകയും ആരോഗ്യാവസ്ഥ മെച്ചപ്പെടുകയും ചെയ്തതോടെ ആശുപത്രിയ്‌ക്കടുത്തുള്ള ചകേരി എയര്‍പോര്‍ട്ടിലേക്ക് ടൈഗര്‍ റോബിയെ കൊണ്ടുപോവുകയായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അധികൃതര്‍. പൊലീസ് അകമ്പടിയോടെ ടൈഗര്‍ റോബിയെ ദല്‍ഹിയില്‍ കൊണ്ടുപോയി. അവിടെ നിന്നും നേരെ ബംഗ്ലാദേശിലേക്ക് അയയ്‌ക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ റീല്‍ പ്രചരിപ്പിക്കാന്‍ റോബിയുടെ ശ്രമം ലക്ഷ്യം യോഗിയുടെ പ്രതിച്ഛായ തകര്‍ക്കല്‍

പണ്ട് മോദി വിരുദ്ധ എന്‍ജിഒകളുടെ ഗൂഢപദ്ധതി പോലെ ഒന്നാണ് ടൈഗര്‍ റോബിയുടെ കഥയിലൂടെ വെളിവാകുന്നത്. മോദിയുടെയും യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കുന്നതിലൂടെ മോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്തുക എന്നത് എക്കാലത്തും ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ എന്‍ജിഒകളുടെ ഗൂഢപദ്ധതിയാണ്. അതുപോലെ ഒരു സമൂഹമാധ്യമത്തിന് ആവശ്യമായ റീല്‍ ആണ് ടൈഗര്‍ റോബി എന്ന് വിളിക്കപ്പെടുന്ന ബംഗ്ലാദേശ് യുവാവായ റാബി ഉള്‍ ഇസ്ലാം സൃഷ്ടിച്ചത്. യോഗി ആദിത്യനാഥിനെയും ഉത്തര്‍പ്രദേശിലെ യുവാക്കളെയും ഹിന്ദു ഭ്രാന്തരായി അവതരിപ്പിക്കുകയായിരുന്നു ടൈഗര്‍ റോബിയുടെ ലക്ഷ്യം. ഏതെങ്കിലും സംഘടനകളുടെ രഹസ്യ അജണ്ട നടപ്പാക്കാനാണോ ടൈഗര്‍ റോബി ഇന്ത്യയില്‍ എത്തിയത് എനനേ ഇനി അറിയാനുള്ളൂ.

വാസ്തവത്തില്‍ രോഗം മൂര്‍ച്ഛിച്ചതിനാലാണ് ടൈഗര്‍ റോബി അവശനിലയിലായത്. എന്നാല്‍ ബംഗ്ലാദേശ് അനുകൂലമുദ്രാവാക്യം വിളിച്ചതിന് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശിലെ ചെറുപ്പക്കാര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തന്നെ മര്‍ദ്ദിച്ചവശനാക്കി എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്. തല്ലുകൊണ്ടിട്ടല്ല, സ്വാഭാവികമായും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ടൈഗര്‍ റോബി അവശനായതെന്നാണ് പൊലീസ് കണ്ടെത്തിയത്.

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കള്ള അജണ്ടയുമായി നിരവധിപേര്‍?

നിരവധി പേര്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ പല രഹസ്യപദ്ധതിയുമായി എത്തിച്ചേരുകയാണ്. ഇവരെ ഇന്ത്യയില്‍ എത്തിക്കാന്‍ ചില പ്രതിപക്ഷപാര്‍ട്ടി ഏജന്‍റുമാരും തീവ്രവാദസംഘടനകളും സഹായം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ പോണ്‍ സ്റ്റാറായ യുവതിയെ മഹാരാഷ്‌ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു പേര്‍ സ്വീകരിച്ച് കൃത്രിമ തിരിച്ചറിയില്‍ രേഖകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. ഇത്തരത്തില്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചുകൊടുക്കാനും ഇവിടെ ആളുകള്‍ ഉണ്ട്.

Tags: IndiaBangladeshcricketBangladeshYogiadityanathRabiUlIslamTigerRobiHindufanaticsCricketfanaticIndvsBan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.