Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യോഗി ആദിത്യനാഥിനെ കുടുക്കാ‍ന്‍ കള്ളക്കഥ മെനഞ്ഞ ക്രിക്കറ്റ് ഭ്രാന്തനായ റാബി ഉള്‍ ഇസ്ലാം എന്ന ബംഗ്ലാദേശി യുവാവ്; ബംഗ്ലാദേശിലേക്ക് തിരിച്ചയച്ച് യുപി

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിനിടയില്‍ ബംഗ്ലാദേശ് മുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രദേശിലുള്ളവര്‍ തന്നെ തല്ലിച്ചതച്ചെന്ന കള്ളക്കഥ മെനഞ്ഞ ബംഗ്ലാദേശ് യുവാവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തിരിച്ചയച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ബംഗ്ലാദേശിയായ ക്രിക്കറ്റ് ഭ്രാന്തനായ ടൈഗര്‍ റോബി എന്ന് വിളിക്കപ്പെടുന്ന റാബി ഉള്‍ ഇസ്ലാമിന്റെ ലക്ഷ്യം.

Janmabhumi Online by Janmabhumi Online
Sep 29, 2024, 08:00 pm IST
in India
ബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം വിളിച്ചതിന് യുപിയിലെ കാണ്‍പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യോഗിയുടെ ഹിന്ദുഭ്രാന്തന്‍മാര്‍ തല്ലിച്ചതച്ചെന്ന കള്ളക്കഥ ചമച്ച റാബി ഉള്‍ ഇസ്ലാം എന്ന ബംഗ്ലാദേശ് യുവാവ് അവശത അഭിനയിക്കുന്നു (ഇടത്ത്)

ബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം വിളിച്ചതിന് യുപിയിലെ കാണ്‍പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യോഗിയുടെ ഹിന്ദുഭ്രാന്തന്‍മാര്‍ തല്ലിച്ചതച്ചെന്ന കള്ളക്കഥ ചമച്ച റാബി ഉള്‍ ഇസ്ലാം എന്ന ബംഗ്ലാദേശ് യുവാവ് അവശത അഭിനയിക്കുന്നു (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിനിടയില്‍ ബംഗ്ലാദേശ് മുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രദേശിലുള്ളവര്‍ തന്നെ തല്ലിച്ചതച്ചെന്ന കള്ളക്കഥ മെനഞ്ഞ ബംഗ്ലാദേശ് യുവാവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തിരിച്ചയച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ബംഗ്ലാദേശിയായ ക്രിക്കറ്റ് ഭ്രാന്തനായ ടൈഗര്‍ റോബി എന്ന് വിളിക്കപ്പെടുന്ന റാബി ഉള്‍ ഇസ്ലാമിന്റെ ലക്ഷ്യം. യോഗി ആദിത്യനാഥും ഉത്തര്‍പ്രദേശുകാരും ഹിന്ദു ഭ്രാന്തരാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ടൈഗര്‍ റോബിയുടെ ലക്ഷ്യമെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

റാബി ഉള്‍ ഇസ്ലാം എന്ന ചെറുപ്പക്കാരന്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ എത്തിയത് മെഡിക്കല്‍ വിസയിലാണ്. ബംഗാളിലെ ഹൗറയില്‍ ചികിത്സിക്കാന്‍ എന്ന കാരണം പറഞ്ഞാണ് റാബി ഉള്‍ ഇസ്ലാം ഇന്ത്യയില്‍ എത്തിയത്. പക്ഷെ അദ്ദേഹം ചെന്നൈയിലും കാണ്‍പൂരിലും ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം കാണാന്‍ പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കളികാണുന്നതിനിടയില്‍ ബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രേദശിലെ യുവാക്കള്‍ തന്നെ മര്‍ദ്ദിച്ചവശനാക്കി എന്നാണ് ടൈഗര്‍ റോബി എന്ന റാബി ഉള്‍ ഇസ്ലാം കള്ളക്കഥ പറഞ്ഞത്.

യഥാര്‍ത്ഥ കഥ എന്ത്?
കാണ്‍പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അടച്ചുപൂട്ടിയ സി-ക്ലാസ് ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന ടൈഗര്‍ റോബിയുടെ വീഡിയോ കാണാമായിരുന്നു. എന്നാല്‍ വേണ്ടത്ര ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ടൈഗര്‍ റോബി ക്ഷീണം കൊണ്ട് തലചുറ്റിവീഴുകയായിരുന്നു. അഡീഷണല്‍ പൊലീസ് കമ്മീഷണറായ ഹരീഷ് ചാന്ദര്‍ പറഞ്ഞത് പൊലീസ് ചോദ്യം ചെയ്യുന്നതിന് മുന്‍പ് തന്നെ ടൈഗര്‍ റോബി അബോധാവസ്ഥയിലായെന്നാണ്. ഉടനെ അയാളെ റീജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഡിയത്തില്‍ വെച്ച് ബംഗ്ലാദേശ് അനകൂലമുദ്രാവാക്യം വിളിച്ചതിന് ഉത്തര്‍പ്രദേശിലെ യുവാക്കള്‍ തന്നെ മര്‍ദ്ദിച്ചതിനാലാണ് ബോധം കെട്ടതെന്നായിരുന്നു ടൈഗര്‍ റോബി പ്രചരിപ്പിച്ച കള്ളക്കഥ. എന്നാല്‍ പിന്നീട് ആശുപത്രിക്കിടക്കയില്‍ ബോധം വന്നതിനെ തുടര്‍ന്ന് താന്‍ നേരത്തെ നുണ പറഞ്ഞതാണെന്ന് ടൈഗര്‍ റോബി സമ്മതിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ടൈഗര്‍ റോബിയെ തിരിച്ചയച്ചു; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദി പറഞ്ഞ് ടൈഗര്‍ റോബി
ബോധം തിരിച്ചുകിട്ടുകയും ആരോഗ്യാവസ്ഥ മെച്ചപ്പെടുകയും ചെയ്തതോടെ ആശുപത്രിയ്‌ക്കടുത്തുള്ള ചകേരി എയര്‍പോര്‍ട്ടിലേക്ക് ടൈഗര്‍ റോബിയെ കൊണ്ടുപോവുകയായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അധികൃതര്‍. പൊലീസ് അകമ്പടിയോടെ ടൈഗര്‍ റോബിയെ ദല്‍ഹിയില്‍ കൊണ്ടുപോയി. അവിടെ നിന്നും നേരെ ബംഗ്ലാദേശിലേക്ക് അയയ്‌ക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ റീല്‍ പ്രചരിപ്പിക്കാന്‍ റോബിയുടെ ശ്രമം ലക്ഷ്യം യോഗിയുടെ പ്രതിച്ഛായ തകര്‍ക്കല്‍

പണ്ട് മോദി വിരുദ്ധ എന്‍ജിഒകളുടെ ഗൂഢപദ്ധതി പോലെ ഒന്നാണ് ടൈഗര്‍ റോബിയുടെ കഥയിലൂടെ വെളിവാകുന്നത്. മോദിയുടെയും യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കുന്നതിലൂടെ മോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്തുക എന്നത് എക്കാലത്തും ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ എന്‍ജിഒകളുടെ ഗൂഢപദ്ധതിയാണ്. അതുപോലെ ഒരു സമൂഹമാധ്യമത്തിന് ആവശ്യമായ റീല്‍ ആണ് ടൈഗര്‍ റോബി എന്ന് വിളിക്കപ്പെടുന്ന ബംഗ്ലാദേശ് യുവാവായ റാബി ഉള്‍ ഇസ്ലാം സൃഷ്ടിച്ചത്. യോഗി ആദിത്യനാഥിനെയും ഉത്തര്‍പ്രദേശിലെ യുവാക്കളെയും ഹിന്ദു ഭ്രാന്തരായി അവതരിപ്പിക്കുകയായിരുന്നു ടൈഗര്‍ റോബിയുടെ ലക്ഷ്യം. ഏതെങ്കിലും സംഘടനകളുടെ രഹസ്യ അജണ്ട നടപ്പാക്കാനാണോ ടൈഗര്‍ റോബി ഇന്ത്യയില്‍ എത്തിയത് എനനേ ഇനി അറിയാനുള്ളൂ.

വാസ്തവത്തില്‍ രോഗം മൂര്‍ച്ഛിച്ചതിനാലാണ് ടൈഗര്‍ റോബി അവശനിലയിലായത്. എന്നാല്‍ ബംഗ്ലാദേശ് അനുകൂലമുദ്രാവാക്യം വിളിച്ചതിന് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശിലെ ചെറുപ്പക്കാര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തന്നെ മര്‍ദ്ദിച്ചവശനാക്കി എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്. തല്ലുകൊണ്ടിട്ടല്ല, സ്വാഭാവികമായും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ടൈഗര്‍ റോബി അവശനായതെന്നാണ് പൊലീസ് കണ്ടെത്തിയത്.

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കള്ള അജണ്ടയുമായി നിരവധിപേര്‍?

നിരവധി പേര്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ പല രഹസ്യപദ്ധതിയുമായി എത്തിച്ചേരുകയാണ്. ഇവരെ ഇന്ത്യയില്‍ എത്തിക്കാന്‍ ചില പ്രതിപക്ഷപാര്‍ട്ടി ഏജന്‍റുമാരും തീവ്രവാദസംഘടനകളും സഹായം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ പോണ്‍ സ്റ്റാറായ യുവതിയെ മഹാരാഷ്‌ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു പേര്‍ സ്വീകരിച്ച് കൃത്രിമ തിരിച്ചറിയില്‍ രേഖകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. ഇത്തരത്തില്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചുകൊടുക്കാനും ഇവിടെ ആളുകള്‍ ഉണ്ട്.

Tags: #TigerRobi#Hindufanatics#Cricketfanatic#IndvsBan#IndiaBangladeshcricketBangladesh#Yogiadityanath#RabiUlIslam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ രബീന്ദ്രനാഥ ടാഗോറിന്റെ പൂർവിക ഭവനം തല്ലിത്തകർത്ത് അക്രമികൾ : മഹത്തായ പല കൃതികളും രചിച്ചത് ഈ ഭവനത്തിൽ വച്ച്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)
Kerala

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

World

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)
India

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

World

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ വായ്പ എടുക്കുന്നു

‘ശ്രീരാമനെ അറിയില്ല’: ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണെങ്കിൽ എത്രയോ തീവ്രവാദികൾ അള്ളാഹു അക്ബർ പറയുന്നു.

കോട്ടയത്ത് വയോധികന്‍ കുത്തേറ്റു മരിച്ചു

സ്റ്റാലിന്‍ (വലത്ത്) യോഗി ആദിത്യനാഥ് (ഇടത്ത്) പവന്‍ കല്യാണ്‍ (നടുവില്‍)

തമിഴ്നാടിലെ മുരുകന്‍ ഉത്സവം; 27 രാജ്യങ്ങളില്‍ നിന്നും മുരുകഭക്തര്‍ ; യോഗിയും പവന്‍ കല്യാണും എത്തും; ഉറക്കം നഷ്ടപ്പെട്ട് ഡിഎംകെ സര്‍ക്കാര്‍

പത്തനംതിട്ടയില്‍ നവജാത ശിശു കൊല്ലപ്പെട്ട സംഭവം: മാതാവിനെതിരെ കൊലക്കുറ്റം ചുമത്തും

ഖമേനിയെ തൊട്ടാൽ കളി മാറും ; കുഴപ്പങ്ങൾ ഉണ്ടാകും ; ഇറാഖിലെ ഷിയ പുരോഹിതൻ ആയത്തുള്ള അലി സിസ്താനിയുടെ മുന്നറിയിപ്പ്

കാറിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്: അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍വാഹന വകുപ്പ്

ഇസ്ലാം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് മുഹമ്മദ് കരീം ; ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതം ഹിന്ദുമതമാണെന്നും കരീം

കൊട്ടാരക്കരയില്‍ ട്രാന്‍സ്ജെന്റേഴ്സും പൊലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി, നിരവധി പൊലീസുകാര്‍ക്ക് പരിക്ക്

പുഷ്കർ സിംഗ് ധാമിയുടെ പ്രത്യേക നിർദ്ദേശം : ഹരിദ്വാറിൽ 85 അനധികൃത മദ്രസകൾ അടച്ചു പൂട്ടി സീൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies