Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനിൽ മതനിന്ദ കേസില്‍ ക്രിസ്ത്യന്‍ സ്ത്രീയെ വധശിക്ഷയ്‌ക്ക് വിധിച്ചു; . നാല് കുട്ടികളുടെ അമ്മ

പാകിസ്ഥാനിൽ മതനിന്ദ കേസില്‍ ക്രിസ്ത്യന്‍ സ്ത്രീയെ വധശിക്ഷയ്‌ക്ക് വിധിച്ചു; . നാല് കുട്ടികളുടെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 10:31 am IST
in World

കറാച്ചി: പാകിസ്ഥാനിലെ കോടതി മതനിന്ദ കേസില്‍ ഒരു ക്രിസ്ത്യന്‍ സ്ത്രീയെ വധശിക്ഷയ്‌ക്ക് വിധിച്ചു.2020 സെപ്റ്റംബറില്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇസ്‌ലാമിന്റെ പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പങ്കുവെച്ചതിന് ഷൗട്ട കരണിനെയാണ് കൊല്ലാന്‍ കോടതി ഉത്തരവിട്ടത്. ഇതിന് പുറമെ ഏഴ് വര്‍ഷം തടവും ആയിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

നാല് കുട്ടികളുടെ അമ്മയായ കരണ്‍ ജാമ്യം തേടിയിരുന്നു. എന്നാല്‍ വിചാരണ കോടതിയിലും ഇസ്ലാമാബാദ് ഹൈക്കോടതിയിലും അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്.
വിധി വന്ന് 30 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ജഡ്ജി ഉത്തരവില്‍ പറഞ്ഞു. പ്രവാചകനെയും ഇസ്ലാം മതത്തെയും അപമാനിച്ച കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ ക്രിസ്ത്യന്‍ വനിതയാണ് കരണ്‍.
നേരത്തെ, മതനിന്ദ കുറ്റത്തിന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ആസിയ ബീബിയെ എട്ട് വര്‍ഷത്തോളം ജയിലില്‍ അടച്ചിരുന്നു, എന്നാല്‍ പാകിസ്ഥാന്‍ സുപ്രീം കോടതി 2018 ഒക്ടോബറില്‍ അവരെ കുറ്റവിമുക്തയാക്കി.കുറ്റവിമുക്തയായതിന് ശേഷം ബീബി കുടുംബത്തോടൊപ്പം കാനഡയിലേക്ക് താമസം മാറി.

സിന്ധ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ഒരു ഡോക്ടറെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പൊലീസ് വെടിവെച്ചുകൊന്നു. ഒരാഴ്ചയ്‌ക്കിടെ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനെതിരെ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ കടുത്ത വിമര്‍ശനമുയര്‍ത്തി.സിന്ധിലെ ഉമര്‍കോട്ട് ജില്ലയില്‍ ഡോ. ഷാനവാസ് കന്‍ഭറാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിന്റെ പ്രവാചകന്‍ മുഹമ്മദിനെ അപമാനിച്ചതിനും മതനിന്ദാപരമായ ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും ആക്ഷേപം നേരിട്ട കന്‍ഭര്‍ ഒളിവില്‍ പോയിരുന്നു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ പോലീസ് വെടിവെയ്‌ക്കുകയായിരുന്നു.
1980 കളില്‍ മുന്‍ സൈനിക ഭരണാധികാരി സിയാ വുള്‍ ഹഖാണ് മതനിന്ദ നിയമം കൊണ്ടുവന്നത്. മതനിന്ദ കുറ്റം ചുമത്തപ്പെട്ടവരെ പലപ്പോഴും തീവ്രവാദികള്‍ ലക്ഷ്യമിടുന്നു. 1994 നും 2023 നും ഇടയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മതനിന്ദ ആരോപിച്ച് 94 പേര്‍ കൊല്ലപ്പെട്ടു. ഈ വർഷം ജനുവരി മുതൽ പാക്കിസ്ഥാനിലുടനീളം മതനിന്ദ ആരോപിച്ച് ഏഴുപേരെങ്കിലും വ്യക്തികളോ ജനക്കൂട്ടമോ കൊലപ്പെടുത്തിയിട്ടുണ്ട്.

Tags: pakistanDeath sentencewomanislamHuman rightsprophetblasphemy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.