Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്ന് ബെസ്റ്റ് ആക്ടർ കിട്ടിയ ലാലേട്ടനെ ഇടിക്കാൻ ആളുകൾ കാത്തു നിന്നു; പ്രിയദർശനായിരുന്നു പ്രധാന വില്ലൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 06:59 pm IST
in Entertainment

മോഹൻലാൽ- സുരേഷ് കുമാർ-പ്രയദർശൻ ഇവർ മൂന്ന് പേരും കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തുക്കളാണ്. മലയാള സിനിമയിലേക്ക് എത്തിയതും പിന്നീട് സിനിമയുടെ വിവധ തലങ്ങളിൽ പ്രശസ്തയാവരുമാണ് ഇവർ. മോഹൻലാലിന്റെ വളർച്ചയിൽ ഇന്നും അഭിമാനത്തോടെ നോക്കിക്കാണുന്ന സുഹൃത്തുക്കൾ തന്നെയാണ് ഇരുവരും. മോഹൻലാലും നിർമ്മാതാവ് സുരേഷ് കുമാറും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. പ്രിയദർശൻ ഇരുവരുടേയും സീനിയറായിരുന്നു സ്കൂളിൽ. മൂന്ന് പേരും തിരുവനന്തപുരം മോഡൽ സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് മോഹൻലാലിന് പ്രിയദർശനുമായ പരിചയം ഉണ്ടായിരുന്നില്ല.

മോഡൽ സ്കൂളുമായി ലാലേട്ടനു ഇന്നും വലിയ ആത്മ ബന്ധമുണ്ട്. തിരുവനന്തപുരത്ത് പോകുമ്പോൾ എപ്പോഴും സ്കൂളിന്റെ മുന്നിലൂടെ പോകുവാൻ അദ്ദേ​ഹം ശ്രദ്ധിക്കാറുണ്ട്. ലാലേട്ടൻ സിനിമയിൽ എത്താൻ കാരണം സുരേഷ് കുമാറാണെന്ന് പലപ്പോഴായിട്ട് പറഞ്ഞിട്ടുണ്ട്. നവോദയയിലേക്ക് ലാലേട്ടന്റെ ചിത്രങ്ങൾ അയച്ച് കൊടുത്തത് സുരേഷ്കുമാറായിരുന്നു. കൂട്ടുകാർക്കിടയിലെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാലും പ്രിയദർശനും സുരേഷ്കുമാരും ജനം ടിവിയിലൂടെ സംസാരിക്കുന്നു

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുന്നത്. അന്ന് പത്താം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. അന്ന് വരെ പത്താ ക്ലാസിൽ പഠിക്കുന്നയാൾക്കാണ് ബെസ്റ്റ് ആക്ടർ കിട്ടിയിരുന്നത്. അഞ്ചിൽ പഠിക്കുന്ന എനിക്ക് കിട്ടിയപ്പോൾ വലിയ പ്രശ്നം ആയിരുന്നു. എന്നെ ആരൊക്കെയോ ഇടിക്കാൻ തയ്യാറായി നിന്നിരുന്നു. ആ നാടകത്തിന്റെ ടീച്ചർ മണിയൻ പിള്ള രാജു ആയിരുന്നു. 90 വയസ്സുള്ള അപ്പൂപ്പന്റെ വേഷമായിരുന്നു അവതരിപ്പിച്ചത്. അത് സുരേഷിന്റെ അപ്പൂപ്പനെ നോക്കിയാണ് ചെയ്തത്.” ലാലേട്ടൻ പറഞ്ഞു

ഒരു വട്ടം ലാൽ നാടകം കളിക്കുന്നതു കണ്ടിട്ട് ഞാനും നാടകം കളിക്കാൻ നോക്കി. അവസാനം ആ നാടകം പൊട്ടി പിള്ളേരെല്ലാം കൂവാൻ തുടങ്ങി. അതിൽ എന്നെ കുത്തിക്കൊല്ലുന്ന സീൻ ആയിരുന്നു. മുട്ടയിൽ ചുവപ്പ് നിറം മിക്സ് ചെയ്ത് വെച്ചിരുന്നു. എന്നെ കുത്തുന്നു സമയത്ത് മുട്ടയും പൊട്ടണം. പക്ഷേ മുട്ട താഴെ വീണു, അതിനു പുറത്തേക്ക് ഞാനും വീണു. വൻ കൂവൽ ആയിരുന്നു. അതിനു ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് സിനിമയിൽ അഭിനയിക്കുന്നത്.” സുരേഷ് കുമാർ പറയുന്നു

തിരനോട്ടം എന്ന സിനിമയിലൂടെയാണ് ഇവർ മൂവരും സിനിമാ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത്. പ്രിയദർശന് സ്കൂൾ കാലം മുതലേ സിനിമയോട് കടുത്ത മോഹമുണ്ടായിരുന്നു. അപ്രതീക്ഷിതമായി തിരനോട്ടം എന്ന സിനിമ തുടങ്ങിയപ്പോൾ അവസാനം പ്രിയദർശനും ആ ചിത്രത്തിന്റെ ഭാ​ഗമായി. ഇവൻ വില്ലനാണ് എന്നാണ് പ്രിയദർശനെ കുറിച്ച് സുരേഷ് കുമാർ പറയുന്നത്. കാരണം തിരനോട്ടത്തിലേക്ക് അവസാനം എത്തുന്നത് സിനിമയെ കുറിച്ച് അറിവുണ്ടായിരുന്നു പ്രിയദർശനായിരുന്നു. “കോളേജിൽ പഠിക്കുമ്പോഴാണ് അശോക് കുമാർ സിനിമ എടുക്കാൻ വരുന്നത്. അന്ന് സിനിമയെ കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. 15 വയസിലാണ് ആ ചിത്രത്തിൽ അഭിനയിക്കുന്നത്.

നല്ലൊരു കഥയായിരുന്നു അത്. ആ സിനിമക്ക് സെൻസർ പ്രോബ്ലം ഉണ്ടായി. അറ്റിങ്ങൽ ഒരു തിയേറ്ററിൽ മാത്രമാണ് തിരനോട്ടം റിലീസ് ചെയ്തത്. കരൈതൊടാതലൈ എന്ന തമിഴ് സിനിമയാണ് പിന്നീട് ചെയ്തത്. ആ സിനിമയും റിലീസ് ചെയ്തില്ല. അന്ന് ഞാനും സുരേഷും ചേർന്നാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. അന്ന് സീറ്റൊന്നും ഉണ്ടായിരുന്നില്ല, ബാത്റൂമിന്റെ സൈഡിൽ ഇരുന്നായിരുന്നു പോയത്. അതൊന്നും ഒരു കഷ്ടപ്പാടായിട്ട് ഇതുവരെ തോന്നിയിട്ടില്ല. കാരണം ആ കഷ്ടപ്പാടുകളെല്ലാം ഞങ്ങൾ രസകരമായിട്ടാണ് കണ്ടത്.” മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്.

Tags: @MohanlalG Suresh KumarDirector Priyadarshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

New Release

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.