Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഎസിന്റെ ആരാധകനായ യെച്ചൂരി

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Sep 13, 2024, 12:03 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു യെച്ചൂരി. വിശാഖപട്ടണത്ത് നടന്ന സിപിഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് ജനറല്‍ സെക്രട്ടറിയായി യെച്ചൂരിയെ തെരഞ്ഞെടുത്തത്. 2018 ഹൈദ്രാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലും പദവി നിലനിര്‍ത്തി. ചിരകാലസുഹൃത്തായ പ്രകാശ് കാരാട്ടിനെ പോലെ യെച്ചൂരിയും മുന്നുവട്ടം പാര്‍ട്ടിയെ നയിച്ചു.

കോണ്‍ഗ്രസുമായുള്ള ചങ്ങാത്തവും രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്‌ട്രീയ കളികളുമായിരുന്നു അവസാന കാലഘട്ടങ്ങളിലൊക്കെ. മൂന്നു പതിറ്റാണ്ടിലധികം സിപിഎമ്മിന് ബംഗാളില്‍ അധികാരം നിലനിര്‍ത്തിയ ജ്യോതിബസുവിന് ശേഷം ആ പാര്‍ട്ടി ദുര്‍ബലമാകുന്ന കാഴ്ചയാണ് കണ്ടത്. ഏറ്റവും ഒടുവിലത്തെ ചിത്രം ദയനീയമായിരുന്നു. ബംഗാള്‍ നിയമസഭയില്‍ ഒരംഗത്തെപോലും ജയിപ്പിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥയാണ് യെച്ചൂരി നയിച്ച പാര്‍ട്ടിക്കുണ്ടായത്.

”ഉത്തമ കമ്യൂണിസ്റ്റുകാര്‍ ആരുമില്ല. എല്ലാവര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. പോരായ്മകളുമുണ്ട്. നല്ല കമ്യൂണിസ്റ്റ് എന്ന പ്രയോഗമാണ് ശരി. നല്ല കമ്യൂണിസ്റ്റാകാന്‍ ജീവിതം തന്ന പോരാട്ടമാക്കണം.” യെച്ചൂരിയുടെ വാക്കുകളാണിത്.
പാര്‍ട്ടിയില്‍ കേരളപക്ഷം പിടിമുറുക്കുന്നതില്‍ അതൃപ്തനായിരുന്നു യെച്ചൂരി. സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള എന്നാണെന്ന് കരുതേണ്ടെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. ജനങ്ങളോട് ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം നിര്‍ത്തണം. ജലത്തിലെ മത്സ്യത്തെപ്പോലെ കമ്യൂണിസ്റ്റുകാര്‍ ഇഴുകിചേരണമെന്നും പറയുകയുണ്ടായി.

കേരളത്തില്‍ വി.എസിന്റെ ആരാധകനാണ് യെച്ചൂരി. നാലുപതിറ്റാണ്ടത്തെ പരിചയമുണ്ട്. 29 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ടെങ്കിലും നല്ല ചേര്‍ച്ചയായിരുന്നു. 2016 ല്‍ പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചശേഷം കേരളത്തിലെ ഫിഡല്‍ കാസ്‌ട്രോ ആണ് വി.എസ്. എന്നായിരുന്നു യെച്ചൂരി പറഞ്ഞത്.

ഏറെ അടുപ്പമുള്ളവര്‍ യെച്ചൂരിയുടെ മുഴുവന്‍ പേര് പറയില്ല. സീതാറാം, അല്ലെങ്കില്‍ ബാബു എന്നേ വിളിക്കൂ. കാരാട്ടും യെച്ചൂരിയും ഇരട്ട കുട്ടികളെപോലെയായിരുന്നു. എം.വി.രാഘവന്റെ ബദല്‍ രേഖ പ്രശ്‌നം ചര്‍ച്ചയായപ്പോള്‍ ചരിത്രം തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. അതുപോലെ തന്നെ സംഭവിച്ചു. കുറഞ്ഞപക്ഷം ദേശീയതലത്തിലെങ്കിലും എം.വി.രാഘവന്റെ ലൈന്‍ അനുസരിച്ച് തന്നെ പാര്‍ട്ടിക്ക് നീങ്ങേണ്ടിവന്നു. ബംഗാളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു തിരിച്ചുവരവിന് പാര്‍ട്ടി കാര്യമായി ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല….

Tags: sitaram yechuryVS Achuthanandan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

Kerala

വിഎസ് അച്യുതാനന്ദൻ അതീവഗുരുതരാവസ്ഥയില്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടു

Kerala

മുൻ മുഖ്യമന്ത്രി വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം, ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട്

Kerala

വിഎസിന്റെ നില ഗുരുതരമായി തുടരുന്നു: ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിൽ ഡോക്ടർമാർ

Kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

പുതിയ വാര്‍ത്തകള്‍

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies