Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി.ഡി. സതീശന്‍ തൃശൂരിലെ വോട്ടര്‍മാരെ അവഹേളിക്കുന്നു: വി. മുരളീധരന്‍; പ്രതിപക്ഷ നേതാവിനോട് അഞ്ച് ചോദ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 12:24 am IST
in Kerala

തൃശൂര്‍: പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് പറയുന്ന വി.ഡി. സതീശന്‍, തൃശൂരിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവുമായ വി. മുരളീധരന്‍.

പി.വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് പിണറായി വിജയനെയും എഡിജിപിയെയും രക്ഷിക്കാനുള്ള പ്രതിപക്ഷനേതാവിന്റെ അജന്‍ഡയാണ് ആര്‍എസ്എസ് വിവാദത്തിന് പിന്നിലെന്ന് അദ്ദേഹംആരോപിച്ചു.

അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍, കസ്റ്റഡി കൊലപാതകം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം തുടങ്ങി ഗുരുതരമായവിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. മാസപ്പടിക്കേസിലേതുപോലെ പിണറായി വിജയനെ സംരക്ഷിക്കാനാണ് സതീശന്റെ ശ്രമമെന്നും മുരളീധരന്‍ തൃശൂരില്‍ ആരോപിച്ചു. പൂരത്തില്‍ കുഴപ്പങ്ങളുണ്ടായത് എങ്ങനെയെന്ന് അന്വേഷിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണം. എഡിജിപി എന്തിന് വന്നുവെന്ന് ആര്‍എസ്എസ് നേതൃത്വം പറയും.

ആര്‍എസ്എസിനെ ഇകഴ്‌ത്തുന്ന വി.സി സതീശന്‍ 2006ലും 2013ലും ആ സംഘടനയുടെ പരിപാടിയില്‍പങ്കെടുത്തിട്ടുണ്ട്. ശബരിമലയില്‍ ഹിന്ദു വിശ്വാസികള്‍ കണ്ണീരണിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന സതീശന്‍ ബിജെപിയെ ഹൈന്ദവ സ്‌നേഹം പഠിപ്പിക്കേണ്ടതില്ല. ശബരിമലയില്‍ ആചാരലംഘനത്തിന് പോലീസുകാരെ കാവലിട്ട പിണറായി വിജയനും ഗണപതി മിത്താണെന്ന് പ്രസംഗിക്കുന്ന ഷംസീറുമടങ്ങിയ സിപിഎം പൂരം കലക്കും. ഗുരുവായൂരപ്പനെ അവഹേളിച്ച കേരളത്തിലെ ഏക രാഷ്‌ട്രീയ നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകരയില്‍ നിന്ന് പേടിച്ചോടി തൃശൂരില്‍ വന്ന കെ. മുരളീധരനും, സ്വന്തംപഞ്ചായത്തില്‍പ്പോലും ലീഡ് ചെയ്യാന്‍ ശേഷിയില്ലാത്ത സുനില്‍കുമാറും തോറ്റുപോയത് എന്തുകൊണ്ടാണെന്ന് ആരോപണമുന്നയിക്കുന്നവര്‍ക്ക് തന്നെ പരിശോധിക്കാം. പ്രതിപക്ഷ നേതാവ് ഉത്തരം നല്‍കേണ്ട അഞ്ചുചോദ്യങ്ങളും വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തി.

1.തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 1275 ബൂത്തുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തായിരുന്നു. ഇതില്‍ 620 ഇടത്തെ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് നിങ്ങളുടെ സ്ഥാനാര്‍ഥി പാര്‍ട്ടി അന്വേഷണക്കമ്മിഷന് മുന്നില്‍ ആവശ്യം വച്ചില്ലേ? അവരെല്ലാം പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയവരാണോ?

2. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് തൃശൂരില്‍ മാത്രം സിറ്റിങ് എംപിക്ക് സീറ്റ് കൊടുക്കാതിരുന്നത്? അദ്ദേഹത്തിന്റെ ”പ്രവര്‍ത്തന മികവി”നെക്കുറിച്ച് അത്ര ബോധ്യമുണ്ടായിരുന്നതിനാലല്ലേ?

3. ഫലപ്രഖ്യാപനത്തിന് ശേഷം ഡിസിസി പ്രസിഡന്റിനെ മാറ്റിയത് എന്തിന്? ടി.എന്‍. പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചില്ലേ ? യൂത്ത്‌കോണ്‍ഗ്രസ് പരസ്യമായി രംഗത്ത് വന്നില്ലേ? മുരളീധരനെ കാലുവാരിയെന്ന് പറഞ്ഞില്ലേ?

4. ദേശീയനേതാക്കള്‍ തൃശൂരില്‍ പ്രചാരണത്തിന് വരാതിരുന്നത് ബോധപൂര്‍വമാമെന്ന് കെ. മുരളീധരന്‍ ആരോപിച്ചില്ലേ ? ആരാണ് നേതാക്കളെ അയക്കാതിരുന്നത് ? തീരുമാനമെടുത്തിരുന്നത് സതീശനല്ലേ ? ആരാണ് ശരിയായ ഗൂഢാലോചന നടത്തിയത്?

5. നിങ്ങളുടെ നേതാക്കള്‍ കാലുവാരിയെന്നാരോപിച്ച് പാര്‍ട്ടിയോഗത്തില്‍ പൊട്ടിത്തെറിച്ച കെ. മുരളീധരനെതിരെ നടപടിയെടുക്കാന്‍ തയാറാവാത്തത് എന്തായിരുന്നു? അദ്ദേഹം പറഞ്ഞത് ശരിയെന്ന് ബോധ്യമുണ്ടായതിനാലല്ലേ?

 

Tags: v.d satheesanOpposition LeaderV. MuralidharanThrissur voters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Article

ഇന്‍ഡി അഥവാ സ്ത്രീവിരുദ്ധ മുന്നണി

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

Kerala

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.