Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ബ്രാഹ്മണ രക്തമാണ് എന്റെ ജീനിലൂടെ ഓടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 09:40 am IST
in Article

ബ്രാഹ്മണ രക്തമാണ് എന്റെ ജീനിലൂടെ ഓടുന്നത്. അനുരാധ തിവാരി.. ഇക്കഴി ഞ്ഞ ശനിയാഴ്ച ഗുജറാത്തിലെ സൂററ്റി ൽ ഒരു പഠിക്കാൻ പണമില്ലാത്തതു കൊ ണ്ട് 19 വയസ്സുള്ള ഒരു ബ്രാഹ്മണ പെൺ കുട്ടി ആത്മഹത്യ ചെയ്തു. അങ്കക്ഷാ തിവാരി എന്നാണ് ആ കുട്ടിയുടെ പേര്. കുട്ടിയുടെ അച്ഛൻ ഒരു ചെറിയ പലചര ക്ക് കട നടത്തുന്നയാളാണ്. ഈ പെൺ കുട്ടിയുടെ അമ്മയുടെ ചികിത്സക്കായി ഒരു പാട് പണം ചിലവായത് കാരണം പിതാവിന് ഈ കുട്ടിയെ പഠിപ്പിക്കാൻ പറ്റിയില്ല. ഈ വാർത്ത നിങ്ങൾ അറി ഞ്ഞോ ? ഇല്ല .. കാരണം ആ പെൺകുട്ടി ബ്രാഹ്മണ വിഭാഗത്തിൽ / ജനറൽ വിഭാഗത്തിൽ പെടുന്നതു കൊണ്ട് തന്നെ .. ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ 2.8 ലക്ഷം കോടി രൂപയാണ് വിദ്യാഭ്യാസ ത്തിനായി സംവരണ വിഭാഗങ്ങൾക്കാ യി മാറ്റി വച്ചത്.
ഈ വാർത്തയറിഞ്ഞ് ബാംഗ്ലൂരിലെ ഒരു കമ്പനി CEO യാ യ അനുരാധ തിവാരി തന്റെ വലതുകൈയ്യിലെ മസിൽ കാണി ച്ചു കൊണ്ട് ബ്രാഹ്മണ രക്തമാണ് എന്റെ ജീനിലൂടെ ഓടുന്നത് എന്നും കൂടാതെ One India one reservation എന്ന ഹാഷ് ടാഗുമായി സോഷ്യൽ മീഡിയയിലെത്തി.
ഹോ… ഉടൻ So Called മതേതരൻമാർ സട കുടഞ്ഞ് എണീറ്റ് ഈ CE0 യെ അപമാനിക്കാൻ തുടങ്ങി.. മനുസ്മൃതി തിരികെ കൊണ്ടുവരാനാണന്നും ബ്രാഹ്മ ണിക്കൽ ഹെജിമണി എന്നുമൊക്കെ പറഞ്ഞ് ആ കുട്ടിയെ അപമാനിച്ചു…
ഞാനൊന്നു ചോദിക്കട്ടെ? ബ്രാഹ്മണരാ യി ജനിച്ചു പോയാൽ അവരെ പട്ടിണി ക്കിട്ട് കൊല്ലണോ? അവർക്ക് കിട്ടേണ്ട അവകാശങ്ങൾ എല്ലാം നിങ്ങൾ തടഞ്ഞു. സിനിമയിൽ പോലും അവരെ നിങ്ങൾ കള്ളനായും തെമ്മാടിയായും മുദ്രകുത്തി (എന്നാൽ മൗലവിയേയും പള്ളിലച്ചനേയും സമാധാനത്തിന്റെ വെള്ളരിപ്രാവുകളായും ).
വസ്തുത കളെയും യഥാർത്ഥ ചരിത്ര ത്തെയും അടി സ്ഥാനമാക്കി നമുക്ക് സത്യം പരിശോധിക്കാം.
1. ഹിന്ദുമതത്തിൽ ബ്രാഹ്മണ സമുദായ ത്തി ൽപ്പെട്ട ഒരു ദൈവം പോലുമില്ല…
2. എല്ലാ ദൈവങ്ങളും പിന്നോക്ക ജാതി, ദളി തർ, ഗോത്രവർഗക്കാർ എന്നിവരിൽ നിന്നുള്ള വരാണ്. 33 കോടി ദേവതകൾ .. ചാത്തനും കരുംക്കുട്ടിയും വരെ ദൈവ ങ്ങൾ… ഇവരുടെ പൂജ നടത്തുന്നതോ ബ്രാഹ്മണർ.
3. ഹിന്ദുമതത്തിൽ ബ്രാഹ്മണർ ഒരിക്ക ലും ദൈവങ്ങൾ എന്ന ആശയം സൃഷ്ടി ച്ചിട്ടില്ല.
4. ഇന്ത്യ ഭരിച്ചിരുന്ന ഒറ്റ ബ്രാഹ്മണ രാജാ വ് പോലും ഉണ്ടായിരുന്നില്ല.
5. മറ്റുള്ളവരെ അടിച്ചമർത്താൻ അധി കാര സ്ഥാനങ്ങൾ ആവശ്യമാണ്. എന്നാൽ ബ്രാഹ്മണർ അധ്യാപകരും പണ്ഡിതന്മാരും പുരോഹിതന്മാരും ഉപദേശകരും ആയിരുന്നു.
6. മതപരമായ പ്രവർത്തനങ്ങൾ നിർ വഹി ക്കുന്ന ക്ഷേത്ര പുരോഹിത ജോലി ആയിരു ബ്രാഹ്മണന്റെ പരമ്പരാഗത തൊഴിൽ. ഭൂവുടമകൾ (ബ്രാഹ്മണര ല്ലാത്തവർ) നൽകിയ ഭിക്ഷ അല്ലങ്കിൽ ദക്ഷിണ (ദാനം) ആയിരുന്നു അവരുടെ ഏക വരുമാനം.
7. ബ്രാഹ്മണരുടെ മറ്റൊരു വിഭാഗം അധ്യാ പകരായിരുന്നു, അതും ശമ്പളമില്ലാതെ.
8. വേദസാഹിത്യം കൂടുതലും എഴുതിയത് ബ്രാഹ്മണരല്ലാത്തവരാണ്! ബ്രാഹ്മണർക്ക് ഉയർന്ന പദവി നൽകുന്ന ധർമ്മശാസ്ത്ര ത്തിലെ ഏറ്റവും ശക്തിയേറിയത് ഗ്രന്ഥമായ മനുസ്മൃതി എഴുതിയത് ഒരു ദളിതനാണ് (പച്ച മലയാളത്തിൽ പറഞ്ഞാൽ പറയർ എന്ന സമുദായ അംഗം). അതിൽ പറയുന്നത്
ബ്രാഹ്മണൻ എന്നാൽ ഒരു തൊഴിൽ (വർണ) യെന്നാണ്. ഒരു ജാതി അല്ല.
9. ഇനി സംസ്‌കൃതത്തിന്റെ വായനയും എഴു ത്തും ബ്രാഹ്മണരിൽ മാത്രമായി ഒതുങ്ങിയി രുന്നെങ്കിൽ, നിങ്ങൾക്ക് എങ്ങനെ ഗോത്ര വർഗ വാൽമീകി രാമായണം രചിച്ചു? നാല് വേദങ്ങൾ വർഗ്ഗീകരിച്ച് മഹാഭാരതം എഴുതി യ വേദവ്യാസൻ ഒരു മത്സ്യത്തൊഴിലാളിക്ക് ജനിച്ചു?
10. ബ്രാഹ്മണേതര എഴുത്തുകാരാണ് സംസ് കൃതം കൂടുതലും ഉപയോഗിച്ചിരു ന്നത് – ബ്രാഹ്മണർ രചിച്ച സംസ്കൃത ത്തിൽ വളരെ കുറച്ച് തിരുവെഴുത്തു കളേ ഉള്ളൂ.
11. വേദവ്യാസൻ , വസിഷ്ഠൻ, വാൽമീകി, കൃഷ്ണ, രാമ, അഗസ്ത്യ, വിശ്വാമിത്ര, ശ്രുങ്ക, ഗൗതമ, ബുദ്ധൻ, മഹാവീരൻ, തുളസിദാസ്, തിരുവള്ളുവാർ, കബീർ, വിവേകാനന്ദൻ, തുടങ്ങിയവർ എഴുതിയ അല്ലങ്കിൽ പറഞ്ഞ ഗ്രന്ഥങ്ങളാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാ നം.
12. അപ്പോൾ മുകളിൽ പറഞ്ഞവർ ആരും തന്നെ ബ്രാഹ്മണരല്ലെങ്കിൽ “ബ്രാഹ്മണർ നിങ്ങളെ പഠിക്കാൻ അനുവദിച്ചില്ല” എന്ന് ഉറക്കെ നിലവിളിക്കുന്നത് എന്തുകൊണ്ടാണ്?
13. ബ്രാഹ്മണർ ഒരിക്കലും മറ്റുള്ളവരെ പഠന ത്തിൽ നിന്ന് തടഞ്ഞില്ല.
14. ചരിത്രത്തിലെ ഒരു ഘട്ടത്തിലും ബ്രാഹ്മ ണർ ധനികരോ ശക്തരോ ആയിരുന്നില്ല.
കേരള ചരിത്രമായ ഐതീഹ്യമാലയിൽ മുഴുവനായിട്ടും പറയുന്നത് ഭിക്ഷയെടുക്കു
ന്ന ദേവീ / ദൈവ പൂജ ചെയ്യുന്ന ബ്രാഹ്മ
ണ രെയാണ് … ദിവസവവും ഒരു നേരമോ മാത്രം ഭക്ഷണം കഴിക്കുന്ന ബ്രാഹ്മണനെ … കുചേല-കൃഷ്ണ കഥ ഓർക്കുന്നുണ്ടോ?)
15. അവരുടെ തൊഴിൽ സമൂഹത്തിലെ ഏറ്റവും ഉയർന്ന പദവി ആയി കണക്കാക്ക പ്പെട്ടിരുന്നുവെങ്കിലും, ബ്രാഹ്മണ സന്ന്യാസി മാരുടെ അതിജീവന മാർഗ്ഗം ആളുകൾ നൽകിയ ദാനധർമ്മമായിരുന്നു.
16. ഭൂമിയിൽ സംസാരിച്ച ഏറ്റവും മികച്ച ഭാഷ നിലനിറുത്തി എന്നതാണ് ബ്രാഹ്മണ രുടെ ഏറ്റവും വലിയ സംഭാവന …. അതെ സംസ്കൃതം….. ഇവർ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ അറബി അല്ലങ്കിൽ ഇംഗ്ലീഷ് ഒന്നാം ഭാഷ ആയേനെ… ഇനി നിങ്ങൾ ഇംഗ്ലീഷോ അറബിയോ പഠിക്കുകയാണെ ങ്കിൽ, നിങ്ങൾക്ക് വാണിജ്യപരമായ നേട്ടങ്ങളുണ്ട്. എന്നാൽ …
17. ആരും സംസ്കൃതത്തെ പ്രോത്സാഹി പ്പിച്ചിട്ടില്ല.യാതൊരു ആനുകൂല്യവുമി ല്ലാതെ, ബ്രാഹ്മണർ സംസ്‌കൃതം പഠിക്കാനുള്ള സ്വമേധയാ ചുമതല ഏറ്റെടുത്തു. പിന്നെ, ഇപ്പോൾ നിങ്ങൾ സംസ്കൃതത്തിൽ കുത്തകയാണെന്ന് ആരോപിക്കുന്നു!
കൂടാതെ, ബ്രാഹ്മണർ രാജാക്കന്മാരാ യിരുന്നില്ല .. അവർ അധികാരങ്ങളും സമ്പത്തും ആസ്വദിച്ചില്ല .. സ്വാഭാവികമായും, അവർ അറിവ് നേടുന്നതിനായി കഠിനാധ്വാനം ചെയ്തു, ചെലവുചുരുക്കൽ ജീവിതം നയിച്ചു ..
ബ്രാഹ്മണരുടെ ജനസംഖ്യ കേരളത്തിൽ 1% തമിഴ്‌നാട്ടിൽ വെറും 2% മുതൽ ഉത്തരാഖണ്ഡിൽ 12% വരെയാകുമ്പോൾ
ഇന്ത്യയിൽ വെറും 5 %…. ഇവരെ മുഖ്യധാര
യിൽ നിന്നും അകറ്റി മതം മാറ്റിയാൽ ഇന്ത്യയെ So called രാജ്യമാക്കാൻ പറ്റുമെന്ന പാശ്ചാത്യ ചിന്താഗതി യാ ണ് ഇപ്പോഴുമീ പറയുന്ന ബ്രാഹ്മണ ഹെജി മണി അല്ലങ്കിൽ മേധാവിത്വം ..
ഇത് വായിച്ച് കഴിഞ്ഞിട്ട് ഇനിയും നിങ്ങ ൾക്ക്ബ്രാഹ്മണരെ പുശ്ചിക്കണമെങ്കിൽ ആകാം..
ചരിത്രത്തിൽ ഭാരതത്തിൽ ഏറ്റവും കൂടുതൽ ക്രൂരത അനുഭവിച്ച സമൂഹ മാണിവർ… ഇവർ ഇല്ലങ്കിൽ ഭാരത മില്ല ഹിന്ദുത്വമില്ല എന്ന് മനസ്സിലാക്കൂ പ്രിയരേ..
അവസാനമായി ഒന്നുകൂടി പറഞ്ഞോട്ടെ..
ജാതി വ്യവസ്ഥയ്‌ക്കെതിരെ / അനീതിക്കെതിരെ പോരാടിയും ഇതേ ബ്രാഹ്മണരായിരുന്നു. വിധവ വിവാഹം, ഗുരുവായൂർ സമരം, തുടങ്ങിയ ഏത് സമരമുഖത്തും ഇവർ ഉണ്ടായിരുന്നു. അംബേദ്ക്കർ എന്ന പേര് എങ്ങനെ അംബേദ്ക്കർക്ക് കിട്ടി എന്ന് നിങ്ങൾ ക്കറിയാമോ? EMS നമ്പൂതിരിപ്പാടും ബ്രാഹ്മണനായിരുന്നു എന്നതും നിങ്ങൾ മറന്നു.

ഭാസ്കരൻനായർ അജയൻ.

Tags: Brahmin bloodAnkaksha TiwariANURAD THIWRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.