Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീരമൃത്യു വരിച്ച സൈനികന്റെ അച്ഛന്‍ പറയുന്നു; എല്ലാ ക്രൂരതകള്‍ക്കും പിന്നില്‍ പാക് പട്ടാളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 10:25 pm IST
in India

മാണ്ഡി: കാര്‍ഗില്‍ യുദ്ധത്തില്‍ പാക് പട്ടാളം പങ്കെടുത്തുവെന്നുള്ള പാക് പട്ടാള മേധാവി ജനറല്‍ അസിം മുനീറിന്റെ തുറന്നുപറച്ചിലിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി സൈനികന്റെ അച്ഛന്‍. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വിക്രം ബത്രയുടെ അച്ഛന്‍ ജി.എല്‍. ബത്രയാണ് പാക് പട്ടാളത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

യുദ്ധത്തില്‍ ഭാരതത്തിന്റെ സൈനികരുടെ നേര്‍ക്കുണ്ടായ എല്ലാ ക്രൂരതകള്‍ക്കു പിന്നിലും പാക് പട്ടാളമാണെന്ന് അദ്ദേഹം തുറന്നടിച്ചു. യുദ്ധത്തില്‍ പാക് പട്ടാളത്തിന് പങ്കുണ്ടെന്ന് അവര്‍ തന്നെ പറയുമ്പോള്‍ അതിലൂടെ അവരുടെ ക്രൂരതകളും വ്യക്തമാവുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡോ.എന്‍.കെ. കാലിയ നീതിക്കുവേണ്ടി പോരാടുകയാണ്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ അച്ഛനാണ് അദ്ദേഹം. തനിക്ക് നീതി ലഭിക്കുമെന്ന വിശ്വസത്തോടെ അന്താരാഷ്‌ട്ര കോടതിയില്‍ ന്യായത്തിന് വേണ്ടി പോരാടുകയാണ്. ജി.എല്‍. ബത്ര പറഞ്ഞു.

യുദ്ധത്തിനിടയില്‍ ക്യാപ്റ്റന്‍ സൗരഭിനെ പാക് പട്ടാളം പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ക്രൂരമായി ഉപദ്രവിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. തന്റെ മകന് ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദനത്തില്‍ കാലിയ ആശങ്ക പ്രടിപ്പിച്ചിരുന്നു. പാക് പട്ടാളത്തിന്റെ ചെയ്തികള്‍ ജനീവ കരാറിന്റെ ലംഘനമാണെന്നും കാലിയ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അന്താരാഷ്‌ട്ര കോടതിയില്‍ കേസ് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.

യുദ്ധത്തിലെ തങ്ങളുടെ പങ്ക് പാക് പട്ടാള മേധവി അംഗീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആ വൃദ്ധ മാതാപിതാക്കളുടെ മനസിന് സമാധാനം നല്കാന്‍ കഴിയും വിധം എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ ഉറപ്പായും അത് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതവും പാകിസ്ഥാനും ഒത്തൊരുമിച്ച് സമാധാനത്തോടെ കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതുരാജ്യങ്ങള്‍ക്കും അത് തന്നെയാണ് നല്ലതെന്നും ജി.എല്‍. ബത്ര പറഞ്ഞു.

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ പട്ടാളത്തിന് പങ്കുണ്ടെന്ന് ആദ്യമായാണ് ഒരു പൊതുവേദിയില്‍ വച്ച് പാകിസ്ഥാന്‍ സമ്മതിക്കുന്നത്. സപ്തംബര്‍ ആറിന് റാവല്‍പി
ണ്ടിയില്‍ സംഘടിപ്പിടച്ച പാക് പ്രതിരോധ ദിന പരിപാടിയിലായിരുന്നു ഇതേക്കുറിച്ച് ജനറല്‍ അസിം മുനീറിന്റെ പരാമര്‍ശമുണ്ടായത്.

 

Tags: Kargil Martyrmartyred soldier's fatherKargil war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത് ഫോര്‍ജ് ഉടമ ബാബ കല്യാണി (ഇടത്ത്) ബോഫോഴ്സ് തോക്കില്‍ ഉപയോഗിക്കാവുന്ന 155എംഎം വെടിയുണ്ടകള്‍ അഥവ് ഷെല്ലുകള്‍ (നടുവില്‍) വാജ്പേയി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് (വലത്ത്)
India

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു: “ബോഫോഴ്സ് തോക്കിന് വെടിയുണ്ടയില്ല, ഒരു ലക്ഷം വെടിയുണ്ടകള്‍ വേണം”….ബാബാ കല്യാണി അത് ചെയ്തു, അത് വഴിത്തിരിവായി

India

എന്തുകൊണ്ടാണ് ഇന്ത്യയ്‌ക്ക് ഇസ്രയേലിനോട് ഇത്ര സ്നേഹം?

India

കാർഗിൽ വിജയ് ദിവസ് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി; ലഡാക്കിലെ ദ്രാസില്‍ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം

കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിക്കുന്ന മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ, ലാന്‍സ് നായിക്ക് സന്തോഷ് കുമാര്‍
Vicharam

മറക്കരുത് , ആ വീരത്യാഗം… ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്

India

ഇന്ത്യൻ യോദ്ധാക്കൾ പാകിസ്ഥാനെ മുട്ടുകുത്തിച്ചപ്പോൾ ; രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു 

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.