Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാണകം കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ ജനപ്രീതി നേടുന്നു ; പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾക്ക് ഇനി വിട

ഉത്സവം സമാപിച്ചുകഴിഞ്ഞാൽ ഈ വിഗ്രഹങ്ങൾ മലിനീകരണം ഉണ്ടാക്കാതെ വെള്ളത്തിൽ ലയിക്കുകയും സ്വാഭാവികമായി സസ്യങ്ങൾക്ക് പോഷകങ്ങൾ നൽകുകയും ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 02:26 pm IST
in India

ഹൈദരാബാദ്: പാരിസ്ഥിതിക സുസ്ഥിരതയിലേക്കുള്ള നീക്കത്തിന്റെ ഭാഗമായി പശുവിന്റെ ചാണകത്തിൽ നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ പ്രചാരം നേടുന്നു. ഈ സംരംഭം ഹരിത ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല പരമ്പരാഗത ഉത്സവങ്ങളിൽ പരിസ്ഥിതി ബോധമുള്ള ആചാരങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

ഗ്രാമങ്ങളിൽ ഇന്ധനം, വളം, നിർമ്മാണം എന്നിവയ്‌ക്കായി സാധാരണയായി ഉപയോഗിക്കുന്ന ചാണകം ഇപ്പോൾ ഗണപതിയുടെ വിശുദ്ധ വിഗ്രഹങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണാനാകുക. പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾ തുടങ്ങിയ പരമ്പരാഗത വസ്തുക്കളിൽ നിന്ന് ബയോഡീഗ്രേഡബിൾ വസ്തുക്കളിലേക്കുള്ള ഈ മാറ്റം ഒരു നല്ല പാരിസ്ഥിതിക മാറ്റമായി കാണുന്നു.

തങ്ങൾ ഈ വിഗ്രഹങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത് പ്രാഥമികമായി ഞങ്ങളുടെ ഗൗശാലയ്‌ക്ക് ധനസഹായം നൽകാനാണ്. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും കരകൗശല വിദഗ്ധനും സംരംഭത്തിന്റെ സ്ഥാപകനുമായ ശ്രീനിവാസ പ്രസാദ് പറഞ്ഞു.

ഇതിനു പുറമെ ഇവ ആന്ധ്രപ്രദേശിലേക്കും അഹമ്മദാബാദിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും അയയ്‌ക്കുന്നു. ചാണകത്തിന് ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഞങ്ങൾ ഇവിടെ സ്ത്രീകൾക്ക് ജോലി അവസരങ്ങൾ നൽകുകയും സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഈ ഗണേശ വിഗ്രഹങ്ങൾ ഉൾപ്പെടെ 30-ഓളം ഉൽപ്പന്നങ്ങൾ ഞങ്ങൾ ചാണകത്തിൽ നിന്ന് നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഗ്രഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയയെ പ്രസാദ് കൂടുതൽ വിശദമായി വിവരിച്ചു. ചാണകം ആദ്യം നന്നായി ഉണക്കിയ ശേഷം പൊടിച്ച് ലസോഡ എന്ന മറ്റൊരു പദാർത്ഥവുമായി കലർത്തുന്നു. ഇത് ഒരു അച്ചിൽ സ്ഥാപിക്കുകയും പിന്നീട് നിറങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. ചാണകം ഉണങ്ങാൻ ഏകദേശം 15-20 ദിവസമെടുക്കും സാധാരണയായി വേനൽക്കാലത്താണ് ഇത് ചെയ്യുന്നത്.

അതേ സമയം ഈ വിഗ്രഹങ്ങൾ വളരെ സ്ഥിരതയുള്ളതും എളുപ്പത്തിൽ പൊട്ടാത്തതുമാണ്. 2 അടി വരെ ഉയരമുള്ള വിഗ്രഹങ്ങൾ ഇവർ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ വില 100, 200 രൂപ മുതൽ 1500 വരെയാണെന്നും അദ്ദേഹം പറഞ്ഞു.

ചെളിയിൽ നിർമ്മിച്ച പരമ്പരാഗത പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ചാണക വിഗ്രഹങ്ങൾ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ചാണകത്തിലെ കാർബണിന്റെ അംശം മണ്ണിനെ സമ്പുഷ്ടമാക്കുന്നു.

ഉത്സവം സമാപിച്ചുകഴിഞ്ഞാൽ ഈ വിഗ്രഹങ്ങൾ മലിനീകരണം ഉണ്ടാക്കാതെ വെള്ളത്തിൽ ലയിക്കുകയും സ്വാഭാവികമായി സസ്യങ്ങൾക്ക് പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

Tags: cow dungcultivationStatueGanesh festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

India

ദളിതരെ അവഗണിക്കുന്നുവെന്ന് പുലമ്പുന്ന പ്രതിപക്ഷത്തിന് ചുട്ട മറുപടി : കോട്ടയിൽ അംബേദ്കറുടെ 65 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി ബിജെപി സർക്കാർ

India

ഇനി അയോധ്യയിൽ 25 അടി ഉയരമുള്ള ‘രാവണ’ പ്രതിമ സ്ഥാപിക്കും, യോഗി സർക്കാരിന്റെ ഈ പദ്ധതി എന്താണെന്ന് അറിയാമോ?

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Kerala

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് അന്വേഷണതത്തിലെ അതൃപ്തി അറിയിച്ച് മാതാപിതാക്കള്‍

പാഞ്ചജന്യത്തിന്റെ ശ്രീരാമസാഗരം 17 മുതൽ; ജനം ടിവിയിൽ സംപ്രേഷണം

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.