Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യപ്രതിജ്ഞക്കു മുമ്പായി “കൃഷ്ണാ ഗുരുവായൂരപ്പാ ” എന്നു വിളിച്ചത് വലിയ അപരാധമായിപ്പോയി എന്ന് മനോരമ; കണക്കിന് കൊടുത്ത് സുരേഷ് ഗോപി

സത്യപ്രതിജ്ഞയ്‌ക്ക് മുമ്പായി "കൃഷ്ണാ ഗുരുവായൂരപ്പാ " എന്ന് വിളിച്ചതെന്തിന് എന്ന ചോദ്യവുമായി വന്ന മനോരമ ടിവി ചാനല്‍ അവതാരകയ്‌ക്ക് സുരേഷ് ഗോപിയില്‍ നിന്നും ചുട്ടമറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 05:25 pm IST
in Kerala

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്‌ക്ക് മുമ്പായി “കൃഷ്ണാ ഗുരുവായൂരപ്പാ ” എന്ന് വിളിച്ചതെന്തിന് എന്ന ചോദ്യവുമായി വന്ന മനോരമ ടിവി ചാനല്‍ അവതാരകയ്‌ക്ക് സുരേഷ് ഗോപിയില്‍ നിന്നും ചുട്ടമറുപടി. വാസ്തവത്തില്‍ പല മന്ത്രങ്ങളും താന്‍ അന്ന് ഉരുവിട്ടുവെന്നും എന്നാല്‍ താന്‍ മൈക്കിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ “കൃഷ്ണ ഗുരുവായൂരപ്പ” എന്ന മന്ത്രം ചൊല്ലിക്കൊണ്ടിരുന്നതിനാല്‍ അത് മാത്രം എല്ലാവരും പുറത്ത് കേട്ടതാണെന്നും സുരേഷ് ഗോപി. .

“എല്ലാവരും ശരിയാണ് എന്ന് വിചാരിക്കരുത്. തെറ്റുകള്‍ എല്ലാവര്‍ക്കും ഉണ്ട്. ആ തെറ്റുകള്‍ക്ക് പരിഹാരമായിട്ടാണോ ഇത് (മനോരമ കോണ്‍ക്ലേവില്‍ അതിഥിയായി വിളിച്ച ഈ പരിപാടി). നിങ്ങളുടെ നഷ്ടപരിഹാരം എനിക്കാവശ്യമില്ല. ഞാന്‍ എന്താണെന്നുള്ളത് മറ്റ് ചില ഉദ്ദേശത്തോടെ നിറം മാറ്റി എന്നെ അവതരിപ്പിക്കാതിരുന്നാല്‍ മതി. അപ്പോള്‍ ഞാന്‍ ഇതെല്ലാം ഒരു ഉദാരതയായി കണ്ടോളാം. “- തെരഞ്ഞെടുപ്പ് കാലത്ത് മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയത് ഉള്ളില്‍ വെച്ച് കൊണ്ട് സുരേഷ് ഗോപി പറഞ്ഞു.

ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പിന് മുന്‍പും വോട്ടെടുപ്പിന് ശേഷവും നടത്തിയ അഭിപ്രായസര്‍വ്വേകളില്‍ സുരേഷ് ഗോപിയ്‌ക്ക് മൂന്നാം സ്ഥാനം മാത്രം പ്രവചിച്ച ചാനലാണ് മനോരമ. അതുപോലെ മീഡീയവണ്‍ മാധ്യമ ഉടമകളുടെ കൂടി ഗൂഢാലോചനയുടെ ഭാഗമായി ഒരു വനിതാപത്രപ്രവര്‍ത്തകയെക്കൊണ്ട് സ്ത്രീപീഢന പരാതി സുരേഷ് ഗോപിയ്‌ക്കെതിരെ നല‍്കി തെരഞ്ഞെടുപ്പില്‍ തകര്‍ക്കാനുള്ള കള്ളക്കേസിലും സുരേഷ് ഗോപിയെ സ്ത്രീപീഢകനായി ചിത്രീകരിച്ച് ശക്തമായി വാര്‍ത്തകള്‍ നല്‍കിയ മാധ്യമമാണ് മനോരമ. അതുകൊണ്ടാണ് സുരേഷ് ഗോപി ഇങ്ങിനെ ഒരു അഭിപ്രായം തുറന്നടിച്ചത്.

ഇനി സത്യപ്രതിജ്ഞയുടെ കാര്യം പറയാം. അന്ന് ഞാന്‍ സത്യപ്രതിജ്ഞയ്‌ക്ക് വന്ന് കയറിയിരിക്കുമ്പോള്‍ തുടങ്ങി. ഏതാണ്ട് 10.20നാണ് ഞാന്‍ കേറിയിരുന്നത്. പല മന്ത്രങ്ങളും ഞാന്‍ ചൊല്ലി. നരസിംഹമന്ത്രം തുടങ്ങി പലതും. ചില മന്ത്രങ്ങള്‍ നൂറാവര്‍ത്തി, മറ്റ് ചിലവ മുന്നൂറ് ആവര്‍ത്തി എല്ലാം ചൊല്ലി. കാരണം അത്രയും സമയുണ്ടായിരുന്നു. പിന്നെ ബിസ്മി ചൊല്ലി, റോസരി ചൊല്ലി…അത് കഴിഞ്ഞ് മൈക്കിനടത്ത് വരുന്ന സമയത്ത് “കൃഷ്ണ, ഗുരുവായൂരപ്പ” എന്ന് വിളിച്ചതിനാല്‍ അത് മാത്രം നല്ലതുപോലെ പുറത്തുകേട്ടു. – സുരേഷ് ഗോപി പറഞ്ഞു.

പിന്നെ കൃഷ്ണ മന്ത്രത്തിന്റെ കാര്യം. അതെല്ലാം ചോരയില്‍ എഴുതിവെച്ചതല്ലേ. ഡിഎന്‍എയുടെ ഭാഗമല്ലേ. . പരീക്ഷയെഴുതുമ്പോള്‍ അതുവരെ നേരം വൈകി മാത്രം എഴുന്നേല്‍ക്കുന്ന ആളായ ഞാന്‍ രാവിലെ അഞ്ച് മണിക്ക് പച്ചവെള്ളം തലയില്‍ കോരിയൊഴിച്ച് ദേവിയുടെ മുന്‍പില്‍ വന്ന് നില്‍ക്കും. – സുരേഷ് ഗോപി പറഞ്ഞു.

Tags: sureshgopisuresh gopiNishapurushothamanManoramaconclaveKrishnaguruvayurappa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.