Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധിയ്‌ക്ക് വിദേശ വനിതകളില്‍ മക്കള്‍….ആരോപണം ഉയര്‍ത്തിയ ബ്ലിറ്റ്സ് മാഗസിന്റെ കോപ്പി രാഹുലിന്റെ വസതിയില്‍ ചെന്ന് നല്‍കി ബിജെപി എംപി

തെലുങ്കാനയിലെ ബിജെപി നേതാവും മേഡക് ലോക് സഭാമണ്ഡലം എംപിയുമായ മാധവനേനി രഘുനന്ദന്‍ റാവു രാഹുല്‍ ഗാന്ധിയുടെ വസതി സന്ദര്‍ശിച്ച് ബ്ലിറ്റ്സ് എന്ന മാഗസിന്റെ കോപ്പി നല്കി. രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഓഫീസിലെ ജീവനക്കാരനാണ് ബ്ലിറ്റ്സിന്റെ കോപ്പി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 07:18 pm IST
in India
രാഹുല്‍ ഗാന്ധിക്ക് രണ്ട് വിദേശ വനിതകളില്‍ മക്കളുണ്ടെന്ന് ആരോപിക്കുന്ന ബ്ലിറ്റ് സ് മാസിക റിപ്പോര്‍ട്ട് (വലത്ത്) രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചെന്ന് ബ്ലിറ്റ്സ് മാസികയുടെ കോപ്പി നല്‍കിയ തെലുങ്കാനയിലെ ബിജെപി എംപി മാധവനേനി രഘുനന്ദന്‍ റാവു (ഇടത്ത്)

രാഹുല്‍ ഗാന്ധിക്ക് രണ്ട് വിദേശ വനിതകളില്‍ മക്കളുണ്ടെന്ന് ആരോപിക്കുന്ന ബ്ലിറ്റ് സ് മാസിക റിപ്പോര്‍ട്ട് (വലത്ത്) രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചെന്ന് ബ്ലിറ്റ്സ് മാസികയുടെ കോപ്പി നല്‍കിയ തെലുങ്കാനയിലെ ബിജെപി എംപി മാധവനേനി രഘുനന്ദന്‍ റാവു (ഇടത്ത്)

ന്യൂദല്‍ഹി: തെലുങ്കാനയിലെ ബിജെപി നേതാവും മേഡക് ലോക് സഭാമണ്ഡലം എംപിയുമായ മാധവനേനി രഘുനന്ദന്‍ റാവു രാഹുല്‍ ഗാന്ധിയുടെ വസതി സന്ദര്‍ശിച്ച് ബ്ലിറ്റ്സ് എന്ന മാഗസിന്റെ കോപ്പി നല്കി. രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഓഫീസിലെ ജീവനക്കാരനാണ് ബ്ലിറ്റ്സിന്റെ കോപ്പി നല്‍കിയത്.

പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ നേതാവുമായ രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന ലേഖനം ഉള്‍പ്പെടുത്തിയ ‘ദി ബ്ലിറ്റ്‌സ്’ മാഗസിന്റെ കോപ്പിയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് തെലുങ്കാന എംപി മാധവനേനി രഘുനന്ദന്‍ റാവു നല്‍കിയത്.

തെലുങ്കാന എംപി മാധവനേനി രഘുനന്ദന്‍ റാവു രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചെന്ന് രാഹുല്‍ഗാന്ധിക്ക് വിദേശവനിതകളില്‍ മക്കളുണ്ടെന്ന് ആരോപിക്കുന്ന ബ്ലിറ്റ്സ് മാഗസിന്റെ കോപ്പി കൈമാറുന്നു:

Visited the residence of @RahulGandhi and handed over copies of Blitz magazine to his staff. pic.twitter.com/pYPveUfkKh

— Raghunandan Rao Madhavaneni (@RaghunandanraoM) August 23, 2024

 

ബ്ലിറ്റ്സ് മാഗസിനില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വന്ന ഗുരുതരമായ ആരോപണത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നത് ഈ ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വാസ്തവമില്ലെങ്കില്‍ അപ്പോള്‍ തന്നെ നിഷേധിക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നത് എല്ലാവരേയും അമ്പരപ്പിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ മറഞ്ഞിരിക്കുന്ന സ്വകാര്യ ജീവിതവും അവിഹിത ബന്ധങ്ങളും തുറന്നു കാട്ടുന്നതാണ് ലേഖനം. അദ്ദേഹം ‘റാഹുല്‍ വിഞ്ചി’ എന്ന അപരനാമത്തില്‍ ഒരു ദുരൂഹ ജീവിതം നയിക്കുന്നുവെന്ന് ബ്ലിറ്റ്സിലെ ലേഖനം ആരോപിക്കുന്നു. ഇതില്‍ കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്റെ മകള്‍ വെറോണിക്ക് കാര്‍ട്ടെല്ലിയുമായി രാഹുല്‍ ഗാന്ധിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ രണ്ട് മക്കളുടെ മാതാവാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ‍

രാഹുല്‍ ഗാന്ധിയ്‌ക്ക് അഫ്ഗാനിസ്ഥാനിലെ രാജാവായിരുന്ന മുഹമ്മദ് സാഹിര്‍ ഷായുടെ ചെറുമകള്‍ നോയല്‍ സഹെറുമായിട്ടും മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ബ്ലിറ്റ്സ് മാഗസിന്‍ വെളിപ്പെടുത്തുന്നു.
രാഹുലുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പിനായി നോയല്‍ രാജകുമാരി രാഹുലിന് വേണ്ടി റോമന്‍ കത്തോലിക്കാ മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തു. സോണിയാഗാന്ധിയുടെ ഇറ്റലിയിലെ ചാപ്പലില്‍ കാമുകി നോയലിനൊപ്പം രാഹുല്‍ ഗാന്ധി പലപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു.എന്നാല്‍ നോയല്‍
ഗര്‍ഭിണിയായപ്പോള്‍ രാഹുലും നോയലും തമ്മിലുള്ള ബന്ധം വഷളായി, ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. ഇത് നോളിനെ വല്ലാതെ വേദനിപ്പിച്ചു, രാഹുലിനെ വഞ്ചകനായി കണ്ട് അവള്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. നോയല്‍ സഹെര്‍ സായി ദ് രാജകുമാരന്‍ എന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ രാജകുമാരന്‍ മുഹമ്മദ് അലിയെ വിവാഹം കഴിക്കുകയും ചെയ്തു.

രാഹുലിന്റെ വിദേശജീവിതത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ആഭ്യന്തര വകുപ്പിന്റെ കൈവശം ഉള്ളതായി പറയപ്പെടുന്നു. കൂടുതല്‍ പ്രതികരിച്ചാല്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന ബോധ്യം കോണ്‍ഗ്രസിന് ഉണ്ട്. വിവിധ പ്രമുഖ വ്യക്തികളുമായുള്ള രാഹുലിന്റെ ബന്ധങ്ങളും അവിടെയുള്ള ദുരൂഹതകളും ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാഹുലിന്റെ രാഷ്‌ട്രീയ ജീവിതത്തെ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുള്ള വെളിപ്പെടുത്തലുകളാണ് ബ്ലിറ്റ്സ് മാസിക നടത്തിയത്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പാര്‍ലമെന്‍റിലും പുറത്തും ശക്തമായ ആക്രമണം നടത്തുന്ന ബിജെപി നേതാവാണ് മേഡക് ലോക് സഭാമണ്ഡലം എംപി മാധവനേനി രഘുനന്ദന്‍ റാവു. അദ്ദേഹത്തിന്റെ രാഹുലിനെതിരായ സമരത്തിന്റെ ഭാഗമായാണ് ബ്ലിറ്റ്സ് മാസിക രാഹുലിന്റെ വസതിയില്‍ ചെന്നെത്തി നല്‍കിയത്.

ഇക്കാര്യത്തില്‍ ഉന്നത ഏജന്‍സികള്‍ നടത്തുന്ന ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഉള്ള അന്വേഷണം അനിവാര്യമാണെന്ന് മാഗസിന്‍ അഭിപ്രായപ്പെടുന്നു. രാഹുല്‍ ഗാന്ധി, ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന ഒരാളാണെന്നതിനാല്‍, വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവം കൂടിയതാണ്.
ആരോപണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും, രാഷ്‌ട്രീയ രംഗത്തും വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവയ്‌ക്കുന്നുണ്ട്.

 

Tags: Rahul GandhicongressRahulGandhiillicit relationshipVeronique CartelliRaghunandanRaoMadhavaneniBlitzMagazine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.