Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വെള്ളായണി കാര്‍ഷിക കോളേജില്‍ അക്രമം അഴിച്ചുവിട്ട് ഇടതു – വലത് തൊഴിലാളി സംഘടനകള്‍

Janmabhumi Online by Janmabhumi Online
Aug 17, 2024, 10:26 pm IST
in Kerala
ഫാം വര്‍ക്കേഴ്‌സ് സംഘിന്റെ വാര്‍ഷിക സമ്മേളനത്തിനും കുടുംബസംഗമത്തിനും നേര്‍ക്ക് ഇടതു - വലത് തൊഴിലാളി സംഘടനകള്‍ അക്രമം അഴിച്ചുവിട്ടതിനെതിരെ നടത്തിയ പ്രതിഷേധ യോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് സംസാരിക്കുന്നു.

ഫാം വര്‍ക്കേഴ്‌സ് സംഘിന്റെ വാര്‍ഷിക സമ്മേളനത്തിനും കുടുംബസംഗമത്തിനും നേര്‍ക്ക് ഇടതു - വലത് തൊഴിലാളി സംഘടനകള്‍ അക്രമം അഴിച്ചുവിട്ടതിനെതിരെ നടത്തിയ പ്രതിഷേധ യോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് സംസാരിക്കുന്നു.

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല തൊഴിലാളികളുടെ സംഘടനയായ ഫാം വര്‍ക്കേഴ്‌സ് സംഘി (ബിഎംഎസ്) ന്റെ വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും അലങ്കോലമാക്കാന്‍ അക്രമം അഴിച്ചുവിട്ട് ഇടതു വലത് തൊഴിലാളി സംഘടനകള്‍.

വെള്ളായണി കാര്‍ഷിക കോളേജിന്റെ ഇന്‍സ്ട്രക്ഷന്‍ ഫാമിലെ ബിഎംഎസ് അനുകൂല തൊഴിലാളി സംഘടനയായ കേരള കാര്‍ഷിക സര്‍വകലാശാല ഫാം വര്‍ക്കേഴ്‌സ് സംഘിന്റെ (കെകെഎസ്എഫ്ഡബഌയുഎസ്) യൂണിറ്റ് സമ്മേളനത്തിനും കുടുംബസംഗമത്തിനും നേര്‍ക്കാണ് 50 ലധികം വരുന്ന സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി അനുകൂല തൊഴിലാളികള്‍ മുളങ്കമ്പുകളുമായി ആക്രമണം അഴിച്ചുവിട്ടത്. സംഭവം നടക്കുമ്പോള്‍ ബിഎംഎസ് യൂണിയനില്‍ പെട്ട വനിതാ തൊഴിലാളികളും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. അവരുടെ നേര്‍ക്കാണ് പോലീസ് നോക്കിനില്‍ക്കെ ആക്രമണം അഴിച്ചുവിട്ടത്.

വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. റോയ് സ്റ്റീഫനില്‍ നിന്ന് കാര്‍ഷിക കോളേജിലെ കല്‍മണ്ഡപത്തില്‍ വച്ച് യോഗം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. എന്നാല്‍ ഡീനിന്റെ ഉത്തരവിന് പുല്ലുവില കല്പിച്ചുകൊണ്ടാണ് പോലീസ് സംവിധാനം മുഴുവന്‍ നോക്കിനില്‍ക്കെ ബിഎംഎസ് പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്. ആക്രമണത്തെ ചോദ്യം ചെയ്ത ഇടതുപക്ഷ സംഘടന അംഗവും കോളേജിലെ ഡ്രൈവറുമായ മഹേശ്വരനെ അക്രമികള്‍ കൃത്യനിര്‍വഹണത്തിനിടയില്‍ വളഞ്ഞിട്ടു മര്‍ദിച്ചു.

പരിക്കേറ്റ മഹേശ്വരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളായണി കാര്‍ഷിക കോളേജില്‍ ഒരു കാരണവശാലും ബിഎംഎസിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും അതിനെ എന്തുവില കൊടുത്തും തടയുമെന്നും ആക്രോശിച്ചായിരുന്നു മര്‍ദനം. സംഭവം അറിഞ്ഞെത്തിയ ബിജെപി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ. വി. ആനന്ദ് എന്നിവരെ കോളേജ് ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു.

കോളേജിലെ സെയില്‍സ് കൗണ്ടര്‍, പോസ്റ്റ്ഓഫീസ് എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങളുമായി വന്ന പൊതുജനങ്ങളെ 3 മണി മുതല്‍ കോളേജ് ഗേറ്റില്‍ തടഞ്ഞുവെച്ച് ആക്രമണകാരികള്‍ക്ക് സെക്യൂരിറ്റി ജീവനക്കാര്‍ ഒത്താശ ചെയ്തുകൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് കോളേജ് ഗേറ്റില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച അഡ്വ. സുരേഷ്, പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകാത്തപക്ഷം ശക്തമായ ജനകീയ പ്രതിരോധ സമരങ്ങള്‍ക്ക് കാര്‍ഷിക കോളേജ് വേദിയാകുമെന്നും മുന്നറിയിപ്പു നല്‍കി.

 

Tags: Vellayani Agricultural CollegeFarm Workers Sangh (BMS)violenceLeft and right labor unions
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

Kerala

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസുകാരന് കുത്തേറ്റു, കുത്തിയത് ഇതര സംസ്ഥാന തൊഴിലാളി

Kerala

ഇടകൊച്ചി ക്രിക്കറ്റ് ടര്‍ഫില്‍ കൂട്ടയടി, 5 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)

ആരാണ് സത്യകി സവര്‍ക്കര്‍? സത്യകി സവര്‍ക്കറുടെ മാതൃപരമ്പര തേടി രാഹുല്‍ഗാന്ധി; ഹിന്ദുത്വത്തില്‍ അടിയുറച്ച സത്യകിയുടെ കുടുംബം

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫോണില്‍ എസ്.എം.എസ്. മുഖേന ലഭിക്കണോ? വഴിയുണ്ട്

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

വൈപ്പിനില്‍ നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ചു; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആര്‍എല്‍

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

അദാനി…എല്‍ഐസിയുടെ വിജയമന്ത്രം ; അദാനി ഓഹരികളില്‍ എല്‍ഐസി നിക്ഷേപിക്കുന്നതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കണ്ടം വഴി ഓടിയിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies