Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാനാകില്ല: കെ.സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 09:28 pm IST
in Kerala

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 78-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി തിരുവനന്തപുരം ജില്ല കമ്മിറ്റിസംഘടിപ്പിച്ച ‘വിഭജന ഭീകരതയുടെ സ്മൃതി ദിനം’ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഭജന ഭീകരതയുടെ സ്മൃതി ദിനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. എസ്. സുരേഷ്, ജി. കെ. സുരേഷ് ബാബു, അഡ്വ. വി. വി. രാജേഷ്, സി. ശിവന്‍കുട്ടി, അഡ്വ. വി. ജി. ഗിരി, കുളനട അശോകന്‍, പാലോട് സന്തോഷ്, അഡ്വ. ജെ. ആര്‍. പത്മകുമാര്‍, പി. സുധീര്‍ തുടങ്ങിയവര്‍ സമീപം

മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മുറിവ് ഒരോരുത്തരുടെയും മനസില്‍ നീറ്റലായി എരിയുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിമിന് ഒരു രാഷ്‌ട്രം ഹിന്ദുവിന് ഒരു രാഷ്‌ട്രം ഈ തന്ത്രമാണ് ബ്രിട്ടിഷുകാര്‍ പയറ്റിയത്. എന്നാല്‍ വിഭജനത്തിനുവേണ്ടു വാദിച്ച മുസ്ലിം ലീഗ് പിന്നീട് സെക്യുലര്‍ പാര്‍ട്ടിയായി. ഇവിടുത്തെ പ്രധാന രാഷ്‌ട്രീയ കക്ഷികളുടെയും മാധ്യമ നിരൂപകന്‍മാരുടെയും സാമൂഹിക സാംസ്‌കാരിക നായകന്മാരുടെയും വീക്ഷണത്തിന് അനുസരിച്ചുള്ള ഒരു മതനിരപേക്ഷയാണ് കേരളത്തിലെ സെക്യുലറിസം. ഗാസയിലേക്ക് നോക്കുവാന്‍ കണ്ണുകളുണ്ട്. എന്നാല്‍ ബംഗ്ലദേശിലെ അതിഭീകരമായ ഹിന്ദുവംശഹത്യ കാണുന്നില്ല. ബംഗ്ലാദേശിനെ കുറിച്ച് പ്രമേയങ്ങള്‍ ഇല്ല, കവിത എഴുതുന്നില്ല, സാംസ്‌കാരിക നായകന്മാര്‍ക്കും സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ മൗനമാണ്. ഇതെല്ലാം ഒരു പ്രത്യേക മതവിഭാഗത്തോട് വിധേയത്വം ഉള്ളതുകൊണ്ടാണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് അതു സമ്മതിക്കാന്‍ പോലും മടിച്ചയാളുകളാണ് കമ്യൂണിസ്റ്റുകാര്‍. എന്നാല്‍ ഇന്ന് അവര്‍ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി വിലസുകയാണ്.

ബ്രിട്ടീഷുകാരാണ് വിഭജനരാഷ്‌ട്രീയത്തിലൂടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രം ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസുകാര്‍ ആ തന്ത്രം പ്രയോഗിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും അധ്യക്ഷനും സ്വാതന്ത്ര്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഇന്ത്യ സഖ്യവും രാഹുല്‍ ഗാന്ധിയും രാജ്യത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാജ്യത്തിന്റെ വികസനം തടയാനുള്ള ശ്രമങ്ങളെ നാം ഓരോരുത്തരും തിരിച്ചറിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി. കെ. സുരേഷ് ബാബു വിഭജന സ്മൃതിദിന സന്ദേശം നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. വി. രാജേഷ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, കരമന ജയന്‍, സംസ്ഥാന വക്താവ് പാലോട് സന്തോഷ്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കുളനട അശോകന്‍, അഡ്വ. ജെ. ആര്‍. പത്മകുമാര്‍, പത്മിനി തോമസ്, തമ്പാനൂര്‍ സതീശ്, മഹേശ്വരന്‍ നായര്‍,അഡ്വ.വി.ജി.ഗിരികുമാര്‍, വെങ്ങാനൂര്‍ സതീശ് തുടങ്ങിയവര്‍ പങ്കെടുത്തു.
വിഭജന ഭീകരതയുടെ സ്മൃതി ദിനത്തോട് അനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ദേശീയ പതാകയും വഹിച്ചുകൊണ്ടുള്ള മൗന ജാഥ സെക്രട്ടേറിയേറ്റ് മുന്നിലൂടെ സമ്മേളന വേദിയായ പ്രസ്‌ക്ലബിനുമുന്നില്‍ സമാപിച്ചു.

Tags: K SurendranIndian independence dayBjp KeralaMemories of the partition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

Kerala

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

Kerala

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.