Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കിളി’ എന്ന വാക്ക് സ്ഥിരം പ്രയോഗിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയെ കിളിപ്പാട്ടുകാരനെന്ന് വിളിച്ച ബീയാര്‍ പ്രസാദിന്റെ പാട്ടില്‍ 40 കിളികള്‍…

ബീയാര്‍ പ്രസാദിനെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി: "ഒരു കോമഡീണ്ട്. എന്റെ പാട്ടുകളില്‍ ഞാന്‍ പ്രാവ്, കിളി എന്നൊക്കെ ഇടയ്‌ക്കിടക്ക് പ്രയോഗിക്കും. ഇത് കേട്ട് പ്രസാദ് (ബീയാര്‍ പ്രസാദ്) എന്നെ കളിയാക്കും. ഗിരീഷേ, നി‍ന്റെ എല്ലാ പാട്ടിലും ഒരു കിളിണ്ടാവൂല്ലോ. നീ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ആളാണല്ലോ എന്ന് പറഞ്ഞാണ് ബീയാര്‍ പ്രസാദിന്റെ പരിഹാസം".

Janmabhumi Online by Janmabhumi Online
Aug 12, 2024, 05:57 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

‘കിളി’ എന്ന വാക്ക് സ്ഥിരം പ്രയോഗിക്കുന്നത് കണ്ട് ഗിരീഷ് പുത്തഞ്ചേരിയെ കിളിപ്പാട്ടുകാരനെന്ന് വിളിച്ച ബീയാര്‍ പ്രസാദിന്റെ പാട്ടിന്റെ പല്ലവിയില്‍ മാത്രം 40 കിളികള്‍…

തിരുവനന്തപുരം: മണ്‍മറഞ്ഞുപോയ ഗാനരചയിതാക്കളാണ് ഗിരീഷ് പുത്തഞ്ചേരിയും ബീയാര്‍ പ്രസാദും. പണ്ട് ഒരു ടിവി ചാനലിന് വേണ്ടി നടന്‍ സിദ്ധിഖ് നടത്തിയ അഭിമുഖത്തില്‍ ഇരുവരും ഒത്തുചേര്‍ന്നപ്പോള്‍ വിരിഞ്ഞത് രസകരമായ സംഭാഷണം.

ബീയാര്‍ പ്രസാദിനെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി: “ഒരു കോമഡീണ്ട്. എന്റെ പാട്ടുകളില്‍ ഞാന്‍ പ്രാവ്, കിളി എന്നൊക്കെ ഇടയ്‌ക്കിടക്ക് പ്രയോഗിക്കും. ഇത് കേട്ട് പ്രസാദ് (ബീയാര്‍ പ്രസാദ്) എന്നെ കളിയാക്കും. ഗിരീഷേ, നി‍ന്റെ എല്ലാ പാട്ടിലും ഒരു കിളിണ്ടാവൂല്ലോ. നീ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ആളാണല്ലോ എന്ന് പറഞ്ഞാണ് ബീയാര്‍ പ്രസാദിന്റെ പരിഹാസം”.

(ഗിരീഷ് പുത്തഞ്ചേരിയുടെ കിളി/പ്രാവ് എന്നീ വാക്കുകളുള്ള ഗാനങ്ങള്‍:

1. കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
2.തളിരണിഞ്ഞൊരു കിളിമരത്തിലെ
​കണിമലരേ വാ പൂക്കാലം പൂക്കാലം
3. തെങ്കാശിമേഘം പൂങ്കാറ്റിലാടി… മണമകൾ കിളിക്കുരുന്നരിയ
കുസൃതി കൊണ്ടു മധുരകീർത്തനം പാടി….
4. വെള്ളാരം കിളികൾ വലം വെച്ചു പറക്കും വേനൽ മാസം
മനസ്സിലിതു മഞ്ഞു മാസം
5. തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
6. ഉള്ളിൽ കുറുകുന്ന വെൺപിറാക്കളേ
കണ്ണീരാറ്റിൻ കുഞ്ഞോളങ്ങളേ
7. ചോലക്കിളികൾ മൂളിപ്പാടും കുരുകുക്കുക്കുക്കു
തളിരോലത്തുമ്പിൽ കാറ്റു തുടിയ്‌ക്കും ടിരി റ്റിക് റ്റിക് റ്റിക് റ്റിക്
8. കുഞ്ഞിക്കുയില്‍ കിളിക്കുരുന്നേ
ചെല്ലക്കൂടും കൂട്ടി കൂടെ പോരാം
9. മഞ്ഞക്കിളിയേ കുഞ്ഞിക്കുരുന്നേ മഞ്ഞത്തിരുന്നാടാന്‍ വാവാ
മുല്ലക്കൊടി തന്‍ ചെല്ലത്തണലില്‍ മെല്ലെപ്പതിഞ്ഞാടാന്‍ വാവാ

പിടിച്ചുനില്‍ക്കാന്‍ ഗിരീഷ് പുത്തഞ്ചേരി ബീയാര്‍ പ്രസാദിന് നല്‍കിയ മറുപടി ഇങ്ങിനെ: “എടാ, ഞാന്‍ തുഞ്ചത്തെഴുത്തച്ഛന്റെ കാര്യം ഏറ്റെടുത്തതാണ്. പാവം… മൂപ്പര് മരിച്ചുപോയല്ലോ”.

ഉടനെ ബീയാര്‍ പ്രസാദിന്റെ അടുത്ത പരിഹാസം വരും: “അപ്പോ കിളിപ്പാട്ട് പ്രസ്ഥാനം ഗിരീഷ് രണ്ടാമത് തുടങ്ങാന്‍ പോവാണ്”. അപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി മനസ്സില്‍ പ്രാര്‍ത്ഥിച്ചു- ഗുരുവായൂരപ്പാ ഒരു കിളിയെങ്കിലും ഇവന്റെ(ബീയാര്‍ പ്രസാദിന്റെ) പാട്ടിലും ഉണ്ടാവണേ എന്ന്.

ഒടുവില്‍ ബീയാര്‍ പ്രസാദ് കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ ഒരു പാട്ടെഴുതി. അതില്‍ നിറയെ കിളികളാണ് – ഒന്നാം കിളി, രണ്ടാം കിളി, മൂന്നാം കിളി, നാലാം കിളി, അഞ്ചാം കിളി.. എന്നിങ്ങിനെ….ഞാന്‍ ഒരു കിള്യേ എഴുതീട്ടുള്ളൂ. ഇവന്റെ ഒരു പല്ലവിയില്‍ തന്നെ നാല്‍പത് കിളികള്‍.” -ഗിരീഷ് പുത്തഞ്ചേരി തിരിച്ചടിച്ചു.

Tags: Malayalam SongGireesh Puthenchery#Gireeshputhenchery#BeeyarPrasadKilichundan MambazhamPuthencherySong writingSong writerMalayalam film song
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗിരീഷ് പുത്തഞ്ചേരി (വലത്ത്) വയലാര്‍ ശരത് ചന്ദ്രവര്‍മ്മ (ഇടത്ത്)
Music

വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി..എനിക്ക് അത് പറ്റില്ല: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

Entertainment

തുളസീദളത്തിലെ പാട്ടിന്റെ പദനിസ്വനം

Music

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ കൊല്ലം പാട്ട് പുറത്ത്

Entertainment

ഉണ്ണീ വാവാവോ’ പാടിയാലേ മകള്‍ ഉറങ്ങൂ:അങ്ങനെ രണ്‍ബീറും മലയാളം പാട്ട് പഠിച്ചു

Entertainment

ചുവന്ന വട്ടപ്പൊട്ടും അഴിച്ചിട്ട മുടിയും വട്ടമുഖവും എല്ലാംകൊണ്ട് ശ്രീവിദ്യ:കണ്ണ് നിറഞ്ഞുപോയി… ഒരു നിമിഷം വിദ്യാമ്മയാണോയെന്ന് പോലും ചിന്തിച്ചു

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies