Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാലര കിലോ കൂടുതലായിരുന്നു; ഉറക്കമിളച്ച് അധ്വാനിച്ച് അമനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 12:01 am IST
in Sports

പാരീസ്: ഒളിംപിക്‌സ് 2024ല്‍ ഭാരതത്തിന്റെ ആറാം മെഡല്‍ ഉറപ്പാക്കാന്‍ ഒരു രാത്രി വെളുപ്പിക്കുവോളമെത്തിയ കഷ്ടപ്പാട് പിന്നെയും വേണ്ടിവന്നു.

57 കിലോ പുരുഷ ഗുസ്തിയില്‍ വെള്ളിയാഴ്ച രാത്രി വിജയിച്ച് വെങ്കലം നേടിയ അമന്‍ ഷെറാവത്തിനെയും കാത്തിരുന്നത് ഗുസ്തിയിലെ കടുത്ത നിബന്ധനയായിരുന്നു. പിറ്റേന്ന് രാവിലെ ഭാര പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വിനേഷ് ഫോഗട്ടിന്റെ ദുര്‍വിധി അമനും നേരിടേണ്ടിവരുമെന്നതായിരുന്നു അവസ്ഥ. പക്ഷെ കഠിനമായ പ്രയത്‌നത്തിലൂടെ പരിശോധനാ സമയത്ത് അമന് ശരീരഭാരം ക്രമീകരിക്കാന്‍ സാധിച്ചു. 21 കാരനായ അമന്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഒളിംപിക് മെഡല്‍ സ്വന്തമാക്കുന്ന ഭാരത താരമെന്ന റിക്കാര്‍ഡ് തന്റെ പേര്‍ക്ക് ഉറപ്പിച്ചു. ഒപ്പം പാരീസിലെ ഗോദയില്‍ വീണ ഭാരത താരത്തിന്റെ കണ്ണീരിന് തിളങ്ങുന്ന വെങ്കലത്തോടെ കണക്ക് തീര്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയിലെ മത്സരം കഴിയുമ്പോള്‍ അമന്‍ ഷെറാവത്തിന്റെ പരിശീലകരായ ജഡ്മന്ദര്‍ സിങ്ങും വീരേന്ദര്‍ ദഹിയയും ചേര്‍ന്ന് പരിശോധിക്കുമ്പോള്‍ താരത്തിന് 57 കിലോ വേണ്ട സ്ഥാനത്ത് 61.5 കിലോ ഉണ്ടായിരുന്നു. പരിധിയേക്കാള്‍ നാലര കിലോ കൂടുതല്‍. പിന്നീടൊരു ഭഗീരത പ്രയത്‌നമാണ് ഈ രണ്ട് കോച്ചുമാരും ചേര്‍ന്ന് അമന് മെഡലുറപ്പിക്കാന്‍ നടത്തിയത്.

ഉറക്കമില്ലാത്ത ആ രാത്രിയിലെ ഒന്നര മണിക്കൂര്‍ മാറ്റില്‍ ചിലവഴിച്ചുകൊണ്ടാണ് അമന്‍ കഠിനാദ്ധ്വാനം തുടങ്ങിയത്. പിന്നീടുള്ള ഒരു മണിക്കൂര്‍ ഹോട്ട് ബാത്തിനായി ചെലവഴിച്ചു. ഇതിലൂടെ വിയര്‍പ്പ് ജലം പുറത്തേക്ക് പോകുക വഴി ഭാരം കുറയ്‌ക്കാനായി. രാത്രി 12.30ന് ജിം സെഷനില്‍. ഒരു മണിക്കൂര്‍ നിര്‍ത്താതെ ട്രെഡ് മില്ലില്‍. ഇതിന് ശേഷം അമന്‍ അര മണിക്കൂര്‍ വിശ്രമിച്ചു. തുടര്‍ന്ന് അഞ്ച് മിനിറ്റ് നേരം വീണ്ടും വിയര്‍പ്പിച്ച് പരമാവധി ജലം കൂടി പുറത്തേക്ക് കളഞ്ഞു. പിന്നീട് മസാജിന് വിധേയനാകുകയും ജോഗിങ് ചെയ്യുകയും ചെയ്തു. ഇത്രയും കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ 900 ഗ്രാം ഭാരം കൂടുതല്‍. പ്രാദേശിക സമയം വെളുപ്പിന് നാലരയോടെ 15 മിനിറ്റ് നേരത്തെ ഓട്ടം. അത് കൂടി പൂര്‍ത്തിയാക്കി പരിശോധിക്കുമ്പോള്‍ 56.9 കിലോയിലേക്ക് കുറഞ്ഞു. ജലാംശം പൂര്‍ണമായും നഷ്ടപ്പെട്ട് ആരോഗ്യനിലയെ ബാധിക്കാതിരിക്കാന്‍ അല്‍പ്പം നാരങ്ങാ നീരും തേനും നല്‍കി. ഒപ്പം ഒരു കവിള്‍ കാപ്പിയും. തീരെ ഉറങ്ങിയില്ല, ഔദ്യോഗിക ഭാര പരിശോധന നടക്കും വരെ. ഒടുവില്‍ മെഡല്‍ യോഗ്യതയ്‌ക്ക് അര്‍ഹനെന്ന് വിധിവന്നു. അമന്‍ ഷെറാവത്തും കോച്ചുമാരായ ജഡ്മന്ദറും ദഹിയയും ആശ്വസിച്ചു. ഭാരതം മറ്റൊരു അയോഗ്യതയില്‍ നിന്ന് രക്ഷപ്പെട്ടു.

Tags: Paris Olympics 2024Aman SehrawatAman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)
World

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

Sports

വനിതാ മാരത്തണ്‍: സിഫാന്‍ ഹസ്സന് റിക്കോര്‍ഡ് സ്വര്‍ണം

കെനിയയുടെ ഫെയ്ത്ത് കിപ്യേഗോണ്‍ സ്വര്‍ണം നേടുന്നു
Sports

1500 മീറ്ററില്‍ ഫെയ്‌ത്ത് കിപ്യേഗോണ്‍

Sports

കുതിച്ചുകയറി ചൈന

Sports

കൊടിയിറക്കം കൊടുമ്പിരിക്കൊള്ളിക്കാന്‍ കേമപ്പെട്ട ആസൂത്രണങ്ങള്‍

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.