Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് ദുരന്തം: ഇനിയെന്ത്? അവര്‍ ചോദിക്കുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 01:07 am IST
in Kerala
മേപ്പാടി ക്യാമ്പില്‍ താമസിക്കുന്ന ഇതര സംസ്ഥാന കുടുംബം

മേപ്പാടി ക്യാമ്പില്‍ താമസിക്കുന്ന ഇതര സംസ്ഥാന കുടുംബം

കല്‍പ്പറ്റ: ഇനിയെന്ത്? ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാഴ്ചയാകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ ഓരോരുത്തരുടെയും മുഖത്തെ ചോദ്യമാണിത്.

ഉടുവസ്ത്രവുമായെത്തിയവരാണ് ഇവരെല്ലാം. മറ്റൊന്നും കൈയിലില്ല. തിരിച്ചുപോകാനിടമില്ല. ക്യാമ്പുകളിലെ ചിലര്‍ മാത്രം രക്ഷാപ്രവര്‍ത്തകരുടെ വാഹനത്തിലും കിലോമീറ്ററുകള്‍ നടന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചൂരല്‍മലയിലെത്തി. അവിടം കണ്ട് നെഞ്ചുപൊട്ടിക്കരയാനേ ഇവര്‍ക്കായുള്ളൂ. ആകെയുണ്ടായിരുന്ന കൂര എവിടെയായിരുന്നെന്നു പോലും തിരിച്ചറിയാനാകാത്ത സ്ഥിതി.
മലവെള്ളപ്പാച്ചിലില്‍ നിന്നു കര കയറിയവരും ദുരന്തത്തലേന്നു മാറിത്താമസിച്ചവരുമെല്ലാം ഇതില്‍പ്പെടും. ഒരു രാത്രി കൊണ്ട് അനാഥരാക്കപ്പെട്ട നൂറുകണക്കിനാളുകള്‍. പ്രിയപ്പെട്ടവരുടെ ഓര്‍മയ്‌ക്കായി ഒന്നും ശേഷിപ്പിക്കാതെയാണ് ആ കറുത്ത രാത്രി കടന്നുപോയത്. തിരിച്ചു ക്യാമ്പിലെത്തുന്ന ഇവര്‍ക്ക്, പുറകിലെ ചെമ്പ്ര മലനിരകളെ നോക്കി നെടുവീര്‍പ്പിടാനേ കഴിയൂ.

‘ഞങ്ങള്‍ക്കെല്ലാം അറിയാം. ഇന്നു കാണുന്ന ആളും ആരവുമൊക്കെ നാളെ അവസാനിക്കും. ഞങ്ങള്‍ ഒറ്റയ്‌ക്കാകും. ദുരന്ത ഭൂമിയിലേക്കു തിരിച്ചുപോകാന്‍ അവിടെയൊന്നുമില്ല. ഇനിയെങ്ങനെ ജീവിക്കുമെന്നോര്‍ത്ത് ഉറക്കമില്ലാ രാത്രികളാണ്, ഇവര്‍ പറയുന്നു.

സ്വദേശികള്‍ക്കു പുറമേ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇവരില്‍ മുമ്പുണ്ടായിരുന്ന പലരെയും കാണാതെയുമായി. ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാകുകയും ഒരാള്‍ മരിച്ചെന്നുമാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. കാണാതായവരുടെ നാട്ടിലെ കുടുംബാംഗങ്ങളോടു മറുപടി പറയാന്‍ പോലും പറ്റുന്നില്ല രക്ഷാപ്രവര്‍ത്തകര്‍ക്ക്. ഇന്നല്ലെങ്കില്‍ നാളെ അവരെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടിലെ ബന്ധുക്കള്‍.

വര്‍ഷങ്ങളായി നാടുവിട്ടെത്തി മലമുകളില്‍ അധ്വാനിച്ചു സമ്പാദിച്ചതെല്ലാം ഉരുള്‍ കൊണ്ടുപോയി. ഇനി നാട്ടിലേക്ക് എങ്ങനെ പോകും? ഇവിടെ നിന്നാല്‍ എങ്ങനെ ജീവിക്കും? ഇതാണ് ഇവിടെയുള്ളവരുടെ ആശങ്ക. ജീവിക്കാന്‍ ഒരിടം വേണം, തല ചായ്‌ക്കാന്‍ ആര്‍ഭാടമൊന്നുമില്ലാത്ത ഒരു കൂര വേണം, ഇത് ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ അവകാശവും ആവശ്യവുമല്ല, അധികൃതരോടുള്ള അപേക്ഷയാണ്…

 

Tags: RescueWayanadlandslideWayanad disaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പുഴയിൽ ഒഴുക്കിൽപ്പെട്ട 50 കാരിയുടെ ജീവൻ രക്ഷിച്ച പെൺകുട്ടിക്ക് നാടിന്റെ ആദരവ്

തോളെല്ലിന് പരിക്കേറ്റ മുഹമ്മദ് അഫ്‌സാന്‍, കാലിന് പരിക്കേറ്റ് വിശ്രമിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനു
Thiruvananthapuram

ബിനു അങ്കിളേ…. എന്ന വിളി; മറ്റൊന്നും ചിന്തിച്ചില്ല, സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

India

“ഇതെന്റെ പുനർജന്മം”; സുഡാനിൽ ബന്ദിയാക്കപ്പെട്ട ഒഡീഷക്കാരൻ തിരിച്ചെത്തി, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി മോഹൻ ചരൺ മാജി

വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് കൈമാറുന്നു
Kerala

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

Kerala

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.