Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശ് കലാപം: തീവ്രവാദികള്‍ ഹൈക്കോടതി വിധി മറയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 01:01 am IST
in World
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കൈയടക്കിയപ്പോള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കൈയടക്കിയപ്പോള്‍

ധാക്ക: ബംഗ്ലാദേശിലെ കലാപത്തിന് കാരണമായത് സംവരണം സംബന്ധിച്ചുണ്ടായ ഹൈക്കോടതി വിധി. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം അനുവദിക്കാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.

നേരത്തെ ഉണ്ടായിരുന്ന സംവരണ രീതി 2018ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഹൈക്കോടതി ഈ സംവരണം പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെ സംവരണം നടപ്പിലാക്കാന്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇതോടെ സംവരണത്തിനെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങുകയായിരുന്നു. ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ജൂലൈ ഒന്നിനാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. അവ പിന്നീട് മറ്റ് സര്‍വകലാശാലകളിലേക്കും വ്യാപിച്ചു.

സംവരണവിരുദ്ധ പ്രക്ഷോഭം പതുക്കെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ചില തീവ്രവാദ സംഘടനകള്‍ സമരത്തെ ഹൈജാക്ക് ചെയ്യുകയും അക്രമാസക്തമാക്കുകയും ചെയ്തു. സമരം ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രീതിയിലേയ്‌ക്ക് മാറിയതിനുപിന്നില്‍ ചില വിദേശശക്തികളുടെ ഇടപെടലുകള്‍ ഉണ്ടായതായാണ് പുറത്തുവരുന്ന സൂചന. പ്രക്ഷോഭം കലുഷിതമാകുകയും നിയന്ത്രണാധീതമാവുകയും ചെയ്തതോടെ നുറുകണക്കിനാളുകളാണ് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആദ്യഘട്ടത്തില്‍ 105 പേര്‍ മരിക്കുകയും 1,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ബിടിവിയുടെ ആസ്ഥാനത്ത് അക്രമികള്‍ തീയിടുകയും കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞമാസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ആഗസ്ത് ഏഴിന് വിധി പറയുമെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞിരുന്നതെങ്കിലും ജൂലൈ 21ന് പ്രത്യേക സാഹചര്യത്തില്‍ വിധി പറയുകയായിരുന്നു.

പ്രക്ഷോഭം ഇതോടെ തീരേണ്ടതായിരുന്നെങ്കിലും കടിഞ്ഞാണ്‍ സര്‍ക്കാര്‍ വിരുദ്ധ ശക്തികളുടെ കൈകളിലെത്തുകയായിരുന്നു. ഇവര്‍ സര്‍ക്കാരിനെ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്കുകയും വെദ്യുതി ചാര്‍ജ്ജും വാട്ടര്‍ ചാര്‍ജ്ജും ഉള്‍െപ്പടെയുള്ളവ അടയ്‌ക്കരുതെന്ന് ആഹ്വാനം നല്കുകയും ചെയ്തു. ബാങ്കുകള്‍ പണം അയ്‌ക്കുകയോ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും കടകളും വാണിജ്യ സ്ഥാപനങ്ങളും തുറക്കരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി. ഹസീന സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ഞായറാഴ്ച ധാക്കയിലെ ഷാബാഗ് പ്രദേശത്തെ പ്രധാന പൊതു ആശുപത്രിയായ ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ തുറന്ന ഓഫീസുകളും സ്ഥാപനങ്ങളും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ധാക്കയിലെ ഉത്തര മേഖലയില്‍ ചില ക്രൂഡ് ബോംബുകള്‍ പൊട്ടിത്തെറിക്കുകയും വെടിയൊച്ചകള്‍ കേള്‍ക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ചയുണ്ടായ കലാപത്തില്‍ 92 പേര്‍ മരിച്ചതോടെ എണ്ണം മുന്നൂറ് കടന്നു. ഇന്നലെ പ്രക്ഷോഭകര്‍ ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ പട്ടാള അട്ടിമറിയിലേയ്‌ക്ക് നീങ്ങുകയായിരുന്നു.

Tags: terroristsSheikhHasinaBangladesh RiotsBangladesh High Court Verdict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.