Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടികജാതി/വര്‍ഗ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഉറപ്പാക്കണം: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 12:45 am IST
inIndia

ന്യൂദല്‍ഹി: സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥയുടെയും സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യക്കുറവിന്റെയും അടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തിലെ ജാതികളെ ഉപവിഭാഗങ്ങളായി തരംതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കി സുപ്രീംകോടതിയുടെ നിര്‍ണായക വിധി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കണമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. കോടതിവിധിയില്‍ ഉപവര്‍ഗീകരണം നടത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായതിനാല്‍ തന്നെ വലിയ പ്രശ്നമായി വിഷയം വരുംനാളുകളില്‍ മാറാനാണ് സാധ്യത.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. പട്ടികജാതികള്‍ ഏതെന്ന് നിശ്ചയിക്കേണ്ടത് ഭരണഘടനയുടെ 341 ാം വകുപ്പ് പ്രകാരം രാഷ്‌ട്രപതിയാണെന്നും ഉപവര്‍ഗീകരണം സാധ്യമല്ലെന്നുമുള്ള 2004ലെ വിധിയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളിക്കളഞ്ഞത്. ശാസ്ത്രീയമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഉപവിഭാഗങ്ങളുടെ സംവരണ പ്രാതിനിധ്യത്തിലെ കുറവ് സര്‍ക്കാരിന് തിരിച്ചറിയാന്‍ കഴിയണമെന്ന് ഭരണഘടനാ ബെഞ്ച് വിശദീകരിച്ചു. ഇത്തരത്തില്‍ ഉപവര്‍ഗീകരണം നടത്തുന്നത് രാഷ്‌ട്രീയ താല്‍പര്യത്താല്‍ ആവരുതെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ പട്ടികജാതി വിഭാഗങ്ങള്‍ക്കാണ് സംവരണം നല്‌കേണ്ടതെന്ന അധികാരം രാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ പുനര്‍നിശ്ചയിക്കുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്ക വിധിയോടെ ശക്തമായിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചാലും അന്തിമ തീരുമാനം കോടതിയെടുക്കുമെന്നും ഭരണഘടനാ ബെഞ്ച് വിശദീകരിക്കുന്നു. ഭരണഘടനയില്‍ രാഷ്‌ട്രപതിയില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അധികാരത്തിന്മേല്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തല്‍, സതീഷ് ചന്ദ്രശര്‍മ, മനോജ് മിശ്ര, ബേല എം. ത്രിവേദി എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്. ഇതില്‍ ജസ്റ്റിസ് ബേല ത്രിവേദി ഭിന്നവിധിയെഴുതി. ഇ.വി. ചിന്നയ്യ കേസിലെ 2004ലെ വിധിയാണ് ഭരണഘടനാ പ്രകാരം ശരിയെന്നാണ് ജസ്റ്റിസ് ബേലയുടെ വിധി. പട്ടികജാതി വിഭാഗത്തിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്റെ മക്കള്‍ക്കും പാവപ്പെട്ട പട്ടികജാതിക്കാരനായ വ്യക്തിയുടെ മക്കള്‍ക്കും തുല്യത നല്കാനാവില്ലെന്നാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് എഴുതിയ വിധിയില്‍ വിശദീകരിക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഏക ജഡ്ജും ജസ്റ്റിസ് ഗവായ് ആയിരുന്നു.

 

Tags: Supreme Courtcreamy layerbackward Scheduled Castes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

India

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

Business

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.