Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടികജാതി/വര്‍ഗ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഉറപ്പാക്കണം: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 12:45 am IST
in India

ന്യൂദല്‍ഹി: സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥയുടെയും സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യക്കുറവിന്റെയും അടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തിലെ ജാതികളെ ഉപവിഭാഗങ്ങളായി തരംതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കി സുപ്രീംകോടതിയുടെ നിര്‍ണായക വിധി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കണമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. കോടതിവിധിയില്‍ ഉപവര്‍ഗീകരണം നടത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായതിനാല്‍ തന്നെ വലിയ പ്രശ്നമായി വിഷയം വരുംനാളുകളില്‍ മാറാനാണ് സാധ്യത.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. പട്ടികജാതികള്‍ ഏതെന്ന് നിശ്ചയിക്കേണ്ടത് ഭരണഘടനയുടെ 341 ാം വകുപ്പ് പ്രകാരം രാഷ്‌ട്രപതിയാണെന്നും ഉപവര്‍ഗീകരണം സാധ്യമല്ലെന്നുമുള്ള 2004ലെ വിധിയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളിക്കളഞ്ഞത്. ശാസ്ത്രീയമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഉപവിഭാഗങ്ങളുടെ സംവരണ പ്രാതിനിധ്യത്തിലെ കുറവ് സര്‍ക്കാരിന് തിരിച്ചറിയാന്‍ കഴിയണമെന്ന് ഭരണഘടനാ ബെഞ്ച് വിശദീകരിച്ചു. ഇത്തരത്തില്‍ ഉപവര്‍ഗീകരണം നടത്തുന്നത് രാഷ്‌ട്രീയ താല്‍പര്യത്താല്‍ ആവരുതെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ പട്ടികജാതി വിഭാഗങ്ങള്‍ക്കാണ് സംവരണം നല്‌കേണ്ടതെന്ന അധികാരം രാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ പുനര്‍നിശ്ചയിക്കുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്ക വിധിയോടെ ശക്തമായിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചാലും അന്തിമ തീരുമാനം കോടതിയെടുക്കുമെന്നും ഭരണഘടനാ ബെഞ്ച് വിശദീകരിക്കുന്നു. ഭരണഘടനയില്‍ രാഷ്‌ട്രപതിയില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അധികാരത്തിന്മേല്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തല്‍, സതീഷ് ചന്ദ്രശര്‍മ, മനോജ് മിശ്ര, ബേല എം. ത്രിവേദി എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്. ഇതില്‍ ജസ്റ്റിസ് ബേല ത്രിവേദി ഭിന്നവിധിയെഴുതി. ഇ.വി. ചിന്നയ്യ കേസിലെ 2004ലെ വിധിയാണ് ഭരണഘടനാ പ്രകാരം ശരിയെന്നാണ് ജസ്റ്റിസ് ബേലയുടെ വിധി. പട്ടികജാതി വിഭാഗത്തിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്റെ മക്കള്‍ക്കും പാവപ്പെട്ട പട്ടികജാതിക്കാരനായ വ്യക്തിയുടെ മക്കള്‍ക്കും തുല്യത നല്കാനാവില്ലെന്നാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് എഴുതിയ വിധിയില്‍ വിശദീകരിക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഏക ജഡ്ജും ജസ്റ്റിസ് ഗവായ് ആയിരുന്നു.

 

Tags: Supreme Courtcreamy layerbackward Scheduled Castes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

Kerala

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.