Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രകൃതിസൗന്ദര്യം നിറച്ച് ടൂറിസ്റ്റുകളെ മാടിവിളിച്ചിരുന്ന മേപ്പാടിയെ സ്വര്‍ഗ്ഗമെന്ന് വിളിച്ച് ടൂറിസം ബ്രോഷറുകള്‍; ഇന്നത് ഭീതിയുടെ നരകം

വയനാട്ടിലെ കല്‍പറ്റയില്‍ നിന്നും 11 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന മേപ്പാടി ടൂറിസ്റ്റുകളുടെ പറുദീസയാണ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ കിടക്കുന്നു എന്നത് തന്നെയാണ് മേപ്പാടിയുെട പ്രധാന ആകര്‍ഷണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 10:30 pm IST
in Kerala
മേപ്പാടിയിലെ ചൂരല്‍മലയിലെ നീലമല ടൂറിസം ബ്രോഷറില്‍ (ഇടത്ത്) ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മലയുടെ ഭാഗം (വലത്ത്)

മേപ്പാടിയിലെ ചൂരല്‍മലയിലെ നീലമല ടൂറിസം ബ്രോഷറില്‍ (ഇടത്ത്) ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മലയുടെ ഭാഗം (വലത്ത്)

വയനാട് : വയനാട്ടിലെ കല്‍പറ്റയില്‍ നിന്നും 11 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന മേപ്പാടി ടൂറിസ്റ്റുകളുടെ പറുദീസയാണ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ കിടക്കുന്നു എന്നത് തന്നെയാണ് മേപ്പാടിയുെട പ്രധാന ആകര്‍ഷണം.

വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, കൊടുമുടി, ഗുഹകള്‍-ഇതെല്ലാം മേപ്പാടിയുടെ ആകര്‍ഷണമാണ്. മേപ്പാടിയുടെ പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങള്‍ ഇവയാണ് :കാന്തൻപാറ വെള്ളച്ചാട്ടം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, എടയ്‌ക്കൽ ഗുഹകൾ, പൂക്കോട് തടാകം, ചെമ്പ്ര കൊടുമുടി, കാരാപ്പുഴ അണക്കെട്ട്, വെള്ളരിമല, സൺറൈസ് വാലി എന്നിവ. ഹൃദയത്തിന്റെ ആകൃത്രിയിലുള്ള ഒരു തടാകമുണ്ട്. അതിനെ ഹാര്‍ട്ട് ലേക് എന്നാണ് വിളിക്കുന്നത്. മേപ്പാടിയിലെ ചൂരല്‍മലകൂന്നിനെ സ്വര്‍ഗ്ഗം എന്നാണ് ഒരു വ്ളോഗര്‍ വിശേഷിപ്പിക്കുന്നത്. അതിന്റെ ആകര്‍ഷകമായ വീഡിയോകള്‍ നിറയെ കാണാം.

ഇവിടെ കൂണുകള്‍ പോലെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ടൂറിസ്റ്റുകളുടെ ഒഴുക്കും അതുപോലെ തന്നെ. ചൂരല്‍മലയെച്ചുറ്റിപ്പറ്റി ടൂറിസ്റ്റ് വെബ് സൈറ്റുകളില്‍ നിറയെ സൈറ്റുകളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. അപ്സര വെള്ളച്ചാട്ടം, സീതാതടാകം തുടങ്ങി ടൂറിസ്റ്റുകള്‍ ഒട്ടേറെ ചെറിയ ചെറിയ സ്ഥലങ്ങളെ വരെ പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൂരല്‍മലയെച്ചുറ്റിപ്പറ്റി വയനാട്ടിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക പാക്കേജ് തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നോര്‍ക്കണം. പല റിസോര്‍ട്ടുകളും ഭൂമി കയ്യേറിയും മറ്റും അനധികൃത നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ മേപ്പാടിയിലെ മലകള്‍ മഴക്കാലത്ത് അതീവഗുരുതരമായ അപായകേന്ദ്രങ്ങളാണ് എന്ന കാര്യം മാത്രം ഈ ടൂറിസം ബ്രോഷറുകളില്‍ ഇല്ല.. ചായയിലോ കാപ്പിയിലോ മുക്കിയ ബണ്‍ പോലെയാണ് മേപ്പാടിയിലെ മലകള്‍ എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു അതിതീവ്രമഴ വന്നാല്‍ ആ മഴ പെയ്തിടുന്ന വെള്ളത്തിന് പൊട്ടിച്ചാടാന്‍ മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കി മാത്രമേ കഴിയൂ.

പണ്ടൊക്കെ അതിന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുമ്പോഴാണ് അതിശക്തമായ മഴ ഉണ്ടാകുന്നതെങ്കില്‍ ഇപ്പോള്‍ മേഘ വിസ്ഫോടനം എന്ന അതിഭയങ്കരമായ പ്രകൃതി വിപത്താണ് പ്രശ്നമാകുന്നത്. മേഘം പൊട്ടിത്തെറിക്കുമ്പോള്‍ പുറത്തുവരുന്നത് ചിലപ്പോള്‍ ഒരു മാസം മുഴുവന്‍ പെയ്യുന്ന മഴ ഒരു മണിക്കൂറുകള്‍ കൊണ്ട് ലഭിക്കും. ഇത്തരത്തിലുള്ള മേഘവിസ്ഫോടനമാണ് മേപ്പാടിയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയത്.

മേപ്പാടിയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുടുങ്ങിയത് 300 ടൂറിസ്റ്റുകളാണ്. ഇവരെ സൈന്യം പിന്നീട് രക്ഷപ്പെടുത്തി. മുണ്ടക്കൈയിനെയും ചൂരല്‍മലയെയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്.

ഇപ്പോള്‍ ടൂറിസ്റ്റുകളുടെ മനസ്സില്‍ വയനാട് ഭീതിയുടെ ഒരു ചിത്രമാണ് വിതയ്‌ക്കുന്നത്. കുറഞ്ഞപക്ഷം അതിവര്‍ഷക്കാലത്തെങ്കിലും സന്ദര്‍ശിക്കുന്നതിന് മുന്‍പ് രണ്ടുവട്ടമെങ്കിലും ചിന്തിക്കേണ്ട ഒരിടം എന്ന ആപല്‍സൂചനയാണ് നല്‍കുന്നത്.

 

 

 

Tags: landslideTouristsMundakkaiWayanadlandslidetoursimSoochimalaChooralmalaMeppadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു വിദേശ ടൂർ പ്ലാൻ ചെയ്യും മുന്‍പേ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?- പ്രശാന്ത് വാസുദേവിന്റെ പോസ്റ്റ്

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി,താക്കോല്‍ദാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്‌, താമസിക്കാന്‍ കാത്തിരിക്കണം

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.