Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിർമല കോളേജ് പ്രിൻസിപ്പലിനെതിരെ നടന്നത് ഇസ്ലാമിക ഭീകര ആക്രമണം; റവ.ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് സുരക്ഷ ഉറപ്പാക്കണം: ജിതിൻ ജേക്കബ്

Janmabhumi Online by Janmabhumi Online
Jul 28, 2024, 11:49 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നിർമല കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എഴുത്തുകാരൻ ജിതിൻ ജേക്കബ്. നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണമെന്ന് പറഞ്ഞ് പ്രിൻസിപ്പളിനെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തിയ സംഭവം ഇസ്ലാമിക ഭീകരവാദത്തിന് പരസ്യ പിന്തുണ നൽകുന്ന കേരള മാപ്രകൾ മറച്ചു വെച്ചു. പൂഞ്ഞാറിൽ പള്ളിമുറ്റത്ത് കയറി വൈദികനെ ആക്രമിച്ചപ്പോഴും ഇതേ നിലപാട് തന്നെ ആയിരുന്നു മാപ്രകൾ എടുത്തത്. പാലാ ബിഷപ്പ് ഹൗസിലേക്ക് ഇസ്ലാമിക മത തീവ്രവാദികൾ ആക്രോശിച്ച് ഇരച്ചു കയറി വന്നപ്പോഴും മാപ്രകൾ അവർക്ക് ഒപ്പം ആയിരുന്നു. ഇതൊക്കെ ടെസ്റ്റ്‌ ഡോസുകൾ ആണ്. കേരളം എത്രത്തോളം ഇസ്ലാമിക ഭീകരവാദത്തിന് പിന്തുണ നൽകുന്നു, ആരൊക്കെ പ്രതികരിക്കും എന്നൊക്കെ അറിയുകയാണ് ലക്ഷ്യമെന്നും ജിതിൻ ജേക്കബ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

‘പള്ളിയല്ല പള്ളിക്കൂടമാണ് പണിയേണ്ടത്’ എന്നൊക്കെ മുദ്രാവാക്യം വിളിച്ചു നടന്നവനൊക്കെ ഇപ്പോൾ കോളേജിൽ നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണമെന്ന് പറഞ്ഞ് പ്രിൻസിപ്പളിനെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുന്നു..! ശരിക്കും ഇസ്ലാമിക ഭീകര ആക്രമണം തന്നെയല്ലേ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെതിരെ നടന്നതെന്നും ജിതിൻ ജേക്കബ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നിസ്‌കരിക്കാൻ കോളേജിൽ പ്രത്യേക സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇസ്ലാം (SFI) ന്റെയും, മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ (MSF) ന്റെയും നേതൃത്വത്തിൽ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെ തടഞ്ഞു വെച്ചു എന്ന വാർത്ത പതിവുപോലെ ഇസ്ലാമിക ഭീകരവാദത്തിന് പരസ്യ പിന്തുണ നൽകുന്ന കേരള മാപ്രകൾ മറച്ചു വെച്ചു.

കുറച്ചു നാൾ മുമ്പ് കോട്ടയം പൂഞ്ഞാറിൽ പള്ളിമുറ്റത്ത് കയറി വൈദികനെ ആക്രമിച്ചപ്പോഴും ഇതേ നിലപാട് തന്നെ ആയിരുന്നു മാപ്രകൾ എടുത്തത്. പാലാ ബിഷപ്പ് ഹൗസിലേക്ക് ഇസ്ലാമിക മത തീവ്രവാദികൾ ആക്രോശിച്ച് ഇരച്ചു കയറി വന്നപ്പോഴും മാപ്രകൾ അവർക്ക് ഒപ്പം ആയിരുന്നു. ഇതൊക്കെ ടെസ്റ്റ്‌ ഡോസുകൾ ആണ്. കേരളം എത്രത്തോളം ഇസ്ലാമിക ഭീകരവാദത്തിന് പിന്തുണ നൽകുന്നു, ആരൊക്കെ പ്രതികരിക്കും എന്നൊക്കെ അറിയുകയാണ് ലക്ഷ്യം..

‘പള്ളിയല്ല പള്ളിക്കൂടമാണ് പണിയേണ്ടത്’ എന്നൊക്കെ മുദ്രാവാക്യം വിളിച്ചു നടന്നവനൊക്കെ ഇപ്പോൾ കോളേജിൽ നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണമെന്ന് പറഞ്ഞ് പ്രിൻസിപ്പളിനെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുന്നു..! ശരിക്കും ഇസ്ലാമിക ഭീകര ആക്രമണം തന്നെയല്ലേ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെതിരെ നടന്നത്..?

തൊടുപുഴയിലെ ഒരു കോളേജിലെ അധ്യാപകനെ ആണ് മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികൾ കൈ വെട്ടിയത് എന്നോർക്കണം. അന്നും ഭരണകൂടവും, മാധ്യമങ്ങളും തീവ്രവാദികൾക്ക് ഒപ്പം ആയിരുന്നു. അന്നത്തേതിന്റെ പതിൻമടങ്ങ് പിന്തുണ ഇപ്പോൾ ഇസ്ലാമിക ഭീകരവാദത്തിന് കേരളത്തിൽ ലഭിക്കുന്നുണ്ട്. മാധ്യമങ്ങൾ ഇസ്ലാമിക ഭീകരർക്ക് ഒപ്പം, ഭരണകൂടം അവർക്ക് ഒപ്പം, സാംസ്‌ക്കാരിക നായകരും, എഴുത്തുകാരും അവർക്ക് ഒപ്പം.

സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന ആഗോള ഇസ്ലാമിക ഭീകർക്ക് വേണ്ടി പരസ്യമായി തെരുവിൽ ഇറങ്ങുന്ന രാഷ്‌ട്രീയ പാർട്ടികളും, ഭരണകൂടവും, മാധ്യമങ്ങളും ഉള്ള നാടാണ് ഇത്. അടിയന്തിരമായി നിർമല കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കുക ആണ് വേണ്ടത്. മതനിന്ദ ആരോപിച്ച് കൈവെട്ടിയെ നാട്ടിൽ, നിസ്ക്കാരത്തിന് സ്ഥലം തന്നില്ല എന്ന പേരിൽ എന്തൊക്കെ ചെയ്യുമെന്ന് ആർക്കറിയാം..?

വലിയ അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കിൽ ആ വൈദികനെ മാപ്രകൾ വളഞ്ഞിട്ട് ആക്രമിച്ചേക്കാം. കഴിഞ്ഞ ദിവസമാണ് ഒരു മതതീവ്രവാദ ചാനലിലെ മാപ്ര കത്തി എടുത്ത് കുത്തുന്നത് പോലത്തെ ആക്ഷൻ ഒരു കേന്ദ്ര മന്ത്രിക്ക് നേരെ കാണിച്ചത്…!

വലിയ ഒരു വിപത്തിലേക്ക് ആണ് നാട് പോകുന്നത്. നിശബ്ദരായി സഹിഷ്ണുതയോടെ ഇനിയും ഇരിക്കുന്ന കഴുതകൾ, സഹിഷ്ണുതയും, പൗര സ്വാതന്ത്ര്യവും പറഞ്ഞിരുന്ന യൂറോപ്പിന്റെ അവസ്ഥ കാണുന്നില്ലേ..? അത് തന്നെയാണ് ഇവിടെയും നടക്കാൻ പോകുന്നത്.

അവർ ഇപ്പോൾ ചെയ്യുന്നത് പരീക്ഷണങ്ങൾ ആണ്. നാളെ കേരളത്തിലെ എല്ലാ സ്കൂളുകളിലും, കോളേജുകളിലും നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണം, വെള്ളിയാഴ്ച അവധി വേണം എന്നൊക്കെ പറഞ്ഞ് ഇക്കൂട്ടർ രംഗത്ത് വന്നേക്കാം..

ഇവറ്റകളെ തല പൊക്കാൻ അനുവദിക്കരുത്. നമ്മുടെ സഹിഷ്ണുത ആണ് ഇവർ മുതലെടുക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ മടിച്ചു നിൽക്കരുത്. ഇനിയും അടിമകളായി നട്ടെല്ല് വളച്ചു നിന്നാൽ അത് നമ്മുടെയും തലമുറകളുടെയും തന്നെ നാശത്തിന് കാരണമാകും. ഈ സംഭവത്തിൽ ജനാധിപത്യ രീതിയിൽ ശക്തമായി പ്രതിഷേധം ഉയരുക തന്നെ വേണം.

Tags: Nirmala College principalSFIIslamic terrorismmsfJithin K Jacob
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതി ; അമേരിക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സിക്കും ?

Kerala

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

Kerala

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

India

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

Kerala

സിപിഎമ്മിനെ നയിക്കുന്നത് ഒരു പവർ സിൻഡിക്കേറ്റ്; എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബിജെപിയിൽ

പുതിയ വാര്‍ത്തകള്‍

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

ഇതുവരെ കണ്ടതല്ല , ഇനി കാണാൻ പോകുന്നതാണ് ശരിയ്‌ക്കുള്ള ആക്രമണം ; ഇസ്രായേലി വ്യോമസേനാ യുദ്ധവിമാനങ്ങൾ ഉടൻ ടെഹ്‌റാനിലെ ആകാശത്തെത്തും ; നെതന്യാഹു

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

ഇറാന്റെ താല്പര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കും : ഇസ്രായേലിനെതിരെ മുസ്ലീം രാജ്യങ്ങൾ ഒന്നിക്കണമെന്ന് പാകിസ്ഥാൻ

പി സി തോമസിന്റെ പേരില്‍ വാട്‌സ് ആപിലൂടെ പണം തട്ടിപ്പിന് ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies