Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവർ ദൂരേക്ക് പോയി… ബലിതർപ്പണം ഞാൻ ചെയ്തില്ല, ഇപ്പോൾ എനിക്ക് ആകെയുള്ളത് ശരത്തേട്ടനും അമ്മയും മക്കളും മാത്രം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 07:44 pm IST
in Entertainment

ശാലീന സൗന്ദര്യവും കലയും എളിമയും എല്ലാം നിറഞ്ഞ് നിൽക്കുന്ന പ്രതിഭ… മലയാളികൾക്ക് നടി ആശ ശരത്ത് ഇതാണ്. കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തിയായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോൾ മുതൽ ആശയ്‌ക്ക് മനസിൽ പ്രത്യേക സ്നേഹം നൽകിയിട്ടുണ്ട് മലയാളികൾ. ഒരു കാലത്ത് മലയാളത്തിൽ ആശ കേന്ദ്രകഥാപാത്രമായ കുങ്കുമപ്പൂവിനോളം ടിആർപിയുള്ള മറ്റൊരു പരമ്പരയുണ്ടായിരുന്നില്ല. ഇന്നും ആശയെ കാണുമ്പോൾ കുങ്കുമപ്പൂവിലെ ജയന്തിയല്ലേയെന്ന് ചോദിച്ചുകൊണ്ടാണ് ആരാധകർ സ്നേഹം പ്രകടിപ്പിക്കുന്നതും സംസാരിക്കുന്നതും

 

പൊതുവെ ആദ്യ സീരിയലിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുക എന്നത് എല്ലാ അഭിനേതാക്കൾക്കും ലഭിക്കുന്ന ഭാ​ഗ്യമല്ല. പക്ഷെ ഭാ​ഗ്യം ആശയ്‌ക്കൊപ്പമായിരുന്നു. കുങ്കുമപ്പൂവിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ആശ ശരത്തിനെ തേടി സിനിമയിലേയ്‌ക്കുള്ള അവസരങ്ങളും എത്തി തുടങ്ങിയത്.

 

ഫ്രൈഡെ എന്ന സിനിമയിലൂടെയാണ് ബി​ഗ് സ്ക്രീനിലെ തുടക്കം. പക്ഷെ ഒരു കരിയർ ബ്രേക്ക് കിട്ടാൻ ദൃശ്യം സിനിമ വരെ കാത്തിരിക്കേണ്ടി വന്നു. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പോലീസ് വേഷം ആശ ശരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറി. പിന്നീട് അങ്ങോട്ട് ബി​ഗ് സ്ക്രീനിൽ ആശയ്‌ക്ക് തിരക്കേറി. എന്തിനേറെ പറയുന്നു… തമിഴിലും കന്നഡയിലുമെല്ലാം അഭിനയിക്കാൻ ആശയ്‌ക്ക് സാധിച്ചു

 

വിവാഹത്തിന് മുമ്പ് തന്നെ സിനിമയില്‍ അഭിനയിക്കാന്‍ ആശയ്‌ക്ക് അവസരം ലഭിച്ചിരുന്നു. കമലദളം എന്ന ചിത്രത്തില്‍ മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിലേയ്‌ക്ക് ആദ്യം ക്ഷണിച്ചിരുന്നത് ആശയെയായിരുന്നുവത്രെ. എന്നാൽ വിവാഹത്തിന് മുമ്പ് സിനിമയില്‍ അഭിനയിക്കണ്ടെന്നായിരുന്നു വീട്ടുകാരുടെ നിലപാട്.

 

വിവാഹശേഷം ഭര്‍ത്താവിന് താൽപര്യമുണ്ടെങ്കില്‍ അഭിനയിക്കാമെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നുവെന്നും ആശ വെളിപ്പെടുത്തിയിട്ടുണ്ട്. അല്ലായിരുന്നുവെങ്കിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ മലയാളികൾക്ക് ആശയുടെ മുഖം വെള്ളിത്തിരയിൽ കാണാൻ അവസരം ലഭിക്കുമായിരുന്നു. അൽപ്പം വൈകിയെങ്കിലും വർഷങ്ങൾ പ്രയത്നിച്ചാലും ലഭിക്കാത്ത പ്രശസ്തിയും അം​ഗീകാരവും കുറഞ്ഞ സമയത്തിനുള്ളിൽ ആശയ്‌ക്ക് ലഭിച്ചിട്ടുണ്ട്

 

ഇന്ന് കലയും കുടുംബവുമായി സന്തുഷ്ട ജീവിതം നയിക്കുന്ന ആശ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുമുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആശയുടെ മൂത്തമകളുടെ വിവാഹം. അതുപോലെ തന്നെ കഴിഞ്ഞ ദിവസമായിരുന്നു ആശയുടെ നാൽപ്പത്തിയൊമ്പതാം പിറന്നാൾ. പതിവുപോലെ മക്കളും ഭർത്താവും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചേർന്ന് അത് ആഘോഷമാക്കി. കൂടാതെ ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യാറുള്ള മ്യൂസിക്കൽ വൈഫ് ഷോയിലും ആശയുടെ പിറന്നാൾ ആഘോഷം നടന്നു.

 

കഴിഞ്ഞ കുറച്ച് നാളുകളായി മ്യൂസിക്കൽ വൈഫ് റിയാലിറ്റി ഷോയുടെ ജഡ്ജിങ് പാനലിൽ ആശയുമുണ്ട്. ഭർത്താവും അമ്മയും നേരിട്ടും മക്കളും മരുമകനും വെർച്വലായുമെത്തിയാണ് മ്യൂസിക്കൽ വൈഫ് റിയാലിറ്റി ഷോ വേദിയിൽ നടന്ന ആശയുടെ പിറന്നാളിൽ പങ്കെടുത്തത്. സർപ്രൈസ് ആസ്വദിച്ചുവെങ്കിലും പിറന്നാൾ ആഘോഷിക്കാൻ അടുത്തിടെയായി താൽപര്യമില്ലാത്തയാളാണ് താനെന്ന് ആശ വെളിപ്പെടുത്തി.

 

അതിനുള്ള കാരണമായി താരം പറഞ്ഞത് ഇങ്ങനെയാണ്… കുറേക്കാലമായി പിറന്നാൾ ആഘോഷം ഒന്നും നടത്താറില്ല. അതിന് കാരണം സഹോദരങ്ങളുടെ വേർപാടാണ്. എന്റെ രണ്ട് സഹോദരങ്ങളെയും ദൈവം വിളിച്ചു. എന്റെ അടുക്കൽ നിന്നും അവർ ദൂരേക്ക് പറന്ന് പോയി. ഇപ്പോൾ ഈശ്വര പാദം പുൽകി. ഞാൻ ഇന്ന് ജീവിതത്തിൽ ഒറ്റയ്‌ക്ക് ആയിപോയി.

 

ആകെയുള്ളത് ശരത്തേട്ടനും അമ്മയും മക്കളും മാത്രമാണ് എന്നാണ് ആശ പറഞ്ഞത്. മുമ്പും സഹോദരങ്ങളെ കുറിച്ച് ആശ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും വേണുച്ചേട്ടൻ എന്റെ കൂടെയുണ്ട്. ഇപ്പോഴും ബലിതർപ്പണം ഞാൻ ചെയ്തിട്ടില്ല.

 

ചെയ്യാൻ ശരത്തേട്ടൻ സമ്മതിച്ചിട്ടില്ല. നമ്മൾ സമ്പൂർണമായി ബലിതർപ്പണം ചെയ്താൽ ആത്മാവ് ഈ ലോകം വിട്ടുപോകും എന്നാണ് ഹിന്ദുആചാരപ്രകാരം വിശ്വാസം. കാരണം എന്റെ ചേട്ടൻ ഈ ലോകം വിട്ടുപോയാൽ ഞാൻ ഈ ലോകത്ത് ജീവിക്കില്ല. അതുകൊണ്ടുതന്നെ ബലിതർപ്പണം ഞാൻ മരിക്കും വരെയും ചെയ്യില്ല. ആളുകൾ പറയാറുണ്ട് ചെയ്യണമെന്ന്

 

പക്ഷെ അതിനുള്ള മനശക്തി ഇല്ല. ഇപ്പോഴും ഞാൻ പെരുമ്പാവൂരിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ വേണുച്ചേട്ടന്റെ പ്ലേറ്റ് ഞാൻ എടുക്കും. ഇന്നും ഞാൻ ഏട്ടനെ കാണാറുണ്ട്. എന്റെ കൂടെ തന്നെയുണ്ട് എന്നാണ് കൂടപ്പിറപ്പുകളെ കുറിച്ച് ആശ മുമ്പ് പറഞ്ഞത്.

Tags: DancerMalayalam Movie Actressasha sarath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂജയ്ക്കിടയില്‍ ഭ്രാന്തമായി പെരുമാറുന്ന നടി സുധാചന്ദ്രന്‍ (വലത്ത്)
India

“ദേവി എന്റെയുള്ളിലും പ്രവേശിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷം”- വീട്ടിലെ പൂജയ്‌ക്ക് ഭ്രാന്തമായി പെരുമാറിയതിനെക്കുറിച്ച് സുധാചന്ദ്രന്‍

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വര്‍ക്കി റിമാൻഡില്‍

Kerala

സൈബര്‍ തട്ടിപ്പിന് ഇരയായി സീരിയല്‍ നടി അഞ്ജിത, നഷ്ടപ്പെട്ടത് 10000 രൂപ

Kerala

സൈബര്‍ ആക്രമണം, പോലീസില്‍ പരാതി നല്‍കി ഹണി റോസ്

Kerala

ഐഎഫ്എഫ്‌കെ: മറന്നില്ല…മറക്കില്ല… ഇഷ്ടത്തില്‍ തെല്ലും കുറവില്ല…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.