Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗാളിൽ ഗവർണറുമായി കൊമ്പുകോർത്ത മമതയ്‌ക്കിത് തിരിച്ചടികളുടെ കാലം

Janmabhumi Online by Janmabhumi Online
Jul 23, 2024, 05:37 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഗവർണർക്കെതിരായ പരാതിയിൽ നടന്ന ജുഡീഷ്യൽ അന്വേഷണത്തിൽ ഗവർണർക്ക് ക്ളീൻചിറ്റ്. ആരോപണം അടിസ്ഥാനരഹിതവും പോലീസ് പിന്തുണയോടെ കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മമതാബാനര്ജിക്ക് മറ്റൊരു കനത്ത തിരിച്ചടിയായി.

അഴിമതിക്കും അക്രമത്തിനുമെതിരെ പടവാളെടുത്ത ഗവർണറെ വിദ്വേഷപ്രചാരണത്തിലൂടെ ആരോപണങ്ങളുടെ തടവറയിൽ തളയ്‌ക്കാൻ മുനയൊടിഞ്ഞ ആയുധങ്ങൾ കൂർപ്പിച്ചെടുത്ത മമത ഇപ്പോൾ ആരോപണങ്ങളുടെ പരമ്പരയിൽ നട്ടംതിരിയുകയാണ്. അക്രമം, അഴിമതി, .വിഘടനവാദം, ഭരണഘടനാലംഘനം എന്നിങ്ങനെ മമ്തയ്‌ക്കെതിരെ ഒന്നിനു പുറകേ ഒന്നായി തെളിവുകൾ സഹിതമുള്ള കുറ്റാരോപണങ്ങളുടെ കുത്തൊഴുക്കാണ് ഇപ്പോൾ ബംഗാളിൽ.

ബംഗാളിൽ രാഷ്‌ട്രീയ എതിരാളികളെ തളയ്‌ക്കാൻ പതിവായി പ്രയോഗിക്കുന്ന അവസാന അടവാണ് സ്ത്രീപീഡന ആരോപണം. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് ഗവര്ണര്ക്കെതിരെ മറ്റൊന്നും പറയാനില്ലാതെ വന്നപ്പോൾ മമത അതും പ്രയോഗിച്ചു.

എന്നാൽ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ സ്വയം പുറത്തുവിട്ടും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചും ഗവർണർ സധൈര്യം മുന്നോട്ടുവന്നപ്പോൾ മമത കടുത്ത പ്രതിരോധത്തിലായി. ഹൈക്കോടതിയിൽ നൽകിയ ഹർജികൾ ഒന്നൊന്നായി തള്ളിപ്പോയി. ഗവർണർ മുഖ്യമന്ത്രിക്കെതിരെ നൽകിയ അപകീർത്തിക്കേസിൽ ഇനി നാവനക്കരുതെന്ന് കോടതി വിധിക്കുകയും ചെയ്തു.

ആരോപണമുന്നയിയിച്ച രാജ്ഭവനിലെ മുൻ താൽക്കാലിക ജീവനക്കാരിയെക്കൊണ്ട് സുപ്രീംകോടതിയിൽവരെ കേസെത്തിച്ച് വാർത്തയിൽ ഗവർണറെ തളച്ചിടാനാണ് ഇപ്പോഴത്തെ ശ്രമം. എന്നാൽ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ അതും മമതയ്‌ക്ക് വെള്ളിടിയായി. വിശദമായ അന്വേഷണത്തിൽ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി ഗവർണർക്ക് ക്ളീൻ ചിറ്റ് നൽകിയിരിക്കുകയാണ് പുതുച്ചേരിയിൽ നിന്നുള്ള മുൻ ജഡ്ജി.
.
“ആരോപിക്കപ്പെടുന്ന സംഭവത്തിൽ ദൃക്സാക്ഷികളിൽ നിന്നും സാഹചര്യതെളിവുകളിൽ നിന്നും ലഭിച്ച വിവരങ്ങളും തെളിവുകളും വിശകലനം ചെയ്യുമ്പോൾ പരാതിക്കാരിയുടെ പെരുമാറ്റം, ആരോപണമുന്നയിക്കാൻ തിരഞ്ഞെടുത്ത സമയം, തിരഞ്ഞെടുത്ത തന്ത്രങ്ങൾ എന്നിവ സംശയങ്ങൾ ഉളവാക്കുന്നു.” എന്നാണ് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, പ്രധാനമന്ത്രി രാജ്ഭവനിലെത്തിയ ദിവസം രാജ്ഭവൻ വൻ സുരക്ഷാസന്നാഹത്തിലായിരിക്കുമ്പോഴാണ് ഗവർണർ തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയുമായി ഒരു താൽക്കാലിക ജീവനക്കാരി കൊല്കത്തപോലീസിന്റെ സഹായത്തോടെ മാധ്യമങ്ങൾക്കു മുന്നിലെത്തിയതെന്നതുതന്നെ അതിനു പിന്നിലുള്ള ഗൂഡാലോചനയുടെ ഗൗരവം സൂചിപ്പിക്കുന്നതാണ്.

വിഘടനവാദം ഉയർത്തുന്ന മമതയുടെ സമീപകാല പ്രസംഗങ്ങളും സ്ത്രീകളെ ആൾക്കൂട്ട ആക്രമണങ്ങളിലൂടെ വകവരുത്തുന്ന സോഷ്യൽ മീഡിയ ദൃശ്യങ്ങളും അഴിമതിയിൽ മുങ്ങിക്കുളിച്ച സഹമന്ത്രിമാരുടെ ജയിൽയാത്രകളും നിരന്തരം സർക്കാരിനെ വേട്ടയാടുമ്പോൾ പിരിച്ചുവിടൽ ഭീതിയുടെ തടവറയിലായിരിക്കുകയാണ് മമതയും തൃണമൂലും.

ബംഗാളിലെ ക്രമസമാധാനതകർച്ച , അഴിമതി, സാമ്പത്തിക പ്രതിസന്ധി, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ, ഭരണഘടനാലംഘനം എന്നിവ സംബന്ധിച്ച ഗവർണറുടെ രൂക്ഷമായ റിപ്പോർട്ടുകളിന്മേൽ ഡൽഹിയിൽ നിന്നുള്ള നടപടികൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ നിറഞ്ഞ നിരവധി റിപ്പോർട്ടുകളും ചർച്ചകളും ഇതിനകം ബംഗാളിലെ മുൻനിര മാധ്യമങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു. അതേസമയം മമതാസർക്കാരിന്റെ പതനം ആസന്നമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യമീഡിയ.

Tags: Bengal GovernorMamata Banerjee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

India

വഖഫ് ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ല ; മമത ബാനർജി

India

ശ്രീരാമനവമി സമാധാനപരമായി കടന്നുപോയതിൽ സന്തോഷം പ്രകടിപ്പിച്ച് ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസ്

India

മമതയ്‌ക്ക് തിരിച്ചടി; അദ്ധ്യാപക നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയും ശരിവച്ചു

India

താൻ ‘ ഡേർട്ടി റിലീജിയൻ ‘ പിന്തുടരുന്നില്ലെന്ന് മമത ബാനർജി : ഏത് മതത്തെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍…

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍: ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, തീരുമാനം തൃണമൂൽ യോഗത്തിന് ശേഷം

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies