Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജാതകം നോക്കണ്ട എന്ന് പറഞ്ഞു, തിരുമേനി കവടി നിരത്തി; പിന്നീട് നടന്നതെല്ലാം വിധിയാണ്: ബിന്നി കൃഷ്ണകുമാർ

Janmabhumi Online by Janmabhumi Online
Jul 19, 2024, 09:57 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ ​ഗായികയാണ് ബിന്നി കൃഷ്ണകുമാർ. ചലചിത്ര സം​ഗീതത്തിൽ ഒരുപാട് ഉപയോ​ഗിക്കാത്ത ശബ്ദമാണ് ബിന്നിയുടേതും ഭർത്താവ് കൃഷ്ണ കുമാറിന്റേതും. എന്നാൽ ചന്ദ്രമുഖി എന്ന ചിത്രത്തിലെ ബിന്നി ആലപിച്ച രാ രാ എന്ന ​ഗാനം ഇന്നും തമിഴ് സിനിമാപ്രേമികൾക്ക് രോമാഞ്ചം ഉണ്ടാക്കുന്നതാണ്. ഇരുവരുടേയും മകൾ ശിവാങ്കിയും പിന്നണി ​ഗായികയാണ്.

 

ബിന്നിയും കൃഷ്ണകുമാറും മലയാളികളാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാൽ ഒരുപാട് പ്രതിസന്ധികൾക്കു ശേഷമാണ് ഇരുവരും ഒരുമിച്ചത്. കൃഷ്ണ കുമാർ തിരുവനന്തപുരം സ്വദേശിയും ബിന്നി തൊടുപുഴക്കാരിയുമാണ്. എന്നാൽ ഇരുവരും ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാണ്. നാട്ടിൽ വരുന്ന വിശേഷങ്ങളെല്ലാം ബിന്നി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ രണ്ടു പേരും അവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുന്നു.

 

എന്റെ അമ്മ പറഞ്ഞു ‍ജാതകം നോക്കട്ടെ. ‍ജാതകം ചേർന്നാൽ നമുക്ക് നോക്കാമെന്ന് പറഞ്ഞു. ജാതകം നോക്കിയപ്പോൾ വലിയൊരു ചേർച്ചയൊന്നും ഇല്ല. അങ്ങനെ പെരുമ്പാവൂരിൽ ഉള്ള ഒരു എമ്പ്രാന്തിരി ഉണ്ട്. അദ്ദേഹത്തിന്റെ അടുത്ത് പോയപ്പോൾ അദ്ദേഹം ആ ജാതകം മാറ്റി വെച്ചു. എന്നിട്ട് പറഞ്ഞു ഇവർ പ്രേമിച്ചത് അല്ലെ. അതുകൊണ്ട് ജാതകം നോക്കണ്ട എന്ന് പറഞ്ഞു. അപ്പോൾ പറഞ്ഞു നമുക്ക് കവടി നിരത്തി നോക്കാമെന്ന് പറഞ്ഞു. ”

 

അദ്ദേഹം കവടി നിരത്തി നോക്കിയാൽ സത്യമാകുമെന്നാണ് എല്ലാവരും പറയുന്നത്. അദ്ദേഹം നോക്കിയിട്ട് നല്ല രീതിയിലാണ് സംസാരിച്ചത്. അദ്ദേഹം പറഞ്ഞ ആ വാക്കുകൾ ഇന്നും എന്റെ ചെവിയിലുണ്ട്. അതായത് ഇത് ആരൊക്കെ എതിർത്താലും നടക്കേണ്ട വിവാഹമാണ് എന്നാണ് പറഞ്ഞത്. ഇവർ ഒന്നിക്കണമെന്നത് ഒരു വിധിയാണ്. അവരെ ഒന്നിപ്പിക്കാൻ പ്രേമം ഒരു കാരണമായി. ഇത് ആരെ കൊണ്ടും മാറ്റാൻ പറ്റില്ല. ഇതിനു വേണ്ടി എത്ര യാ​ഗം ചെയ്തിട്ടും കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.”

 

ഇനിയൊരു നല്ല മുഹൂർത്തം തരാം, ആ ദിവസം ഈ വിവാഹം നടന്നിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേ സമയം കൃഷ്ണ കുമാറിന്റെ അച്ഛൻ എന്റെ അമ്മയെ വിളിച്ചിട്ട് അവർക്കൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു. അമ്മ സത്യത്തിൽ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. അങ്ങനെ അവിടുത്തെ അച്ഛനും അമ്മയും വന്നു, എന്നെയും വിളിച്ചു. എന്നോട് സംസാരിച്ചു

 

അച്ഛൻ പറഞ്ഞത് നിങ്ങൾ രണ്ടാളും ആർട്ടിസ്റ്റുകളാണ്. ഈ​ഗോ ക്ലാഷ് വരും. നിങ്ങൾക്ക് രണ്ടു പേർക്കും ഇതിലും നല്ല ബന്ധം കിട്ടും. ചിലപ്പോൾ ഇതിലും നല്ല നിലയിൽ നിങ്ങൾ രണ്ടാളും വളർന്നേക്കാം. മിക്കവാറും ഒരേ മേഖലയിൽ ജോലി ചെയ്യുന്നതിനാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നിങ്ങൾ വഴക്കുണ്ടാക്കും. അങ്ങനെ എല്ലാവരും കൂടെ ഇരുന്നാണ് സംസാരിച്ചത്. അതായത് മാന്യമായി സംസാരിച്ച് ഈ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചു.”

 

എന്നാൽ ഈ വിഷയത്തിൽ വഴക്കുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പക്ഷേ ഇങ്ങനത്തെ സംസാരം മൂന്ന് നാല് തവണ വന്നു. എന്നാൽ അവസാനം വീട്ടുകാര് തന്നെ ഇടപെട്ടാണ് വിവാഹം നടത്തിയത്. നീണ്ട നാളുകൾ എടുത്തെങ്കിലും അവസാനം എല്ലാവരും ഞങ്ങൾക്കൊപ്പം നിൽക്കുകയായിരുന്നു.” കൈരളി ചാനലിലൂടെ കൃഷ്ണ കുമാറും ബിന്നി കൃഷ്ണ കുമാറും സംസാരിക്കുന്നു.

Tags: krishnakumarMalayalam MovieBinny krishnakumarplayback singers
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

Entertainment

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

Entertainment

എന്നെ ഗര്‍ഭിണിയായിരുന്നപ്പോള്‍ അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു, ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു: സുരഭി

New Release

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച  ഗോസ്റ്റ് പാരഡെയ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു.

New Release

‘ഇടനെഞ്ചിലെ മോഹവുമായി’ ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ വ്യോമാക്രമണം : മുതിർന്ന ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies