Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജാതകം നോക്കണ്ട എന്ന് പറഞ്ഞു, തിരുമേനി കവടി നിരത്തി; പിന്നീട് നടന്നതെല്ലാം വിധിയാണ്: ബിന്നി കൃഷ്ണകുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 09:57 am IST
in Entertainment

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ ​ഗായികയാണ് ബിന്നി കൃഷ്ണകുമാർ. ചലചിത്ര സം​ഗീതത്തിൽ ഒരുപാട് ഉപയോ​ഗിക്കാത്ത ശബ്ദമാണ് ബിന്നിയുടേതും ഭർത്താവ് കൃഷ്ണ കുമാറിന്റേതും. എന്നാൽ ചന്ദ്രമുഖി എന്ന ചിത്രത്തിലെ ബിന്നി ആലപിച്ച രാ രാ എന്ന ​ഗാനം ഇന്നും തമിഴ് സിനിമാപ്രേമികൾക്ക് രോമാഞ്ചം ഉണ്ടാക്കുന്നതാണ്. ഇരുവരുടേയും മകൾ ശിവാങ്കിയും പിന്നണി ​ഗായികയാണ്.

 

ബിന്നിയും കൃഷ്ണകുമാറും മലയാളികളാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാൽ ഒരുപാട് പ്രതിസന്ധികൾക്കു ശേഷമാണ് ഇരുവരും ഒരുമിച്ചത്. കൃഷ്ണ കുമാർ തിരുവനന്തപുരം സ്വദേശിയും ബിന്നി തൊടുപുഴക്കാരിയുമാണ്. എന്നാൽ ഇരുവരും ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാണ്. നാട്ടിൽ വരുന്ന വിശേഷങ്ങളെല്ലാം ബിന്നി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ രണ്ടു പേരും അവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുന്നു.

 

എന്റെ അമ്മ പറഞ്ഞു ‍ജാതകം നോക്കട്ടെ. ‍ജാതകം ചേർന്നാൽ നമുക്ക് നോക്കാമെന്ന് പറഞ്ഞു. ജാതകം നോക്കിയപ്പോൾ വലിയൊരു ചേർച്ചയൊന്നും ഇല്ല. അങ്ങനെ പെരുമ്പാവൂരിൽ ഉള്ള ഒരു എമ്പ്രാന്തിരി ഉണ്ട്. അദ്ദേഹത്തിന്റെ അടുത്ത് പോയപ്പോൾ അദ്ദേഹം ആ ജാതകം മാറ്റി വെച്ചു. എന്നിട്ട് പറഞ്ഞു ഇവർ പ്രേമിച്ചത് അല്ലെ. അതുകൊണ്ട് ജാതകം നോക്കണ്ട എന്ന് പറഞ്ഞു. അപ്പോൾ പറഞ്ഞു നമുക്ക് കവടി നിരത്തി നോക്കാമെന്ന് പറഞ്ഞു. ”

 

അദ്ദേഹം കവടി നിരത്തി നോക്കിയാൽ സത്യമാകുമെന്നാണ് എല്ലാവരും പറയുന്നത്. അദ്ദേഹം നോക്കിയിട്ട് നല്ല രീതിയിലാണ് സംസാരിച്ചത്. അദ്ദേഹം പറഞ്ഞ ആ വാക്കുകൾ ഇന്നും എന്റെ ചെവിയിലുണ്ട്. അതായത് ഇത് ആരൊക്കെ എതിർത്താലും നടക്കേണ്ട വിവാഹമാണ് എന്നാണ് പറഞ്ഞത്. ഇവർ ഒന്നിക്കണമെന്നത് ഒരു വിധിയാണ്. അവരെ ഒന്നിപ്പിക്കാൻ പ്രേമം ഒരു കാരണമായി. ഇത് ആരെ കൊണ്ടും മാറ്റാൻ പറ്റില്ല. ഇതിനു വേണ്ടി എത്ര യാ​ഗം ചെയ്തിട്ടും കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.”

 

ഇനിയൊരു നല്ല മുഹൂർത്തം തരാം, ആ ദിവസം ഈ വിവാഹം നടന്നിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേ സമയം കൃഷ്ണ കുമാറിന്റെ അച്ഛൻ എന്റെ അമ്മയെ വിളിച്ചിട്ട് അവർക്കൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു. അമ്മ സത്യത്തിൽ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. അങ്ങനെ അവിടുത്തെ അച്ഛനും അമ്മയും വന്നു, എന്നെയും വിളിച്ചു. എന്നോട് സംസാരിച്ചു

 

അച്ഛൻ പറഞ്ഞത് നിങ്ങൾ രണ്ടാളും ആർട്ടിസ്റ്റുകളാണ്. ഈ​ഗോ ക്ലാഷ് വരും. നിങ്ങൾക്ക് രണ്ടു പേർക്കും ഇതിലും നല്ല ബന്ധം കിട്ടും. ചിലപ്പോൾ ഇതിലും നല്ല നിലയിൽ നിങ്ങൾ രണ്ടാളും വളർന്നേക്കാം. മിക്കവാറും ഒരേ മേഖലയിൽ ജോലി ചെയ്യുന്നതിനാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നിങ്ങൾ വഴക്കുണ്ടാക്കും. അങ്ങനെ എല്ലാവരും കൂടെ ഇരുന്നാണ് സംസാരിച്ചത്. അതായത് മാന്യമായി സംസാരിച്ച് ഈ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചു.”

 

എന്നാൽ ഈ വിഷയത്തിൽ വഴക്കുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പക്ഷേ ഇങ്ങനത്തെ സംസാരം മൂന്ന് നാല് തവണ വന്നു. എന്നാൽ അവസാനം വീട്ടുകാര് തന്നെ ഇടപെട്ടാണ് വിവാഹം നടത്തിയത്. നീണ്ട നാളുകൾ എടുത്തെങ്കിലും അവസാനം എല്ലാവരും ഞങ്ങൾക്കൊപ്പം നിൽക്കുകയായിരുന്നു.” കൈരളി ചാനലിലൂടെ കൃഷ്ണ കുമാറും ബിന്നി കൃഷ്ണ കുമാറും സംസാരിക്കുന്നു.

Tags: krishnakumarMalayalam MovieBinny krishnakumarplayback singers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു;ലക്ഷ്മിപ്രിയ

Entertainment

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

New Release

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

New Release

ലർക്ക് ” ജൂലൈ 24-ന്

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.